തിങ്കളാഴ്‌ച, മാർച്ച് 22, 2010

ഇസ്ളാമിക തീവ്രവാദം സാമ്രാജ്യത്വ സൃഷ്ടി

""kw-i-b-te-i-sa-s\y- F-t¸m-gpw- \o-Xn-bp-sS-]-£-¯p- \nð-¡p-I- F-ó-Xm-Wv- C-Ém-an-I- cm-jv-{So-b-¯n-s³d- G-ä-hpw- i-Iv-X-am-b- A-´À-[m-c.- hn-«p-ho-gv-N-bn-ñm-¯- ss\-Xn-I-X-bpw- A-\o-Xn-s¡-Xn-cm-b- \n-c-´-c- k-a-c-hpw- A-Xn-s³d- P-\n-X-I- kz-`m-h-am-Wv.-'-'- P-am-A-s¯- C-Ém-an-bp-sS- tI-c-f-¯n-se- h-Iv-Xm-¡-fnð- {]-ap-J-\m-b- kn- Zm-hq-Zv- am-[y-aw- Zn-\-]-{X-¯nð- F-gp-Xn-b-Xm-Wv- Cu- h-cn-IÄ.- C-sXm-cp- X-c-¯n-ep-Å- kz-Xz-t_m-[-\nÀ-an-Xn-X-só-bm-Wv.- \o-Xn-bp-sS-]-£-¯v- F-t¸m-gpw- \nð-¡p-ó-h-cpw- hn-«p-ho-gv-N-bn-ñm-¯- ss\-Xn-I-X- {]-I-Sn-¸n-¡p-ó-h-cpw- A-\o-Xn-s¡-Xn-cm-bn- \n-c-´-c-am-bn- t]m-cm-Sp-ó-h-cp-am-Wv- C-Ém-an-I- P-\-X- F-óp-]-d-bp-t¼mÄ- a-äp- a-X-cm-jv-{So-b-¡mÀ-¡n-ñm-¯- H-cp- k-hn-ti-j-X- C-Ém-an-I- cm-jv-{So-b-¯n-\v- NmÀ-¯n-s¡m-Sp-¡m-\m-Wv- {i-an-¡p-ó-Xv.- a-X-s¯- B-kv-]-Z-am-¡n-bp-Å- G-Xv- cm-jv-{So-b-¯n-s³d-bpw- \o-Xn- a-X-]-c-am-b- \o-Xn-bm-Wv.- A-h-sc- \-bn-¡p-ó- \o-Xn-t_m-[w- a-X-¯n-s³d- \o-Xn-t_m-[-am-Wv.- A-h-cp-sS- A-\o-Xn-sb-ó-Xv- a-X-¯n-\mð- \n-iv-N-bn-¡-s¸-Sp-ó- A-\o-Xn-bm-Wv.- ln-µp-Xzcm-jv-{So-b-hpw- C-ÉmanI cm-jv-{So-b-hpw- ss{I-kv-X-h- cm-jv-{So-b-hpw- C-Xnð-\n-óv- apIv-X-añ.-

C-Ém-an-I-cm-jv-{So-b-s¯-¡p-dn-¨p-Å- P-am-A-s¯- C-Ém-an-bp-sS- Cu- A-h-Im-i-hm-Z-s¯- Iq-Sp-Xð- hn-I-kn-¸n-¨v- ap-Éo-§Ä- kz-X-th- km-{am-Py-Xz-hn-tcm-[n-I-fm-Wv- F-óp-h-sc- {]-Nn-cn¸n-¡m-³ Nn-eÀ- {i-an-¨n-«p-ïv.- C-Ém-an-I- cm-jv-{So-bw- s]m-Xp-hnð- ]-d-ªmð- C-t¸mÄ- km-{am-Py-Xz-¯n-s\-Xn-cm-Wv.- F-ómð- C-Ém-an-I- `-c-Ww- \n-e-\nð-¡p-óp-sh-ó-h-Im-i-s¸-Sp-ó- ku-Zn- A-td-_y- A-ta-cn-¡-³]-£-¯m-Wv.- C-ón-t¸mÄ- km-{am-Py-Xz-hn-cp-²- \n-e-]m-sS-Sp-¡p-óp-sï-¦n-epw- G-Xm-\pw- hÀ-j-§Ä-¡p-ap-¼v- km-{am-Py-Xz-hp-am-bn- tNÀ-óp-\n-óp-sIm-ïv- I-ayq-Wn-kv-äp-ImÀ-¡pw- a-X-\n-c-t]-£-hm-Zn-I-fm-b- ap-Énw- `-c-Wm-[n-Im-cn-IÄ-¡p-sa-Xn-sc- ]-S-\-bn-¨-h-cm-bn-cp-óp- Cu- C-Ém-an-I- cm-jv-{So-b-¡mÀ.
-
1978em-Wv- A-^v-Km-\n-kv-Ym-\nð- I-ayq-Wn-kv-äp-ImÀ- A-[n-Im-c-¯nð-h-ó-Xv.- A-óv- A-^v-Km-\n-kv-Ym-\n-se- km-£-c-Xm-\n-c-¡v- H-¼-Xv- i-X-am-\-hpw- A-Xnð-X-só- kv-{Xo-I-fp-tS-Xv- sh-dpw- H-cp- i-X-am-\-hpw- am-{X-am-bn-cp-óp.- tKm-{X- ta-[m-hn-I-fp-sS- Io-gn-em-bn-cp-óp- A-ó-s¯- A-^v-Km-³ P-\-X.- I-ayq-Wn-kv-äp-ImÀ- `-c-W-ta-ä-tXm-sS- A-hn-S-s¯- k-¼-ó-cpw- A-h-cp-sS- B-{in-X-cp-sam-s¡- ]m-In-kv-Ym-\n-te-¡v- Ip-Sn-tb-dn.- Cu- A-`-bmÀ-°n- Iym-¼p-I-fn-em-Wv- I-ayq-Wn-kv-äp-hn-cp-²- Pn-lm-Zn- {]-kv-Ym-\-¯n-\v- A-ta-cn-¡- hn-¯p-]m-In-b-Xv.-
B-[p-\n-I- hn-Zym-`ym-kw- e-`n-¨n-«n-ñm-¯-h-cpw- ^yq-Uð- ta-[m-hn-Xz-s¯- X-e-hn-[n-t]m-se- Aw-Ko-I-cn-¡p-ó-h-cp-am-b- A-^v-Km-³ A-`-bmÀ-°n-IÄ- "-"-ssZ-h-hn-cp-²- I-ayq-Wn-kv-äv-'-'- `-c-W-¯n-s\-Xn-cm-bn- A-ta-cn-¡-³ Nm-c-kw-L-S-\-bp-sS- H-¯m-i-tbm-sS- C-Ém-an-I-Pn-lm-Zn-\p-Å- {]-kv-Ym-\-am-bn- am-ä-s¸-Sp-I-bm-bn-cp-óp.- ]m-In-kv-Ym-\n-se- C-Ém-an-I- cm-jv-{So-b-¡m-cp-sS- ]n-´p-W-tbm-sS-bpw- A-ta-cn-¡-bp-sS- A-\p-{K-lm-in-Êp-I-tfm-sS-bpw- {]-hÀ-¯n-¨- C-¡q-«-cm-Wv- A-^v-Lm-\n-kv-Ym-\n-se- {]-Xn-hn-¹-h-¯n-\v- t\-Xr-Xzw-sIm-Sp-¡p-I-bpw- A-^v-Lm-\n-kv-Ym-s³d- N-cn-{X-¯nð- B-Zy-s¯- C-Ém-an-kv-äv- K-h-¬-sa-³dn-\v- ap-Pm-ln-Zo-³ `-c-W-¯n-\v- Xp-S-¡w-Ip-dn-¡p-I-bpw- sN-bv-X-Xv.-

C-Ém-an-I- cm-jv-{So-b-¯n-s³d- s]m-Xp-[m-c-bnð- h-cp-ó- H-óm-Wv- Xm-en-_m-³.- hn-ZymÀ-°n- F-óm-Wv- B- ]-Z-¯n-s³d- AÀ-°w.- A-ta-cn-¡-¡m-cpw- ku-Zn-þ-KÄ-^v- `-c-Wm-[n-Im-cn-I-fp-sam-s¡- km-¼-¯n-I- k-lm-bw-\ð-In- h-ón-cp-ó- ap-Énw- a-X- ]m-T-im-e-I-fnð- ]-Tn-¨p-h-ón-cp-ó- A-`-bmÀ-°n-I-fp-sS- a-¡-fm-b- hn-ZymÀ-°n-I-fm-Wv- ]m-In-kv-Ym-\nð- Xm-en-_m-³ cq-]o-I-c-W-¯n-\v- D-]-tbm-K-s¸-Sp-¯-s¸-«-Xv.- A-ta-cn-¡-³ ]n-´p-W-tbm-sS- A-^v-Lm-\nð- cq-]-s¸-Sp-¯n-sb-Sp-¯- ap-Pm-ln-Zo-³ `-c-Ww- A-gn-a-Xn-bn-epw- a-äp-sIm-Å-cp-Xm-bv-a-I-fn-epw-s]-«v- X-IÀ-ó-t¸mÄ- Cu- hn-ZymÀ-°n-I-sf-bm-Wv- A-ta-cn-¡-³ ]n-´p-W-tbm-sS- ]m-In-kv-Ym-³ H-cp- C-S-s]-Sð- i-Iv-Xn-bm-bn- h-fÀ-¯n-s¡m-ïp-h-ó-Xv.- ]m-In-kv-Ym-³ ssk-\y-¯n-s³d- c-l-ky-]-¦m-fn-¯-t¯m-sS- Xm-en-_m-³ \-S-¯n-b- Cu- I-S-óp-I-b-ä-¯nð- A-^v-Lm-³ `-c-Ww- A-h-cp-sS- sNmð-¸-Sn-bn-em-bn- am-dn.- kv-{Xo-bm-bn- P-\n-¨-h-scm-s¡- X-S-h-d-bnð- I-gn-bp-ó- {]-Xo-Xn-bm-Wv- Xm-en-_m-³ `-c-W-¯n-³Io-gnð- D-ïm-b-Xv.-

