വ്യാഴാഴ്‌ച, ജനുവരി 28, 2010
ഫാസിസം, മതഭീകരത, മതേതരത്വം
2004ലും 2009നുശേഷവും ഫാസിസ്റ്റ് ശക്തികള്‍ പരാജയപ്പെടുത്തപ്പെട്ടു എന്ന് വിശ്വസിക്കുന്ന പലരുമുണ്ട്. വാസ്തവത്തില്‍ അത് ശരിയല്ല. 2004ലും 2009ലും സംഭവിച്ചത് ഇന്ത്യന്‍ വര്‍ഗീയതയുടെ രാഷ്ട്രീയ പരാജയമാണ്. പക്ഷേ ഇന്ത്യന്‍ വര്‍ഗീയതയുടെ സാംസ്കാരിക പരാജയമോ സാമൂഹ്യ പരാജയമോ പ്രത്യയശാസ്ത്ര പരാജയമോ സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ഫാസിസത്തിന്റെ ശക്തി വാസ്തവത്തില്‍ സംസ്കാരത്തെ, പ്രത്യയശാസ്ത്രത്തെ, മതപ്രത്യയശാസ്ത്രത്തെ, കൈയടക്കിയതിലാണ്. അതിന് സാധിച്ചതിനുപിന്നില്‍ വളരെ വലിയ ഒരു സംഘാടന ശക്തിയുണ്ട്.
പലപ്പോഴും പത്രങ്ങളില്‍ എഴുതിക്കാണുന്നത് വിശ്വഹിന്ദു പരിഷത്തിനെയും ആര്‍എസ്എസിനെയും ഒക്കെക്കുറിച്ചാണ്. ഇന്ത്യന്‍ ഫാസിസത്തെക്കുറിച്ച് പറയുന്ന പലരും വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും ശക്തി ക്ഷയിച്ചുപോയി എന്നു പറയുന്നവരാണ്. അതുകൊണ്ട് ഹിന്ദുവര്‍ഗീയത, വര്‍ഗീയഫാസിസം ഇന്ത്യയില്‍ അവസാനിച്ചിരിക്കുന്നു എന്നാണ് അവര്‍ വിലയിരുത്തുന്നത്. വാസ്തവത്തില്‍ അത് ഒരു വലിയ തെറ്റാണ്. ഈ കഴിഞ്ഞ പത്തുകൊല്ലങ്ങളില്‍ വര്‍ഗ്ഗീയതക്കെതിരായ പ്രവര്‍ത്തനത്തിന്, മതേതരത്വത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്, വളരെയധികം ശക്തി നഷ്ടപ്പെട്ടിരിക്കുന്നതായി കാണാന്‍ കഴിയും. 1995നും 99നും മുമ്പുണ്ടായിരുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് കാണാനാവുന്നില്ല. മതേതരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുപോയിരിക്കുകയാണ്.
മതേതര പ്രവര്‍ത്തനങ്ങള്‍ പുതിയ ഒരു മേഖലയിലേക്കും കടന്നുചെല്ലാത്ത ഒരവസ്ഥയും നമുക്ക് കാണാന്‍ കഴിയും. വര്‍ഗീയശക്തികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന വിലയിരുത്തലിന്റെ ഫലമാണിത്. പക്ഷേ വാസ്തവത്തില്‍ ഈ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ സാംസ്കാരികമായും സാമൂഹികമായും ഹിന്ദുവര്‍ഗീയതയുടെ ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. നൂറുകണക്കിന് സംഘടനകളിലൂടെ, വര്‍ഗീയസംഘടനകളിലൂടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഈ വര്‍ഗീയ സംഘടനകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അവയുടെ പേരുകളിലൂടെ ഇത് വര്‍ഗീയ സംഘടനയാണെന്ന് നമുക്ക് തിരിച്ചറിയാനാവില്ല. കേരളത്തില്‍തന്നെ എടുത്തുനോക്കുക-വിചാരകേന്ദ്രം എന്നുപറഞ്ഞാല്‍ അത് ഒരു വര്‍ഗീയ സംഘടനയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അതുകൊണ്ടാണ് വിചാരകേന്ദ്രം വിദ്യാഭ്യാസപദ്ധതികള്‍ നടത്തുന്നത്. ഇത്തരം വിചാരകേന്ദ്രങ്ങള്‍ പല പേരുകളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അവ ഒരര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹ്യമനസ്സിനെ കീഴടക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് നാം മതേതര ചിന്തയാണ്, മതേതര ഭാഷയാണ് പ്രചരിപ്പിക്കുന്നത് എന്നു പറയുമ്പോള്‍ ആ ഭാഷ പലപ്പോഴും വര്‍ഗീയതയുടെ ഭാഷയായി മാറുന്നത്.
ഈ വര്‍ഗീയതയുടെ ഭാഷ നമ്മില്‍ എത്തിച്ചേരുന്നത് വളരെ സ്വാഭാവികമായ രീതിയിലാണ്. നാം കരുതിക്കൂട്ടി ചെയ്യുന്നതല്ല. അത് നമ്മിലേക്ക് ഇറങ്ങിവരുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു മാറ്റം വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയില്‍ ഫാസിസത്തിന്റെ ശക്തി കുറഞ്ഞു പോയിരിക്കുന്നുവെന്ന് പറയുമ്പോള്‍ ഈ ആശയസ്വാധീനത്തെക്കുറിച്ച് നാം കണക്കിലെടുക്കേണ്ടതാണ്.
ഇത് ഇന്ത്യയുടെ രാഷ്ട്രീയ വിശകലനം കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാനപരമായ പ്രശ്നമാണ് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ മതേതരശക്തികള്‍, മതേതര സംഘടനകള്‍ ഈ പ്രവണതകളെ നേരിടുന്നതില്‍ ഒരതിര്‍ത്തിവരെ വിജയിക്കാതിരിക്കുകയാണ്. രാഷ്ട്രീയമായ വിജയം ഉണ്ടാകുമ്പോള്‍ അതേ സമയംതന്നെ ഈ സമവാക്യവുമായി പ്രവര്‍ത്തനത്തിന്റെ പല മണ്ഡലങ്ങളിലേക്കും കടന്നുചെല്ലാന്‍ നമുക്ക് കഴിയുന്നില്ല.
അതുകൊണ്ട് മതേതരത്വം തൊടാത്ത വലിയൊരു മണ്ഡലം, ഫാസിസ്റ്റ് ആശയങ്ങള്‍ കീഴടക്കിയ വലിയ ഒരു മണ്ഡലം നമ്മുടെ സമൂഹത്തിലുണ്ട്. ആ മണ്ഡലത്തിലേക്ക് എങ്ങനെയാണ് നാം കടന്നുചെല്ലുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നംതന്നെയാണ്. അവിടെ മതേതര ആശയം കൊണ്ടു ചെല്ലുമ്പോള്‍, യുക്തിവാദംകൊണ്ടു ചെല്ലുമ്പോള്‍ അത് കേള്‍ക്കാന്‍ ആരും തയ്യാറല്ല. ഉത്തരപ്രദേശിന്റെയോ ബിഹാറിന്റെയോ രാജസ്ഥാനിന്റെയോ ചരിത്രം നോക്കുകയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കേരളത്തിനെയും ബംഗാളിനെയും ഒരു പരിധിവരെ തമിഴ്നാട്ടിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ അത്തരം പുരോഗമന ആശയങ്ങള്‍, യുക്തിചിന്ത, കടന്നുചെല്ലാത്ത വലിയ ഒരു മണ്ഡലമാണ് ഇന്ത്യയിലുള്ളത്. ഇതില്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അതുകൊണ്ട് മതേതരത്വത്തിന്, ഫാസിസത്തിനെതിരായ സമരത്തിന്, ഒരു പുതിയ രീതി നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ രീതി എന്താണ്, പുതിയ ഉപകരണങ്ങള്‍ എന്താണ,് പുതിയ ഭാഷ എന്താണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അതില്ലാതെ മതേതരത്വത്തിന് ഫാസിസത്തെ തോല്‍പിക്കാന്‍ കഴിയുകയില്ല.