A-^v-Km-\n-kv-Ym-\nð- cq-]o-Ir-X-am-b- H-cp- I-ayq-Wn-kv-äv- K-h-¬-sa-³dn-s\- X-IÀ-¡p-ó-Xnð- C-Ém-an-I- cm-jv-{So-bw- h-ln-¨- ]-¦v- C-Xm-sW-¦nð- ap-Énw- `q-cn-]-£- cm-Py-§-fnð- \n-e-hn-ep-ïm-bn-cp-ó- a-X-\n-c-t]-£- K-h-¬-sa-³dp-IÄ- A-«n-a-dn-¡p-ó-Xnð- C-Ém-an-I- cm-jv-{So-bw- h-ln-¨- ]-¦v- sN-dp-X-sñ-óv- c-ïmw- tem-I- bp-²m-\-´-c-Im-e-L-«-s¯- A-\p-`-h-§Ä- hy-Iv-X-am-¡p-óp-ïv.-

F-ómð- thÄ-Uv- t{S-Uv-sk-³d-dn-s³d- X-IÀ-¨-tbm-sS- A-ta-cn-¡-³ km-{am-Py-Xz-hpw- a-äp- km-{am-Py-Xz-i-Iv-Xn-I-fpw- C-Ém-an-I- cm-jv-{So-b-¯n-s\-Xn-cm-bn- Ip-cn-ip-bp-²w- {]-Jym-]n-¨n-cn-¡p-I-bm-Wv.- X-òq-ew- C-Ém-an-I- cm-jv-{So-b-¯n-\v- I-ayq-Wn-k-t¯m-Sp-Å- i-{Xp-X- a-b-s¸-Sp-t¯-ïn-h-ón-cn-¡p-óp- F-óp- am-{X-a-ñ- G-ä-hp-ap-d-¨- km-{am-Py-Xz-hn-cp-²-t¸m-cm-fn-IÄ- X-§-fm-sW-óv- h-cp-¯m-\p-Å- {i-a-hpw- C-Ém-an-I- cm-jv-{So-b-¡mÀ- \-S-¯p-óp-ïv.- km-{am-Py-Xz-s¯-¡p-dn-¨v- Xn-I-¨pw- D-]-cn-¹-h-am-b- k-ao-]-\-am-Wv- C-hÀ-¡p-Å-Xv.- km-{am-Py-Xz-sa-ó-Xv- ap-X-em-fn-¯-¯n-s³d- ]-c-tam-ó-X- L-«-am-Wv.- F-ómð- P-am-A-s¯- C-Ém-an- A-S-¡-ap-Å- C-Ém-an-I- cm-jv-{So-b-¡mÀ- ap-X-em-fn-¯-¯n-s\-Xn-c-ñ.- km-¼-¯n-I-am-b- A-k-a-Xz-sa-ó-Xv,- ap-X-em-fn-¯-sa-ó-Xv,- ssZ-h-\n-iv-N-b-am-sW-ópw- A-Xnð- A-kzm-`m-hn-I-am-bn- H-ópw-X-só-bn-sñ-óp-am-Wv- A-h-cp-sS- \n-e-]m-Sv.-

A-Xp-sIm-ïp-X-só- km-{am-Py-Xz-¯n-s³d- B-Zn-cq-]-am-b- ap-X-em-fn-¯- hy-h-kv-Y- X-IÀ-¡m-\-ñ- a-dn-¨v- B- hy-h-kv-Y-bp-sS- A-\-´-c-^-e-am-bn- ]mÀ-i-hð-¡-cn-¡-s¸-Sp-ó-h-sc- kw-L-Sn-¸n-¨v- A-h-cp-sS- Xmð-¡m-en-I- {]-iv-\-§Ä-¡v- ]-cn-lm-cw- Im-Wp-I- F-ó- ]-cn-an-X- ap-{Zm-hm-Iy-am-Wv- C-Ém-an-I- cm-jv-{So-b-¡mÀ- ap-tóm-«p-sh-bv-¡p-ó-Xv.- a-dp-`m-K-¯v- ap-Éoweo-Kn-s\-t¸m-ep-Å- C-Ém-an-I- cm-jv-{So-b-¡m-cm-h-s«- ]-c-ky-am-b- km-{am-Py-Xz- {]o-W-\- \n-e-]m-Sv- \-S-¯p-I-bp-am-Wv.-

P-am-A-s¯- C-Ém-an-X-só- C-´y-bn-se- ap-Jy- I-ayq-Wn-kv-äv- {]-kv-Ym-\-am-b- kn-]n-sF- (Fw)-s\- ]n-´p-W-bv-¡p-ó-X-ñ- a-dn-¨v- A-Xn-s\- in-Yn-eo-I-cn-¡m-\p-X-Ipw-hn-[w- h-fÀ-óp-h-cp-ó- kz-Xz-cm-jv-{So-b-hm-Zn-I-sf- ]n-´p-W-bv-¡m-\pw- A-h-sc- im-Iv-Xo-I-cn-¡p-I-h-gn- X-§-fp-sS- t\-Xr-Xz-¯nð- H-cp- C-Ém-an-I-þ-Z-fn-Xv-þ-B-Zn-hm-kn- {]-kv-Ym-\-s¯- cq-]-s¸-Sp-¯m-\p-am-Wv- {i-an-¨p-sIm-ïn-cn-¡p-ó-Xv.- A-Xp-sIm-ïp-X-só- P-am-A-s¯- C-Ém-an- A-S-¡-ap-Å- C-Ém-an-I- cm-jv-{So-b-¡mÀ- F-Sp-¡p-ó- km-{am-Py-Xz-hn-cp-²- \n-e-]m-Sp-I-tfm-Sv- sF-Iy-ZmÀ-Vyw- {]-I-Sn-¸n-¡p-ó-tXm-sSm-¸w-X-só- hÀ-K-cm-jv-{So-bw- cq-]-s¸-Sp-ó-Xn-epw- h-fÀ-óp-h-cp-ó-Xn-epw- A-hÀ- Im-Wn-¡p-ó- A-k-ln-jv-Wp-X-tb-bpw- hn-tZz-j-s¯-bpw- I-ayq-Wn-kv-äp-ImÀ- Xp-d-só-XnÀ-¡m-Xncn¡m\mhnñ.

sI F thWp-tKm-]m-e³-

വ്യാഴാഴ്‌ച, മാർച്ച് 11, 2010

ഭാഗവതിന് പാദപൂജയോ?

പുള്ളിപ്പുലിയുടെ പുള്ളി ഒരുനാളും മായില്ലെന്ന് ആര്‍എസ്എസിന്റെ ആറാമത്തെ സര്‍സംഘചാലകായി സ്ഥാനമേറ്റ മോഹന്‍ ഭാഗവതിന്റെ ആദ്യകേരള സന്ദര്‍ശനവും പ്രഖ്യാപനങ്ങളും ബോധ്യപ്പെടുത്തി. ഹെഡ്ഗേവാര്‍, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവരേക്കാള്‍ വിഷം കൂടിയിട്ടേയുള്ളൂവെന്ന് പിന്‍ഗാമി വാക്കുകൊണ്ടും ശരീരഭാഷകൊണ്ടും അടയാളപ്പെടുത്തി. എന്നിട്ടും അതിനെ മറച്ചുവച്ചുള്ള സ്തുതിഗീതത്തിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. കുട്ടികളെ കൊല്ലാന്‍ കംസന്‍ പൂതനയെ അയച്ചത് മോഹിനിവേഷത്തിലാണ്. അവള്‍ കുഞ്ഞുങ്ങളെ ആകര്‍ഷിച്ച് മടിയിലിരുത്തി വിഷം പുരട്ടിയ മുലക്കണ്ണ് വായില്‍വെച്ചുകൊടുത്തു. എന്നാല്‍, ആര്‍എസ്എസ് ചീഫ് മോഹിനിയായല്ല പൂതനയുടെ യഥാര്‍ഥ രൂപത്തില്‍ത്തന്നെയാണ് ചലിച്ചത്. ഹിന്ദുത്വശ്രേഷ്ഠതയില്‍ അഭിരമിക്കുക, മുസ്ളിങ്ങളെ വെറുക്കുക, ക്രിസ്ത്യാനിയോട് ശത്രുത പുലര്‍ത്തുക, കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യുക- അതാണ് ആര്‍എസ്എസ് എന്ന് ഭാഗവത് ബോധ്യപ്പെടുത്തി. ഭാഗവത് പോയി ആഴ്ച ഒന്നര കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ പാദപൂജ തുടരുകയാണ്. കൊല്ലത്തെ ആര്‍എസ്എസിന്റെ സംസ്ഥാനസമ്മേളനത്തിന് എന്ത് ചന്തം, പരിശീലനം സിദ്ധിച്ച സ്വയംസേവകരുടെ പരേഡിന് എന്ത് അച്ചടക്കം, ഭാഗവതിന്റേത് എത്ര സുതാര്യമായ ചിന്ത- ഇങ്ങനെ പോകുന്നു പുകഴ്ത്തലുകള്‍. രാമഭക്തനായ മഹാത്മാഗാന്ധിയെ അരുംകൊലചെയ്ത സംഘടനയാണിത്. മുസ്ളിം ഗര്‍ഭിണിയുടെ വയറുപിളര്‍ന്ന് കുഞ്ഞിനെ നിലത്തെറിഞ്ഞത് താനാണെന്ന് അഭിമാനത്തോടെ പറയുന്ന ഗുജറാത്തിലെ ബാബു ബജ്രംഗി ഉള്‍പ്പെടുന്ന പ്രസ്ഥാനത്തിന്റെ നായകനാണ് ഭാഗവത്. അത് അരണബുദ്ധിയുള്ള മാധ്യമങ്ങള്‍ മറന്നു. സ്തുതിഗീതത്തിനായി ആര്‍എസ്എസ് പദങ്ങള്‍ മനോരമ, മാതൃഭൂമിയാദികള്‍ കടംകൊണ്ടു. കൊല്ലത്ത് പ്രാന്ത സാംഘിക് നടന്നുവെന്നാണ് 'മ' പത്രം പറഞ്ഞത്. മേഖലാ ഒത്തുചേരല്‍ അഥവാ കേരള സംസ്ഥാന സമ്മേളനം എന്നതാണ് സംഭവിച്ചത്. സര്‍സംഘചാലകിന്റെ ആഗമനം, പ്രണാമം, ധ്വജാരോഹണം തുടങ്ങിയവ നടന്നതായി ഈ പത്രങ്ങള്‍ വിവരിച്ചു. സാധാരണ വായനക്കാരന്‍ ഇരുട്ടിലായാലും സംഘപരിവാറിനെ അവരുടെ ഭാഷയില്‍ സുഖിപ്പിക്കുകയെന്ന കര്‍മമാണ് ഈ മാധ്യമങ്ങള്‍ അനുഷ്ഠിച്ചത്. ബ്രാഹ്മണന്റെ രണ്ടാം ജന്മത്തിനാണ് ധ്വജാരോഹണം എന്നു പറയുക. ഒരുലക്ഷം ഗണവേഷധാരികള്‍ അച്ചടക്കത്തോടെ ഡ്രില്‍ നടത്തിയെന്നും മാധ്യമങ്ങള്‍ പെരുപ്പിച്ചുപറഞ്ഞു. 4000 ബസിലാണ് അവര്‍ വന്നതെന്നു പറയുന്നത് സത്യമാണെങ്കില്‍ പങ്കെടുത്തത് 25,000 പേരാണ്. മതനിരപേക്ഷതയുടെ കാഴ്ചപ്പാട് എത്രവേഗമാണ് നമ്മുടെ ഒരുവിഭാഗം മാധ്യമങ്ങള്‍ നഷ്ടമാക്കുന്നത്.