1947ല്‍ മതേതരത്വത്തെപ്പറ്റി പറയുന്നതുപോലെ ഇന്ന് പറഞ്ഞാല്‍ പോര. അന്ന് മതേതരത്വത്തെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇന്ന് നാം മതേതരത്വത്തെക്കുറിച്ച് പറയുന്നത് ഒരു സമരമുഖമായാണ്; ഫാസിസത്തിനെതിരായ ഒരു പ്രത്യയശാസ്ത്രമായാണ്; വര്‍ഗീയതയ്ക്കെതിരായ ഒരു പ്രത്യയശാസ്ത്രമായാണ്. അതുകൊണ്ട് മതേതരത്വത്തെ ഒറ്റപ്പെടുത്തി നമുക്ക് കാണാനാവില്ല. അതുകൊണ്ട് മതേതരത്വത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് എന്തു സംഭവിക്കണം എന്ന ചോദ്യം ചോദിച്ചുകൊണ്ടുമാത്രമേ നമുക്ക് ഇതിനെ അഭിമുഖീകരിക്കാന്‍ കഴിയൂ.
ഈ വിഷയത്തിന് ഉത്തരം നല്‍കുന്നതിനുമുമ്പ് ഭീകരതയെക്കുറിച്ച് ചിലത് പറയാം. ഞാന്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് പാകിസ്ഥാനില്‍ പോയിരുന്നു. രണ്ട് മൂന്ന് വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയപ്പോള്‍ ഉണ്ടായിരുന്ന സമാധാനത്തിന്റെ അന്തരീക്ഷം അല്ല ഇന്ന് അവിടെയുള്ളത്. സംഘര്‍ഷത്തിന്റെ, ഭയത്തിന്റെ ഒരന്തരീക്ഷമാണ് ഇന്നവിടെ നിലനില്‍ക്കുന്നത്. താലിബാന്‍ ഇസ്ളാമാബാദിലേക്ക് വരുന്നു എന്ന ഭീതിയാണ് ഇന്നവിടെയുള്ളത്. എങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉണ്ടാകില്ല എന്ന ഒരു പ്രതീക്ഷയാണ് അവിടെ ആളുകള്‍ക്കുള്ളത്. അതുകൊണ്ടാണ് ഇന്ത്യക്കാരായ ഞങ്ങളും പാകിസ്ഥാന്‍കാരായ ചിലരും ഒത്തുചേര്‍ന്നുള്ള ഒരു പൊതുചര്‍ച്ച സംഘടിപ്പിക്കപ്പെട്ടത്. ആ ചര്‍ച്ചയുടെ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താം എന്നതായിരുന്നു.
ഞാന്‍ അവിടെ പറഞ്ഞത,് ഇന്ത്യയും പാകിസ്ഥാനും ചരിത്രം വിസ്മരിക്കുക എന്നാണ്. കാരണം, പാകിസ്ഥാനില്‍ പഠിപ്പിക്കുന്നത് പൂര്‍ണമായും വര്‍ഗീയമായ പാഠപുസ്തകങ്ങളാണ്. പ്രത്യേകിച്ചും 1946-47 കാലത്തെ ചരിത്രത്തെ സംബന്ധിച്ച പാഠങ്ങള്‍. അതുകൊണ്ട് ഞാന്‍ പാകിസ്ഥാനിലെ സുഹൃത്തുക്കളോട് പറഞ്ഞത്, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ചരിത്രം വിസ്മരിച്ച് നാം ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുക എന്നാണ്. പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഇന്ത്യയിലെയും ചരിത്രകാരന്മാര്‍ ഇരുന്ന് ഒരുമിച്ച് ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുക, അത് നമ്മുടെയെല്ലാം കുട്ടികള്‍ പഠിക്കുകയും ചെയ്യുകയെന്നാണ് ഞാന്‍ പറഞ്ഞത്.
ഇന്ന് ചരിത്രംകൊണ്ട് ഭീകരതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കാരണം പാകിസ്ഥാനിലും ഇന്ത്യയിലും വലിയൊരു വിഭാഗത്തിനെതിരെ ഭീകരതയുടേതായ വെറുപ്പ് സൃഷ്ടിക്കുന്നതിനാണ് ഇന്ന് ചരിത്രത്തെ ഉപയോഗിക്കുന്നത്. ഭീകരത വെറുപ്പിന്റെ ഭാഗമാണ്. വെറുപ്പ് അതിന്റെ അടിസ്ഥാനപരമായ സ്വഭാവമാണ്. അതുകൊണ്ട് ഈ വെറുപ്പിനെ മാറ്റണമെങ്കില്‍ ഈ ചരിത്രത്തെ തിരിച്ചറിയേണ്ടത്, പുനര്‍ നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്. അതാണ് ഒന്നാമത്തെ കാര്യം.