കൊല്ലത്തെ പ്രസംഗത്തിലോ അടുത്ത ദിവസം തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മീറ്റ് ദി പ്രസിലോ ആര്‍എസ്എസ് നേതാവ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങളെപ്പറ്റി ഒരക്ഷരവും ഉരിയാടിയില്ല. ഇന്ത്യക്കാരില്‍ 35 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അവരുടെ ജീവിതത്തെ വിലക്കയറ്റം കൂടുതല്‍ ദുസ്സഹമാക്കി. പാവപ്പെട്ടവരുടെ മാത്രമല്ല, ഇടത്തരക്കാര്‍ക്കും വിലക്കയറ്റ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. ഇതേപ്പറ്റി മിണ്ടാത്ത ഭാഗവത് ഹിന്ദുത്വമേന്മയെപ്പറ്റിയാണ് ഉപന്യസിച്ചത്. "ഹിന്ദുത്വം പൌരാണികമെന്നപോലെ ആധുനികോത്തരവുമാണ്. കഴിഞ്ഞ 85 വര്‍ഷമായി ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയസ്വയംസേവാസംഘം ചെയ്യുന്നത്. ബാഹ്യമായിട്ടല്ല, അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ മനസ്സിലാക്കേണ്ടത്. ഹിന്ദുധര്‍മം, സംസ്കാരം, സമാജം എന്നിവയെ ശക്തിപ്പെടുത്തിയേ ഭാരതത്തെ സംരക്ഷിക്കാനാകൂ''-

ഭാഗവതിന്റെ ഈ കാഴ്ചപ്പാടില്‍ തെളിയുന്ന ഹിന്ദുത്വമെന്താണ്?

ഇന്ത്യയുടെ ശത്രുക്കള്‍ സാമ്രാജ്യത്വവും നാടുവാഴിത്തവും മുതലാളിത്തവും പുത്തന്‍ സാമ്പത്തിക നയവുമല്ല, മുസ്ളിങ്ങളും ക്രിസ്ത്യാനികളും ദളിതരും കമ്യൂണിസ്റ്റുകാരുമാണെന്ന സംഘപരിവാര്‍ സമീപനമാണ് ഭാഗവതിന്റെ ഹിന്ദുത്വ തിയറിയില്‍. ഇന്ത്യന്‍ ജനസംഖ്യയില്‍ 82 ശതമാനം ഹിന്ദുക്കളും ബാക്കിവരുന്ന 18 ശതമാനത്തില്‍ മുന്നില്‍ മുസ്ളിങ്ങളുമാണ്. പിന്നെ ക്രിസ്ത്യാനികളും. ആര്‍എസ്എസ് നേതാവിന്റെ ഹിന്ദുത്വത്തില്‍ മുസ്ളിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും സിഖുകാരുമൊന്നും ഇല്ലല്ലോ. ഹിന്ദുത്വത്തിന്റെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണ് ഇന്ത്യാവിഭജനം. ഹിന്ദുത്വത്തിന്റെ തനിനിറം സ്വാതന്ത്ര്യദിനപുലരിയില്‍ കണ്ടതാണ്. അന്നൊഴുകിയ ചോരയുടെ കണക്ക് ഇനിയുമെടുത്തുതീര്‍ന്നിട്ടില്ല.

തന്റെ രക്തസാക്ഷിത്വത്തിന് ഒരുവര്‍ഷംമുമ്പ് ഗാന്ധിജി 'ഹരിജന്‍' വാരികയില്‍ ഇങ്ങനെയെഴുതി:

"ഈ രാജ്യത്ത് ജനിക്കുകയും ഇത് സ്വന്തം മാതൃഭൂമിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന എല്ലാവരും, അവര്‍ ഹിന്ദുവോ മുസ്ളിമോ പാഴ്സിയോ ജൈനമതക്കാരോ സിഖുകാരനോ ആകട്ടെ, മാതൃഭൂമിയുടെ മക്കളാണ്. അതുകൊണ്ടുതന്നെ രക്തബന്ധത്തേക്കാള്‍ പ്രബലമായ ഒരു കണ്ണിയില്‍ യോജിക്കപ്പെട്ട സഹോദരന്മാരുമാണ് അവര്‍.‍''

രാഷ്ട്രപിതാവിന്റെ സങ്കല്‍പ്പമല്ല, അന്യമതക്കാരന്റെ ആരാധനാലയം പൊളിക്കുകയും അവരുടെ ചങ്ക് പിളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ആര്‍എസ്എസിന് താല്‍പ്പര്യമെന്ന് ഭാഗവത് വ്യക്തമാക്കി.

ഹിറ്റ്ലറോട് ആദരവ് കാട്ടുന്നതാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെയും സൈദ്ധാന്തിക ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും സിദ്ധാന്തം. അഞ്ചരക്കോടി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ വഴി സ്വീകരിച്ച് ഇന്ത്യയില്‍ ഹിന്ദുത്വം സ്ഥാപിക്കാന്‍ പാടുപെടുകയാണ് ഭാഗവതിന്റെ പ്രസ്ഥാനം. ഗുജറാത്തും ഒറീസയുമെല്ലാം അതു തെളിയിക്കുന്നതാണ്. ആര്‍എസ്എസും ഹിന്ദുപരിവാറും വിഭാവനചെയ്യുന്ന രാഷ്ട്രത്തില്‍ മുസ്ളിമും ക്രിസ്ത്യാനിയും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് പൌരാവകാശമുണ്ടാകില്ല. ഹിന്ദുത്വത്തെ ദേശീയതയായി അവതരിപ്പിക്കുന്ന ഭാഗവതിന്റെ നാട്യംകൊണ്ടൊന്നും അപ്രത്യക്ഷമാകുന്നതല്ല ആര്‍എസ്എസിന്റെ മതാധിഷ്ഠിതരാഷ്ട്രമെന്ന സങ്കല്‍പ്പം. പൂതനയുടെ മോഹിനിവേഷം മറച്ചുവച്ചാണ് മനോരമ, മാതൃഭൂമിയാദികള്‍ ആര്‍എസ്എസ് സംസ്ഥാനസമ്മേളനം വര്‍ണവിസ്മയം തീര്‍ത്തെന്ന് കൊട്ടിഘോഷിച്ചത്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശനയങ്ങളുടെ മുന്നില്‍ കണ്ണടയ്ക്കുന്ന ഭാഗവത് ചൈനാവിരോധം നന്നായി ഉല്‍പ്പാദിപ്പിക്കുന്നു. നമ്മുടെ രാജ്യം ആന്തരികമായി പരിതാപകരമാണെന്നും ചൈനയും പാകിസ്ഥാനും പലതവണ കടന്നുകയറുന്നെന്നും ചൈന ഉയര്‍ത്തുന്ന ഭീഷണിയും പാകിസ്ഥാന്റെ മുഷ്കും രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം കിട്ടിയാല്‍ ഹിറ്റ്ലറുടെ പാതയിലൂടെതന്നെ രാജ്യത്തെ നീക്കുമെന്ന മുന്നറിയിപ്പാണ് ആര്‍എസ്എസ് മേധാവി നല്‍കുന്നത്. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം വെട്ടുന്നതിലേക്കും മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് തള്ളിവിടുന്നതിലേക്കും ഇടയാക്കുന്നതാണ് ചൈനയെ ശത്രുവായി പ്രഖ്യാപിക്കുന്ന നയം.

ഏകരൂപമായ ആര്യന്‍സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ ശ്രമിച്ചു. അന്ന് ലക്ഷക്കണക്കിനു ജൂതന്മാരെ കശാപ്പ് ചെയ്തു. ഹിറ്റ്ലറുടെ ഫാസിസ്റ്റ് ഏകാധിപത്യം ലോകത്തെ ഒരു മഹായുദ്ധത്തിന്റെ കെടുതിയിലേക്ക് നയിച്ചു. ആ നടുക്കുന്ന ഓര്‍മ, മതനിരപേക്ഷ വിശ്വാസികളും സമാധാനപ്രേമികളും ഭാഗവതിന്റെ മുന്നറിയിപ്പ് കേള്‍ക്കുമ്പോള്‍ പുതുക്കണം. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിനുവേണ്ടി അണിചേരാനുള്ള ആഹ്വാനവും ഭാഗവത് നല്‍കി. രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നം ഇത്ര വഷളാക്കിയത് ആര്‍എസ്എസും മറുഭാഗത്ത്മൃദുല ഹിന്ദുത്വനയം സ്വീകരിച്ച കോണ്‍ഗ്രസുമാണ്. ഇങ്ങനെയുള്ള ഒരു പതനം ഉണ്ടാകുമായിരുന്നെങ്കില്‍ ആദികവി വാല്‍മീകി രാമായണം എന്ന മഹാകാവ്യംതന്നെ രചിക്കുമായിരുന്നോ എന്നു സംശയിക്കണം.
"മുസ്ളിങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ഞാനനുവദിക്കില്ല. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല''-
എന്ന ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, ആഗസ്ത് 28, 1924) അരോചകമായി തോന്നിയപ്പോള്‍ യഥാര്‍ഥ രാമഭക്തനായിരുന്ന ഗാന്ധിജിയെ വെടിവച്ചുകൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്റെ രാമന്‍ റഹീമാണെന്ന് ഒരുവേള പ്രഖ്യാപിച്ച ഗാന്ധിജിയുടെ രാമരാജ്യവും ഹിന്ദുപരിവാറിന്റെ രാമരാജ്യവും രണ്ടാണ്. അതുകൊണ്ടാണല്ലോ, അയോധ്യയിലെ ബാബറി പള്ളി പൊളിച്ചത്.

ഇതിന്റെ തുടര്‍ച്ചയായ ഭീഷണിയാണ് എം എഫ് ഹുസൈനെതിരായുള്ളത്. എം എഫ് ഹുസൈന്‍ ഇന്ത്യയില്‍ തിരിച്ചുവരുന്നതിന് എതിരല്ലെന്നു പറയുന്ന ഭാഗവത് ജനാധിപത്യത്തില്‍ എല്ലാ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്നും വേദനിപ്പിച്ച ജനങ്ങളോട് അദ്ദേഹം മാപ്പുപറയണമെന്നും ശഠിക്കുന്നു. പ്രശസ്ത ചിത്രകാരനായ ഹുസൈന് ഖത്തര്‍ സര്‍ക്കാര്‍ അവരുടെ പൌരത്വംനല്‍കി. തൊണ്ണൂറ്റഞ്ചുകാരനായ ഹുസൈന്റെ ദുരവസ്ഥയ്ക്കു കാരണം ആര്‍എസ്എസാണ്. 1970 കാലഘട്ടത്തില്‍ ഹുസൈന്‍ വരച്ച പെയിന്റിങ്ങുകളില്‍ ഹിന്ദുദൈവങ്ങളെ നഗ്നരായി വരച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തുന്ന ലേഖനം 1996ല്‍ ഒരു ഹിന്ദിമാസികയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹുസൈന്റെ പെയിന്റിങ്ങുകള്‍ നശിപ്പിക്കുകയും ഇന്ത്യയില്‍ ഒരിടത്തും പെയിന്റിങ് പ്രദര്‍ശനം നടത്താന്‍ സമ്മതിക്കാതിരിക്കുകയും നിരവധി ക്രിമിനല്‍ കേസുള്‍പ്പെടെ ഹുസൈനെതിരെ കൊണ്ടുവരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം പ്രവാസിയായി കഴിയുന്നത്. ആര്‍എസ്എസിന്റെ അസഹിഷ്ണുതയും യുക്തിഹീനതയുമാണ് ഈ സംഭവത്തില്‍ തെളിയുന്നത്.

പിന്നോക്ക മുസ്ളിമിന് സംവരണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം, ആര്‍എസ്എസ് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്ത പത്മലോചനനെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും മേയര്‍സ്ഥാനം ഒഴിയാന്‍ നിര്‍ദേശിക്കകയും ചെയ്ത പാര്‍ടി അച്ചടക്ക നടപടി- എന്നിവയുടെ പേരില്‍ ഭാഗവത് സിപിഐ എമ്മിനെ വിമര്‍ശിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ മുസ്ളിംവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റം കുറിക്കാനാണ് ബംഗാളില്‍ സംവരണം കൊണ്ടുവന്നത്. അല്ലാതെ ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കാനല്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ ചോരക്കളമായിരുന്ന ബംഗാളിനെ മതനിരപേക്ഷതയുടെ മാതൃകാസ്ഥാനമാക്കിയ ഇടതുപക്ഷം ആ മതനിരപേക്ഷപാത ഉറപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അണുവിട വിട്ടുവീഴ്ച കമ്യൂണിസ്റ്റുകാര്‍ കാട്ടില്ലെന്ന സന്ദേശമാണ് പത്മലോചനന് എതിരായ അച്ചടക്കനടപടിയിലൂടെ സിപിഐ എം കൈക്കൊണ്ടത്. അതിനെ രാഷ്ടീയ അസഹിഷ്ണുതയായി ഭാഗവത് കാണുമെങ്കിലും മതനിരപേക്ഷ വിശ്വാസികളും മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിപിഐ എം തീരുമാനത്തിന്റെ രാഷ്ട്രീയ വിശുദ്ധിയെ മാനിക്കും. അതും മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവച്ചു.

ആര്‍ എസ് ബാബു ദേശാഭിമാനി

ചൊവ്വാഴ്ച, മാർച്ച് 09, 2010

ഭീകരവാദം



prasanthkumar:

സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ ശത്രുവിനെ നഷ്ടമായ സാമ്രാജ്യത്വത്തിന് ലോകപൊലീസ് കളിക്കാനുള്ള പുതിയ ശത്രുവാണ് ഭീകരവാദം. ഭീകരാക്രമണങ്ങള്‍ നല്‍കുന്ന ഞെട്ടലും വിസ്മയവും കലര്‍ന്ന ചികിത്സ, നവ ലിബറലിസത്തിന് തഴച്ചുവളരാനുള്ള മണ്ണാണ്. തൊഴിലില്ലായ്മ വളരുന്നത്, ചൂഷണവും കര്‍ഷക ആത്മഹത്യകളും പെരുകുന്നത്, വിലകള്‍ വര്‍ധിക്കുന്നത്, ഭക്ഷ്യസുരക്ഷിതത്വം നഷ്ടപ്പെടുന്നത്, പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നത് തുടങ്ങിയ പ്രധാന വിഷയങ്ങളൊക്കെയും ഈ ഞെട്ടലിന്റെ ഫലമായി വിസ്മരിക്കപ്പെടുന്നു. ഇസ്ളാമിക ഭീകരവാദവും സാമ്രാജ്യത്വവും അന്യോന്യം സഹായിച്ചു മുന്നേറുകയാണെന്ന് സമീര്‍ അമീന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഭീകരവാദികള്‍ മറിച്ചു പറയുന്നുണ്ടെങ്കില്‍ത്തന്നെയും, രാഷ്ട്രീയ ഇസ്ളാം ഒട്ടും സാമ്രാജ്യത്വവിരുദ്ധമല്ല. അവര്‍ സാമ്രാജ്യത്വത്തിന് വിലമതിക്കാനാവാത്ത സഖ്യകക്ഷിയാണ്.

Big Brother.....:

പക്ഷെ
പലപ്പോഴും
നമ്മുടെ
വിമര്‍ശനങ്ങള്‍
ഏകാപക്ഷീയമാവുന്നുണ്ട്

prasanthkumar:

വെക്തമായി പക്ഷം........... അത് നിര്‍ബന്ധമാണ്......എതിലായിരിക്കണം എന്നതില്‍ തര്‍ക്കമാവാം!

Big Brother.....:

നമ്മള്‍
പലപ്പോഴും
ചര്‍ച്ച
ചെയ്യപെട്ടത്‌
ഹൈന്ദവ വത്കരനതെകുരിച്ചാണ്
എന്നാല്‍
ഇന്ന്
ഭീതിതമാം വിധം
ഇസ്ലാമിക
തീവ്ര വാദം
വളര്‍ന്നു വന്നിരിക്കുന്നു
ഇത് ഇരകളുടെ ഐക്യ പെടല്‍ അല്ല
ക.ഇ.എന്‍ പറയുന്നത്
മാത്രമല്ല
കാര്യങ്ങള്‍
പലപ്പോഴും
കെ,ഇ.എനുമായി
ഞാന്‍
ഇടഞ്ചിട്ടുണ്ട്

prasanthkumar:

സഖാവ് പറയുന്ന തീവ്രവാദക്കാരെക്കാള്‍ തീവ്രമായി അത് തുടങ്ങിവെച്ചതും, തുടര്‍ന്നുപോരുന്നതും.......എണത്തിലും വണത്തിലും; ഈ രാജത്തും നമ്മുടെ മനസ്സുകളിലും നടപ്പാക്കികൊണ്ടിരിക്കുന്നത് ഹൈന്ദവ തീവ്രവാദമാണ്........!
മറിച്ചായി തോന്നിക്കുന്നത് സാമ്രാജ്യത്വ മായാ ജാലങ്ങളാണ്......!
അല്ലെങ്കില്‍ ജന്മം തൊട്ടു ശവദാഹം വരെ നാം തുടര്‍ന്നു പോരുന്ന ശീലങ്ങളുടേതാവാം..... അവിടെ വലതു ബോധം നേതൃത്വപരമായ പങ്ക് വഹിക്കുന്നു........