രണ്ടാമതായി എന്തുകൊണ്ട് ഭീകരതയ്ക്ക് ഇത്രയധികം അനുയായികളെ ഉണ്ടാക്കാന്‍ സാധിച്ചു? ഭീകരത എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് മുസ്ളിം ഭീകരത എന്നല്ല. മുസ്ളിം ഭീകരത എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പ്രയോഗിക്കുന്നത് വളരെ വളരെ അപലപനീയമാണ്. ഭീകരതയ്ക്ക് മതമില്ല എന്നതാണ് വാസ്തവം. ഹിന്ദു ഭീകരതയ്ക്കും ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. വര്‍ഗീയത ഭീകരത തന്നെയാണ്. ഭീകരത എന്നതുകൊണ്ട് അര്‍ത്ഥമാകുന്നത് മനുഷ്യത്വമില്ലാത്ത, മനുഷ്യനോട് സഹാനുഭൂതിയില്ലാത്ത പ്രവര്‍ത്തനമെന്നാണ്.
കഴിഞ്ഞ 10 കൊല്ലം ഇന്ത്യയുടെ സമൂഹത്തില്‍ ഭീകരത വളര്‍ന്നുവന്ന കാലമാണ്. ഇത്രയധികം ക്രൂരത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 19-ാം നൂറ്റാണ്ടിലും മറ്റും ഉണ്ടായിട്ടുള്ള വര്‍ഗീയ കലാപങ്ങളില്‍ ഇത്രയധികം ക്രൂരത ഉണ്ടായിട്ടില്ല. 2002-ല്‍ ഗുജറാത്തിലുണ്ടായ ക്രൂരത വാസ്തവത്തില്‍ ചരിത്രത്തില്‍ ആദ്യമായിട്ടുള്ളതാണ്. ഖണ്ഡമാല്ലില്‍ ഉണ്ടായ ക്രൂരത അതിനുമുമ്പ് ഉണ്ടാവാത്തതാണ്. ഈ വര്‍ദ്ധിച്ച ക്രൂരത - അതാണ് ഇവിടെ നമ്മുടെ സമൂഹത്തില്‍ സംഭവിച്ച മാറ്റം. നമുക്ക് അതിനെക്കുറിച്ച് ഒരു വേവലാതിയും ഇല്ലാത്ത അവസ്ഥ ഉണ്ടായി. ടീരശല്യ വമ യലലി യൃൌമേഹശലെറ. സമൂഹം ക്രൂരതയില്‍ അകപ്പെട്ട ഒരു അവസ്ഥയിലേക്ക് നാം കടന്നുവന്നിരിക്കുകയാണ്.
അതുകൊണ്ട് ഭീകരതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ബോംബെയെക്കുറിച്ചോ ഇസ്ളാമാബാദിനെക്കുറിച്ചോ ചിന്തിക്കുന്നതിനെക്കാള്‍ നാം നമ്മുടെ സമൂഹത്തെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്. നമ്മുടെ സമൂഹത്തെക്കുറിച്ച് ചിന്തിക്കാതെ, അതിന് മാറ്റമുണ്ടാകാതെ ഈ ക്രൂരത, ഈ ഭീകരത അവസാനിക്കാന്‍ പോകുന്നില്ല.