കാട്ടുകടന്നല്‍:

RSS പരിപോഷിപ്പിക്കുന്ന ഹിന്ദു വര്‍ഗ്ഗീയതയും ,
മുസ്ലീം മൌലീക വാദ പ്രതികരണവും ആധുനീക
ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഭരണ
വ്യവസ്ഥയില്‍ അധിഷ്ട്ടിതമായ സ്വാതന്ത്ര്യത്തിനും
പരമാധികാരത്തിനും എതിരെ നേരിട്ടുള്ള കടന്നാക്രമണം
ആണ് .സത്യത്തില്‍ ഹിന്ദു വര്‍ഗ്ഗീയതയും മുസ്ലിം
മൌലികവാദവും അന്യോന്യം പോഷിപ്പികയാണ്
ചെയുന്നത് .മതാധിഷ്ട്ടിത രാഷ്ട്ര സങ്ങല്പ്പത്തില്‍
അവരുടെ ദര്‍ശനം ഒന്നുതന്നെ,പ്രത്യേയ ശാസ്ത്രം
ഒന്ന് തന്നെ .രണ്ടും തന്നിലുള്ള സാദൃശ്യം ഇവിടെ
അവസാനിക്കുന്നില്ല ഗോള്‍വാള്‍ക്കര്‍ക്ക് ഹിറ്റ്‌ലാര്‍
എന്തായിരുന്നുവോ അതുതന്നെ ആണ് മൌദൂദികും .
രണ്ടിലും സ്ഥാന ത്യാഗം ചെയ്ത നേതാവ് പിന്‍ഗാമിയെ
തീരുമാനിക്കുന്നു .( RSS ലും ജമാതിലും).ഇവരുടെ എല്ലാം
ജനാധിപത്യ ബോധം എത്രമാത്രം ഉണ്ട് എന്ന് ഇതില്‍നിന്നും
മനസിലാക്കാം .ജമാത്തിലോ മൌദൂദി പറയുന്നത് "ഒരു
വ്യക്തിയുടെ അഭിപ്രായം ജമ്മത്തെ കൌണ്‍സില്‍ന്‍റെ
മൊത്തം അഭ്പ്രായതെക്കള്‍ വിവേകപൂര്‍ണ്ണം ആകും
എന്നാണ് . അമീറിന് ഭൂരിപക്ഷത്തിന്റെയോ
നൂന്പക്ഷതിന്റെയോ അഭിപ്രായത്തോട് യോജിക്കുവാനുള്ള
അവകാശം ഉണ്ട് എന്നാണ്;കൌണ്സിലിന്റെ മൊത്തം
അഭിപ്രായത്തോട് വിയോജിക്കാനും സ്വന്തം തീരുമാനം
എടുക്കാനും അവകാശമുണ്ട്‌ എന്നാണ് "
ഈ പറഞ്ഞതെല്ലാം നമ്മള്‍ ഇന്ത്യയില്‍ ഇന്ന്
കണ്ടുകൊണ്ടിരിക്കുന്നു ..വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍
അധികാരം എന്നെന്നേയ്ക്കും പിടിച്ചടക്കാന്‍ വേണ്ടി
ജനകീയ അസംതൃപ്തി ഫാസിസ്റ്റ് രീതികളും സങ്ങേതങ്ങളും
ഉപയോഗപ്പെടുത്തി വഴിതിരിച്ചുവിടുനത്
ഇന്ന് നമുക്ക് കാണാവുന്നതാണ് ....
ഇന്ത്യയില്‍ എന്ന് കാണുന്ന ഈ വര്‍ഗീയ ആക്രമണം
ലോകമെമ്പാടും വളരുന്ന മതഭ്രാന്തിന്റെയും നവഫാസിസ്റ്റ്
ശക്തികളുടെയും സഹപിരവി ആയി കാണണം . സോവിഅറ്റ് ,
കിഴക്കന്‍ യൂറോപ്പ് ഇലും സോഷിയലിസം തകര്‍ന്നത്
ആ പ്രദേശങ്ങളില്‍ രക്തരൂഷിത ആഭ്യന്തര യുദ്ധ
സാഹചര്യങ്ങള്‍ ഉണ്ടാക്കി .ഇതിന്റെ ഏറ്റവും തിക്തമായ
ഉദാഹരണം ആണ് യുഗോസ്ലാവിയ .എന്നാല്‍ ഈ
രാജ്യങ്ങള്‍ക്കെല്ലാം പോതുവിലുണ്ടായിരുന്ന സവിശേഷത
അവിടങ്ങളിലെ ജനകീയ അസംതൃപ്തി ഈ ക്ഷുദ്ര
ശക്തികള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി
വഴിതിരിച്ചുവിട്ടു എന്നതാണ് .മാര്‍ക്സിസം -ലെനിനിസത്തിന്റെ
പ്രത്യേയഷസ്ത്രങ്ങള്‍ അടിസ്ഥാനമാക്കിയ തൊഴിലാളി
പ്രസ്ഥാനങ്ങളുടെ അഭാവത്തില്‍ ,പശ്ചിമ യൂറോപ്പിലെ
രാജ്യങ്ങളില്‍ ജനകീയ അസംതൃപ്തി പ്രകടമായത്
വലതുപക്ഷത്തിന്റെ നവ ഫാസിസ്റ്റ് രൂപത്തില്‍ ആണ് .
ജെര്‍മനിയിലും ഫ്രാന്‍സിലും വിശേഷിച്ചും എങ്ങനെ ആയിരുന്നു ....
ബൂര്‍ഷ്വാ - ഭൂപ്രഭു വര്‍ഗ്ഗഭരണം സൃഷ്ട്ടിച്ച അസംതൃപ്തി വഴിതിരിച്ചു
വിട്ടുകൊണ്ടാണ് വര്‍ഗ്ഗീയ ശക്തികള്‍ ഭരണകൂട അധികാരം
പിടിച്ചെടുക്കുന്നതിനുള്ള കടന്നാക്രമാനങ്ങള്‍ ഇന്ന്
നടത്തിക്കൊണ്ടിരിക്കുന്നത് .മറ്റൊരുതരത്തില്‍
പറഞ്ഞാല്‍ ഭരണവര്‍ഗ്ഗങ്ങള്‍ക്ക് ഇടയിലെ ഏറ്റവും
പ്രതിലോമകാരികളായ വിഭാഗങ്ങള്‍ ഭരണകൂട അധികാരം

പൂര്‍ണ്ണമായും കയ്ക്കലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
ഇതിനായി അവര്‍ ഫാസിസ്റ്റ് സങ്ങേതങ്ങളും പ്രചാരണ
രീതികളും ഉപയോഗപ്പെടുത്തുന്നു .....

ലക്‌ഷ്യം നടപ്പാക്കുന്നതിന് വര്‍ഗീയ ശക്തികള്‍
ദ്വിമാനമായ ഒരു തന്ത്രം ആണ് ആവിഷ്കരിച്ചിരിക്കുന്നത് .
ഒരു വശത്ത് ഹിന്ദുമതത്തിലെ വിശാല വ്യത്യസ്തതയ്ക്കു
ഇടയ്ക്ക് ഏകശിലാ ഭദ്രമായ അയ്ക്യം സ്ഥാപിച്ചെടുക്കാന്‍
ശ്രമിക്കുന്നു .മറുവശത്ത് ഹിന്ദുമതത്തിനു പുറത്തു ഒരു
ശത്രുവിനെ (മുസ്ലീങ്ങള്‍ക് എതിരെ ) വിദ്വേഷം
ശ്രിഷ്ട്ടിക്കുന്നു .വര്‍ഗീയ ശക്തികള്‍ അഴിച്ചുവിടുന്ന
ഈ പ്രചാരവേലയും സങ്ങേതങ്ങളും എല്ലാം ഈ ദ്വിമാന
തന്ത്രം നേ
ടിയെടുക്കുന്നതിന് വേണ്ടി ഉള്ളതാണ് ...

Big Brother.....:

മിത്രമേ
സാമ്രാജ്യത്ത
അജണ്ടകളും
ഹൈന്ദവ വര്‍ഗീയതയും
ഒക്കെ
ഞാന്‍
അംഗീകരിക്കുന്നു
താത്വീകമായി
പരിശോധിക്കുന്നതിലപ്പുരം
യാഥാര്‍ത്യ
ബോധം
ഉള്‍കൊള്ളണം
എന്ന്
അഭ്യര്‍ത്ഥിക്കുന്നു
മത
തീവ്രവാദം
ഇന്ന്
ഏറ്റവും
അധികം
പ്രതികൂലമായി
ഭാധിക്കുന്നത്
പുരോഗമന
പ്രസ്ഥാങ്ങളെ തന്നെ ആണ്

prasanthkumar:

മതം ഏകവചനമാക്കരുത്.......അത്രെയുള്ളു.........!

Big Brother.....:

സഖാവേ
നാട്ടിന്‍
പുറങ്ങളില്‍
ഇന്ന്

നമ്മുടെ യുവജനപ്രസ്ഥാനം
ഇന്ന്
നേരിടുന്നത്
കടുത്ത
വെല്ലുവിളികള്‍
ആണ്
അത്
ആളെകൊല്ലാന്‍
ഉള്ള
ആയുധ
പരിശീലനഗല്‍
കണ്ടിട്ടല്ല
പകരം
ആധുനീക
ആയുധങ്ങളുടെ
കുത്തൊഴുക്കുകള്‍
കണ്ടിട്ടാണ്
പാടി
പതിന്ച്ച
അമ്പല
വാസികലെക്കാള്‍
ഇന്ന്
നമ്മുടെ
സഖാക്കള്‍
ആത്മ
ധൈര്യം
ചോര്‍ന്നിരിക്കുന്നത്
കാണുന്നത്
പുത്തന്‍
തീവ്ര
വാദികളെ
നേരിടേണ്ടി വരുമ്പോഴാണ്

prasanthkumar:

പ്രശ്നത്തെ ചെറുതാക്കുക......!
ചെറുതില്‍ മത്രം കേന്ദ്രീകരിക്ക..........!
ഇത് ഒരു മനോരമ തന്ത്രമാണ്..................!

Big Brother.....:

മിത്രമേ
അവര്‍
മുന്‍പ്
മലപ്പുറത്തെ
ഓലമേന്ച്ച
സിനിമാ
കൊട്ടകകള്‍
സിഗരട്റ്റ്
ബോംബു കൊണ്ട് കത്തിച്ചു
കളിച്ചപ്പോഴും
പിന്നീട്
കടലുണ്ടി
പുഴയില്‍
നിന്നും
നൂറു
കണക്കിനായ
പൈപ്പ്
ബോംബു
പിടിച്ചപ്പോഴും
ഒക്കെ
അതിനെ
നിസ്സാര
വത്കരിച്ചു
അന്നും
കമ്മറ്റികളില്‍
ഞാന്‍ ഈ വിഷയങ്ങള്‍
ചര്‍ച്ചക്ക്
വയ്ക്കുമായിരുന്നു
എന്‍റെ
ഉള്ളിലെ
ഹൈന്ദവ
അജണ്ട
കണ്ടു
പിടിക്കുവാന്‍
മിനക്കെട്ട
എന്‍റെ
കുറച്ചു
സഖാക്കള്‍
ഇന്ന്
അവരുടെ
സജീവ
പ്രവര്‍ത്തകര്‍
കൂടി
ഇപ്പോള്‍
ആയിട്ടുണ്ട്‌
തിരിച്ചറിവുകള്‍
ഉണ്ടാവേണ്ടതുണ്ട്
മനോരമയെ
സാമാന്യ
വത്കരണത്തിന്റെ
പൊതു പദം
ആക്കുന്ന്നതിലേക്കലേറെ
നമുക്ക് ചിന്തിക്കേണ്ടതുണ്ട്

prasanthkumar:

വിഷയം പറയുമ്പോള്‍ അതിനെ
വെക്തികേന്ദ്രികരണമാക്കുന്നതു
വളര്‍ചയെത്താതതിന്റെ പ്രശ്നമാണ്........!
കമ്മറ്റിയുടെ പ്രശ്നമല്ല.............!
പിന്നെ, rsss -എന്നത് ഒരു പ്രസ്താനം
എന്നതിനേക്കള്‍ ഒരു ചിന്താ വര്‍ക്കിങ്ങാണ്.......!
നാമറിയാതേ നാം തന്നെയായിതിരുന്നപണി.
രൂപം ഏതുമായിക്കോട്ടെ, സാമ്രാജത്വ അജണ്ടയുടെ
ആവിഷക്കാരമാണ് rsss,ndf.........
rsss സാമ്രാജത്വത്തിന്റെ കൈകളാണെങ്കില്‍
ആ കൈകളിലെ വിരലുകള്‍ മാത്രമാണ് ndf........!

Big Brother.....:

അത്
പക്ഷെ
ഭസ്മാസുരന്
വരം
കൊടുത്തപോലെ
ആകുന്നുണ്ട്
ഞാന്‍
പറഞ്ചതിന്റെ
പൊരുള്‍
മനസ്സിലായി
കാണുമല്ലോ

Big Brother.....:

നമ്മുടെ
മൌനം
ആണ്
ഇപ്പോള്‍
നമുക്ക്
വിനയാവുന്നത്

മൌനത്തിന്റെ
ഇട
വേളകളില്‍
അവര്‍
നമ്മിലേക്ക്‌
കടന്നു
വന്നു
അതിന്റെ
ബഹിര്സ്പുരണങ്ങള്‍
മാറാട്
കണ്ടതാണ്

prasanthkumar:

മാറാട് ഏകപക്ഷ്യമല്ലല്ലോ?

Big Brother.....:

ഞാന്‍ അതല്ല
പറഞ്ചത്‌
നമ്മുടെ
പ്രവര്‍ത്തകര്‍
പലരും
മറു
പക്ഷത്തു
കൂടി
പ്രവര്തിക്കുന്നുണ്ടായിരുന്നു
ഇത്
തിരിച്ചറിയാതെ
പോയി

prasanthkumar:

ഇപ്പോഴും സഖാവ് പേരുകളിലും
മുഖങ്ങളിലും തങ്ങിനില്‍ക്കുന്നു...........!
രണ്ടിനും വേറിട്ട അസ്തിത്വം ഇല്ലയെന്നാണ്
എനിക്കു തോന്നുന്നത്..........!
നാം നേരിടണ്ടത് രണ്ടിനെയും ഒന്നായാണ്......
അവര്‍ നമ്മെ ആക്രമിക്കുന്നതും ഒന്നായാണ്..........!








തിങ്കളാഴ്‌ച, മാർച്ച് 08, 2010

Nithin മായുള്ള എന്റെ സംഭാഷണം

Nithin:

മര്സിസ്റ്റ്‌ തത്വങ്ങള്‍ അല്ലെ മാവോയും പിന്തുടര്‍ന്നത്‌
പിന്നെ എങ്ങനെ ആണ് മോവോയിസം എന്ന ആശയം
ഉണ്ടായതു ......... അതോ മറ്റു വല്ലതും ആണോ ഇത് ?

prasanthkumar:

മാക്സിസം തളംകെട്ടിനില്‍ക്കുന്ന്‍ ഒന്നല്ല.....!
പരിതസ്തിക്കനുസരിച്ചു
അതു സംഭൂഷ്ടമാക്കേണ്ടതാണ്........ മാക്സിസം
സംഭൂഷ്ടമാക്കിയതില്‍ ഉന്നത
മാതൃകകളാണ് ലെനിനും, സസ്റ്റാലിനും, മാവൊയും.........!

Nithin:

അപ്പോള്‍ മാവോവാദികള്‍ പിന്തുടരുന്നത്
മാവോയുടെ ആശയങ്ങള്‍ അല്ല
എന്നാണോ സഖാവ് പറയുന്നത് ?

prasanthkumar

രാഘവനും........പറയുന്നത്
കമ്മ്യൂണിസ്റ്റ് എന്നാണ്..............!

Nithin:

ഇന്നത്തെ കാലത്ത് ഒരു സായുധ
പോരാട്ടത്തില്‍ സഖാവ് വിശ്വോസിക്കുന്നുണ്ടോ ?

prasanthkumar:

എന്റെ വിസ്വാസങ്ങള്‍ക്ക് അപ്പുറമാണ്
യാഥാര്‍ത്യങ്ങള്‍......... സാഹചര്യങ്ങളും
പരിതസ്തിതിയുമാണ് സമരരൂപങ്ങള്‍
നിശ്ചയിക്കുന്നതു.........അതാത് കാലത്ത്
ആവശ്യമായ ആക്രമണം അതാണ് കണ്ടെത്തണ്ടത്..........!

Nithin:

ഞങ്ങള്‍ sfi ക്കാര്‍ ndf ന്‍റെ വാളിനു
മുന്നില്‍ നിന്നും പ്രാണനും കൊണ്ട് ഓടി
ഞങ്ങളില്‍ 8 പേര്‍ അന്നവിടെ വെട്ടേറ്റു വീണു
അന്ന് അവിടെത്തെ അന്തരീക്ഷത്തിനു അനുസരിച്ച്
ആര്‍ക്കും തിരിച്ചു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല
അതിനാല്‍ ഒരു പറ്റം ചെറുപ്പക്കാര്‍ abvp പോലുള്ള
വര്‍ഗീയതയുടെ പുറക്കെ പോയ്‌ ഇത് പോലുല്ലതാണ്
മാറ്റങ്ങള്‍ ആണ് എങ്കില്‍ നമ്മുടെ കലാലയങ്ങള്‍
വര്‍ഗീയവത്കരിക്കാന്‍ അദികനാള്‍ വേണ്ടി വരില്ല

prasanthkumar:

ഇതു വര്‍ത്തമാന യാഥാര്‍ത്യമാണ്........
നാം നേരിടണ്ടതു ndf നെയും abvp യെയും
ഒരുപോലെയാണ്!
നിലനില്‍പ്പാണ് പ്രസ്സനം........അതിന്
ഏത് രൂപവും കൈകൊള്ളണം......ജനധിപത്യവും,
ആക്രമണവും.......അപ്പോള്‍ ആവശ്യമായ എന്തും............!

Nithin:


കാട്ടുകടന്നല്‍ Sanoop Rajavarma">

കാട്ടുകടന്നല്‍:

മാര്‍ക്സിസറ്റ്‌ തത്വങ്ങള്‍ എല്ലായിടത്തും
ഒരുപോലെ അല്ല നടപ്പിലാക്കേണ്ടത് .കാരണം
ഓരോ പ്രദേശത്തെയും സവിശേഷതകള്‍ തികച്ചും
വിഭിന്നങ്ങള്‍ ആണ് .ഓരോ പ്രദേശത്തും ഉള്ള
സംസ്കാരം ,ജീവിതരീതി ,ഭരണ സംവിധാനങ്ങള്‍
അങ്ങിനെ മിക്കവാറും എല്ലാം വിഭിന്നങ്ങള്‍ ആയിരിക്കും.
മാര്‍ക്സിസം മനുഷ്യനെ സംബന്ന്ധിച്ചത് ആയതിനാല്‍
ഓരോ പ്രദേശങ്ങളുടെയും സവിശേഷ സാഹചര്യങ്ങള്‍
കൃത്യമായും സൂഷ്മമായും പഠിക്കുകയും അതിനു അനുയോജ്യം
ആയ രീതിയില്‍ മാര്‍ക്സിസ്റ്റ്‌ തത്വങ്ങള്‍ ഉപയോഗിക്കുകയും
വേണം .മാവോ അതാണ് ച്യ്തത് .അതുകൊണ്ട് തന്നെ മാവോഇസം
മാക്സിസത്തിന്റെ, ചൈനീസ് സാഹചര്യങ്ങള്‍
അപഗ്രഥിച്ചുകൊണ്ടുള്ള, ഒരു പ്രായോഗികത ആണ് .


സഖാവ്: ഫാസിസ്റ്റുകളുടെ കൊലവിളിക്ക്
മുമ്പില്‍ തലകുനിക്കലല്ല ജനാധിപത്യം.
ഫാസിസ്റ്റ് നരിയെ അനിവാര്യമായാല്‍ അതിന്‍റെ
മടയില്‍ ചെന്നും പോരിനു വിളിക്കലാണ്.സത്യം
തുറന്നു പറഞ്ഞാല്‍ ഫാസിസ്റ്റുകള്‍ തങ്ങളെ
വകവരുത്തിയാലോ എന്ന് ഭയക്കുന്ന
'സ്വതന്ത്ര'ബുദ്ധിജീവികളുടെ ജീവിതാഭിമുഖ്യമല്ല,
തുക്കിലേറ്റപ്പെടുമ്പോളും 'ഇന്നത്തെ കാളരാത്രി
നിങ്ങളുടെതായിരിക്കും എന്നാല്‍ നാളത്തെ
പ്രഭാതം ഞങ്ങളുടെതായിരിക്കും'എന്ന്
പ്രഖ്യാപിക്കുന്ന ഒരു പോരാളിയുടെ ധിരതയാണ്
മനുഷ്യരായ മനുഷ്യര്‍ക്കൊക്കയും ഇന്നാവശ്യം



ചൊവ്വാഴ്ച, മാർച്ച് 02, 2010

സ്ത്രീലോകത്തെ ദാര്‍ശനികം


""Hcp- P-\-hn-`m-Kw- H-ón-¨v- kp-L-Sn-X-am-bn- Nn-´n-¡m-\pw- b-YmÀ-Y- hÀ-¯-am-\- tem-I-s¯-¡p-dn-¨v- H-tc-t]m-se- k-a-{K-am-bn- a-\-Ên-em-¡m-\pw- Xp-S-§p-ó-Xv,- G-sX-¦n-ep-sam-cp- ZmÀ-i-\n-I-{]-Xn-`- sIm-¨p-_p-²n-Po-hn- kw-L-§-fp-sS- am-{Xw- kz-¯m-bn-cn-¡p-ó- H-cp- k-Xyw- I-sï-¯p-ó-Xn-t\-¡mÄ- F-{X-tbm- h-en-b- ZmÀ-i-\n-I- kw-`-h-am-Wv-'-'.-


(Atâm-Wn-tbm- {Kmw-jn-þPbnð- cN\IÄ)-

AsX,- kv-{Xo-tem-I¯p thïXpw- C¯csam-cp ZmÀ-i\n-I kw-`ham-Wv.- Zm-¼Xyw- apXð- Btcm-Ky-cw-Kw- hsc hym-]n-¨pIn-S¡pó ]pcpjta[m-hn-Xz--hpw- _Ô§fn-se AkaXz-hpw- Hs¡ km-aq-ly -D¯chm-Zn-¯§fm-bn- GsäSp¡p-t¼mÄ- am-{Xta kv-{Xo-tem-Is¯ {]iv-\§Ä- ZmÀ-i\n-I kw-`h§fm-bn- kzo-Icn-¡s¸SpIbpÅq.- AXm-Is« hÀ-Kbm-YmÀ-Yyw- ssIhn-Sm-¯ bm-YmÀ-Y kv-{Xo-aptóä¯n-\p XpS¡w- Ipdn-¡pIbpw-sN¿pw.- A¯csam-cp AhØ C\n-bpw- kw-Pm-Xam-bn-«ptïm-sbó At\z-jWw- kmÀ-YIam-Ipó Ncn-{XkÔn-bn-em-Wv- Cóp \½Ä.- Im-cWw- tem-Is¯m-«m-sIbpÅ kv-{Xo-IÄ- AhcpsS a\pjym-hIm-it¸m-cm-« kac§fpsS ap{Zm-hm-Iy-§Ä- aptóm-«psh¨psIm-ïv- kmÀ-htZio-b aln-fm-Zn-\w- BNcn-¡m-\m-cw-`n-¨n-«v- \q-dphÀ-jw- ]qÀ-¯n-bm-Ipóp.- 1910 amÀ-¨v- F«n-\m-Wv- kmÀ-htZiob aln-fm-Zn-\am-bn- BNcn-¡m-\pÅ \nÀ-tZiw- aptóm-«phbv-¡s¸Sp-óXv.- tkm-jy-en-kv-äv- aln-fm- {]Øm-\¯n-sâ cïmw- CâÀ-\m-jWð- tIm¬-^d³--knð-- PÀ--a³- Iayq-Wn-kv-äv- t\Xm-hv- ¢m-cm- skXv-In³- aptóm-«psh¨ \nÀ-tZiw- Aóp Aw-Ko-Icn-¡s¸SpIbm-bn-cpóp.- kv-{Xo-IÄ-¡v- thm-«hIm-ihpw- sXm-gnð- kpc£bpw- \ð-IpI,- kv-{Xo-Itfm-SpÅ hn-thN\w- Ahkm-\n-¸n-¡pI Fóo- ap{Zm-hm-Iy-§Ä- DbÀ-¯n-s¡m-ïpÅXmbn-cpóp Cu- BZy- kt½f\w-Xsó.- XpSÀ-óv- sXm-«Sp-¯ hÀ-jw- PÀ-a\n-bn-epw- Bkv-t{Sen-bbn-epw- kmÀ-htZio-b h\n-Xm-Zn-\w- BNcn-¡pIbpw-sNbv-Xp.- {ItaW hn-hn-[ cm-Py-§fn-se kv-{Xo-aptóä kw-cw-`§Ä- Ncn-{X¯n-sâ `m-Kam-Wv.- tem-Ialm-bp²§fpsS Im-e¯v- tem-Is¯¼m-SpapÅ kv-{Xo-IÄ- hn-e¡bä¯n-s\Xn-scbpw- `£y-kpc£¡p thïn-bpw- apdhn-fn- Iq-«pIbpw- {]t£m-`cw-Ks¯¯pIbpw-sNbv-Xp.-

H-tÎm-_À- hn-¹-h-¯n-sâ- `m-K-am-bn- d-jy-bn-se- kv-{Xo-IÄ-¡v- ]p-cp-j-Xp-ey-am-b- ]u-cm-h-Im-i-§Ä- D-d-¸m-¡-s¸-«p.- kmÀ-h-tZ-io-b- a-ln-fm-Zn-\-¯n-sâ- A-¼-Xmw- hmÀ-jn-I-¯nð- 1960þð- 73 cm-Py-§Ä- tIm-¸-³ tl-K-\nð- H-¯p-tN-cp-I-bp-ïm-bn.- tem-I-sa-§pw- t]m-cm-Sp-ó- kv-{Xo-I-fp-sS- sF-Iy-s¸-S-em-bn-cp-óp- 1960þ-se- kmÀ-h-tZ-io-b- a-ln-fm-Zn-\w.- a-tä-sXm-cp- tIm-f-\n-cm-Py-¯n-ep-sa-ó-t]m-se- C-´y-bn-epw- kv-{Xo-ap-tó-äm-i-b-§-fp-sS- A-t_m-[- t{]-c-W-bm-bn- bq-tdm-¸n-se-bpw- A-ta-cn-¡-bn-se-bpw- B-Zy-Im-e- {]-hÀ-¯-\-§Ä- hÀ-¯n-¨n-cp-óp.- A-Xp-sIm-ïp-X-só- C-´y-bn-se- B-Zy-Im-e- hn-tam-N-\- kw-cw-`-§-fp-sS- ap-{Zm-hm-Iy-§Ä- kv-{Xo-kzm-X-{´yw,- kv-{Xo-hn-Zym-`ym-kw- F-ón-h- B-bn-¯o-cp-I-bpw-sN-bv-Xp.- tIm-tfm-Wn-bð- aq-ey-t_m-[w- ]m-I-s¸-Sp-¯n-b- H-cp- kv-{Xo-Xz-k-¦ð-¸-¯n-\p-th-ïn-bp-Å- hm-Z-§Ä- kv-{Xo-bpw- ]p-cp-j-\pw- H-óp-t]m-se- D-bÀ-¯n-b-Xn-sâ- \n-c-h-[n- D-Zm-l-c-W-§Ä- \-ap-¡p- C-´ym-N-cn-{X-¯nð- C-¡m-e-¯p- I-sï-¯mw.- C-´y-bp-sS- hn-hn-[- {]-tZ-i-§-fnð- ]-s¯m-¼-Xmw- \q-äm-ïn-sâ- B-Zy- Z-i-I-¯nð- cq-]w-sIm-ï- kv-{Xo-I-fp-sS- k-am-P-§Ä,- ¢-ºp-IÄ,- te-Uo-kv- skm-ssk-än-IÄ- F-ón-h-sbm-s¡- Cu- aq-ey-t_m-[w- X-só-bm-Wv- ]n-³]-än-bn-cp-ó-Xv.- 1910þð- k-c-fm-tZ-hn- Nu-[p-cm-\n- Øm-]n-¨- `m-c-Xv- kv-{Xo- a-lm-a-Þ-ew,- 1917þð- a-Zn-cm-in-bnð- Øm-]n-¡-s¸-«- hn-a-³kv- C-´y-³ A-tkm-kn-tb-j-\p-sam-s¡- Cu- s]m-Xp-[m-c-bp-sS- H-tcm- I-®n-IÄ- am-{Xw.- Cu- {]-Øm-\-§Ä-s¡m-s¡- hn-Zym-k-¼-ó-cm-b- ]p-cp-j-òm-cp-sS- ]n-´p-W-bpw- e-`n-¨p.- C-´y-bn-se- B-Zy-Im-e- kv-{Xo-{]-Øm-\-§Ä,- kv-{Xo-I-fp-sS- km-aq-ln-I-]-Z-hn- sa-¨-s¸-Sp-¯p-ó-Xn-\p- th-ïn-bp-Å- {]-hÀ-¯-\-§-fpw- tZ-io-b- {]-Øm-\-¯n-\m-bp-Å- tk-h-\-§-fpw- \nÀ-h-ln-¨p- F-ó-h-Im-i-s¸-Sp-t¼m-gpw- A-h-cp-sS- {]-hÀ-¯-\- ta-J-e-bnð- C-´y-bn-se- _-lp-`q-cn-]-£w- h-cp-ó- Io-gm-f-þ-Z-cn-{Z- hn-`m-K- kv-{Xo-IÄ- DÄ-s¸-«n-cp-ón-sñ-ó-Xv- H-cp- bm-YmÀ-Yyw- am-{Xw.- A-Xp-sIm-ïp-X-só- Cu- kv-{Xo-{]-Øm-\-§Ä-¡v- a-[y-hÀ-K- {]-Ir-Xw- X-só-bm-Wp-ïm-bn-cp-ó-Xv.- hm-kv-X-h-¯nð- C-cp-]-Xp-I-fn-epw- \mð-]-Xp-I-fn-epw- B-cw-`n-¨- ImÀ-jn-I- k-a-c-¯n-em-Wv- A-Sn-Øm-\-hÀ-K- kv-{Xo-{]-iv-\-§Ä-¡p- {]-th-i-\w- e-`n-¡p-ó-Xv.- _w-Km-fn-se- tX-`m-K- {]-Øm-\-hpw- sX-e-¦m-\- I-em-]-hpw- hÀ-fn- B-Zn-hm-kn- I-em-]-hpw- H-s¡- \nÀ-Wm-b-I-am-b- kv-{Xo-]-¦m-fn-¯-ap-Å- k-a-c-§-fm-bn- N-cn-{X-¯nð- tc-J-s¸-Sp-¯-s¸-«n-«p-ïv.-

C-¯-cw- [o-c-am-b- k-a-c- ]-¦m-fn-¯-sam-ópw- en-Jn-X- N-cn-{X-¯n-tem- B-[n-Im-cn-I- N-cn-{X-¯n-tem- tI-c-f- kv-{Xo-¡p- Ið-]n-¨-\p-h-Zn-¨p- In-«n-bn-«n-sñ-¦n-epw- hm-sam-gn- N-cn-{X-¯n-epw- N-cn-{X-¯n-sâ- ho-sï-Sp-¸p-I-fn-epw- C-óv- tI-c-f- kv-{Xo-bp-sS- k-l-\-k-a-c-§-fpw- t]m-cm-«-§-fpw- A-Xn-sâ- kz-Io-b-am-b- Øm-\-s¸-Sp-¯ð- \nÀ-h-ln-¡-s¸-«p-h-cn-I-bm-Wv.- \m-Sp-hm-gn- Zp-jv-{]-`p-Xz-¯n-\pw- P-òn-hy-h-Ø-bv-¡pw- sIm-tfm-Wn-b-en-k-¯n-\p-sa-Xn-sc- i-Ð-ap-bÀ-¯n-b- kv-{Xo-IÄ- \n-c-h-[n-bm-sW-¦n-epw- A-h-cnð- hn-c-en-se-®m-hp-ó-hÀ- am-{X-ta- \-½p-sS- N-cn-{X-¯m-fp-I-fnð- Øm-\w-]n-Sn-¨p-Åq.-

kzm-X{´y-¯n-\pw- kz-bw- \nÀ-Wbm-hIm-i¯n-\pw- thïn- ]pcpjs\m-¸w- AWn-\n-có H«\h[n- kv-{Xo-Ifpw- Iq-Sn-t¨À-ó kac§fpw- Iem-]§fpam-Wv- tIcf kaq-l¯n-sâ ]ptcm-KXn-¡pÅ Nm-eIiàn-bm-bn- am-dn-bXv.- hn-Zym-`ym-k¯n-sâbpw- sXm-gn-en-sâbpw- hn-im-eam-b tem-Iw- kv-{Xo-¡p XpdópIn-«n- Fó AhIm-ihm-Zw- Dóbn-¡pt¼m-gpw- kv-{Xo-sb kw-_Ôn-¨ BZÀ-icq-]s¯ hmÀ-¸pam-Xr-IIfn-sem-Xp¡m-\m-Wv- Fópw- s]m-Xpkaq-lw- {ian-¡póXv.-

kmÀ-h-tZ-io-b- a-ln-fm-Zn-\m-N-c-W-¯n-sâ- \q-äm-ïp- ]n-ón-Sp-ó- H-cp- kmÀ-h-tZ-io-b- km-l-N-cy-¯nð- a-\p-jy-Po-hn- F-ó- \n-e-bnð- tI-c-f-¯n-se-ó-ñ- tem-I-s¯-¼m-Sp-ap-Å- kv-{Xo-IÄ- k-am-\-am-b- Nn-e- {]-iv-\-§Ä- A-`n-ap-Jo-I-cn-¡p-óp-ïv.- Iq-Sm-sX- B-tKm-fo-I-c-W-¯n-sâ- hÀ-¯-am-\- km-l-N-cy-¯nð- aq-ómw- tem-I-cm-Py-§-fn-se- kv-{Xo-IÄ- t\-cn-Sp-ó- I-Sp-¯- bm-YmÀ-Yy-§Ä- C-Xnð-\n-ópw- `n-ó-hp-am-Wv.- ]p-cp-j-\v- Po-hn-X-¯n-sâ- hn-im-e-am-b- tem-Iw- Xp-d-óp-In-«p-I-bpw- kv-{Xo-¡-Xp- \n-tj-[n-¡-s¸-Sp-I-bpw- sN-¿p-ó- A-Sn-Øm-\- km-l-N-cyw- tem-I-s¯-¼m-Sp-ap-Å- kv-{Xo-I-fp-sS- A-\p-`-h- bm-YmÀ-Yy-am-Wv.- Cu- bm-YmÀ-Yy-s¯- h-kv-Xp-Xm-]-c-am-bn- t\-cn-Sp-ó-Xn-s\m-¸w- tem-I-ap-X-em-fn-¯-¯n-sâ- Nq-j-W-ta-äp-hm-§p-ó- hÀ-K-§-tfm-sSm-¸w- A-Wn-tN-cm-\pw- kv-{Xo-k-aq-lw- k-ó-²-cm-tI-ï-Xp-ïv.- \q-äm-ïp-I-fm-bn- a-e-bm-fn-k-aq-lw- A-\p-hÀ-¯n-¨p-t]m-cp-ó- ^yq-Uð- k-Zm-Nm-c-{I-a-§-fpw- Ip-Spw-_-_-Ô-§-fpw- B-Nm-c- a-cym-Z-I-fpw- H-s¡- tNÀ-óv- kw-LÀ-j-`-cn-X-am-¡p-ó- kv-{Xo-Po-hn-X-s¯- km-aq-ly-\o-Xn-bp-sS-bpw- P-\m-[n-]-Xy- a-cym-Z-bp-sS-bpw- A-f-hp-tIm-ep-I-fn-eq-sS- hn-i-I-e-\w- sN-t¿-ï-Xp-ïv.- k-aq-l-¯n-sâ- Hm-tcm- X-«n-epw- \nÀ-h-ln-¡-s¸-Sp-ó- A-en-Jn-X- s]-cp-am-ä-¨-«-§Ä-¡-I-¯p- hoÀ-¸p-ap-«p-ó- hÀ-¯-am-\- kv-{Xo-Po-hn-X-s¯- A-`n-kw-t_m-[-\- sN-¿m-sX- ]p-tcm-K-a-\- tI-c-f-¯n-\p- H-cn-ôp-t]m-epw- ap-tóm-«p-t]m-Im-³ I-gn-bn-ñ.-

]p-cp-jm-[n-]-Xy- aq-ey-t_m-[-hpw- _qÀ-jzm-k-¼-Zv-L-S-\-bpw- H-ón-¡p-ó- hÀ-¯-am-\- tI-c-f-¯n-sâ- s]m-Xp-t_m-[-¯nð- cq-V-aq-e-am-bn-cn-¡p-ó- H-cp- kv-{Xo-Xz- t_m-[-s¯- ]p-\À- \nÀ-an-¡p-I-bpw- ]p-\À- \nÀ-h-Nn-¡p-I-bpw- sN-t¿-ï-Xp-ïv.- a-X-¯n-sâ-bpw- kw-kv-Im-c-¯n-sâ-bpw- {]-O-ó-cq-]- {]-Xn-\n-[m-\-§-fm-bn- hÀ-¯-am-\- tI-c-f- kv-{Xo- \n-c-´-cw- ]-cn-hÀ-¯n-¡-s¸-«p-sIm-ïn-cn-¡p-óp.- A-[o-i-{]-Xy-b- im-kv-{X-¯n-sâ-bpw- A-Ô-hn-izm-k-§-fp-sS-bpw- Im-h-em-fm-bn- A-hÄ- A-\p-\n-an-jw- am-dn-s¡m-ïp-an-cn-¡p-óp.- ^m-kn-k-¯n-sâ-bpw- hÀ-Ko-b-X-bp-sS-bpw- ]p-Xn-b- cq-]-§Ä- A-h-sf- B-tÇ-jn-¨p-I-gn-ªn-cn-¡p-óp.- hm-kv-X-h-¯nð- k-a-Im-e- tI-c-f-kv-{Xo-bp-sS- Cu- Zp-c-h-Ø-sb- ss\-Xn-I- Pm-{K-X-tbm-sS- t\m-¡n-¡m-Wm-\p-Å- ss[-j-Wn-I- C-Ñm-i-àn-bm-Wv- C-óp- \-½Ä- BÀ-Pn-t¡-ï-Xv.- ap-X-em-fn-¯- B-tKm-fo-I-c-W-¯n-sâ- hÀ-¯-am-\-Im-e-¯v- G-Xp- X-c-¯n-ep-Å- aÀ-Z-t\m-]-I-c-W-§-sf-bpw- sN-dp-¯p- tXmð-¸n-¡m-\p-Å- C-Ñm-i-àn-bpw- IÀ-a-ti-jn-bpw- BÀ-Pn-¡p-I- F-ó-Xm-Wv- Hm-tcm- a-e-bm-fn-kv-{Xo-bp-sS-bpw- B-Zy-s¯- IÀ-¯-hyw.-

F Pn- Heo-\