രണ്ടാമതായി നാം ഭീകരതയെക്കുറിച്ച് പറയുമ്പോള്‍, ഇന്ത്യന്‍ ഭരണാധികാരികള്‍ പാകിസ്ഥാനെയോ അഫ്ഗാനിസ്ഥാനെയോ കുറ്റപ്പെടുത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം ഉള്ളിലേക്ക് നോക്കുകയാണ് വേണ്ടത്. ലോകത്തില്‍ ഭീകരാക്രമണം ഉണ്ടായിട്ടില്ലാത്ത ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ അവയില്‍ പലതിലും രണ്ടാമതൊരു ആക്രമണം ഉണ്ടായിട്ടില്ല. ഈ രണ്ടാമത് ആക്രമണം ഉണ്ടായ രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ഇതില്‍ നമ്മുടെ ഭരണകൂടത്തിന്റെ, നമ്മുടെ ഇന്റലിജെന്‍സ് സംവിധാനത്തിന്റെ കുറ്റവും കുറവുകളുമുണ്ട്. അതുകൊണ്ട് ഭീകരതയെ ഭരണകൂടം ആക്രമിച്ചതുകൊണ്ട്, വാക്കുകള്‍കൊണ്ട് ആക്രമിച്ചതുകൊണ്ട് മാത്രമായില്ല. സാമൂഹ്യമായും രാഷ്ട്രീയമായും ആക്രമിക്കാന്‍ നമുക്ക് സാധിക്കണം.
പ്രധാനമായി മതേതര അവബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ എന്തുചെയ്യാന്‍ കഴിയും എന്നതാണ് പ്രശ്നം. അതാണ് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. എന്തെങ്കിലും ചെയ്യാന്‍ നമുക്ക് കഴിയുമോ?
രണ്ടുതരത്തില്‍ ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയും. ഒന്ന് വര്‍ഗീയതയെ ഇല്ലാതാക്കാന്‍, മതേതരത്വത്തെ സൃഷ്ടിക്കാന്‍ ഭരണകൂടത്തിന് എന്തുചെയ്യാന്‍ കഴിയും? അല്ലെങ്കില്‍ ഭരണകൂടം എന്തുചെയ്യണം? ഫെബ്രുവരി 3, 4 തീയതികളില്‍ ഒരു അഖിലേന്ത്യാ കണ്‍വെന്‍ഷന്‍ ചേരുന്നുണ്ട്. വര്‍ഗീയതയെ നേരിടുന്നതിനുള്ള നിയമം എന്തായിരിക്കണം എന്ന് ചിന്തിക്കുന്നതിനാണ് കണ്‍വെന്‍ഷന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം അത്തരം ഒരു ബില്ല് ഉണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു; പക്ഷേ ആ ബില്ല് വര്‍ഗീയതയെ കൂടുതല്‍ സഹായിക്കുന്നതായതുകൊണ്ട് സിവില്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ആ ബില്ലിനെ എതിര്‍ക്കുകയും അതുകൊണ്ട് ആ നിയമം പാസാകാതെ പോവുകയും ചെയ്തു. ഇന്ന് വീണ്ടും അതിന് ശ്രമിക്കുന്നു. അപ്പോള്‍ അതിന്റെ സ്വഭാവം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഇന്ത്യന്‍ സമൂഹം ചര്‍ച്ചചെയ്തേ തീരു.
അതിന്റെ സ്വഭാവം വര്‍ഗീയതയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ് എങ്കില്‍ അത്തരം ഒരു നിയമത്തിന്റെ ആവശ്യമില്ല. ഈ നിയമം ആവശ്യമായി വരുന്നത് നമ്മുടെ സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. അതുണ്ടാകുമോ എന്ന പ്രശ്നം നിലനില്‍ക്കുന്നു. കാരണം കഴിഞ്ഞ തവണ നിയമമുണ്ടായപ്പോള്‍ ഇന്നത്തെ വൈസ്പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രശസ്തരായ 70 ആളുകള്‍, എങ്ങനെയായിരിക്കണം നിയമം എന്ന് പറയുകയുണ്ടായി. അവര്‍ ചില നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ ആഭ്യന്തരമന്ത്രി അതില്‍ ഒന്നുപോലും സ്വീകരിക്കുകയുണ്ടായില്ല. ഇന്ന് ആഭ്യന്തരമന്ത്രി മറ്റൊരാളാണ്. അതുകൊണ്ട് എന്തെങ്കിലും വ്യത്യാസം വരാന്‍ സാധ്യതയുണ്ടോ എന്ന് നമുക്ക് തീര്‍ച്ചയായും ചിന്തിക്കാം.
രണ്ട് കാര്യങ്ങള്‍ നാം മനസ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഒന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ, ഭരണവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രം വര്‍ഗീയതയാണ്. വര്‍ഗീയമായ ഭരണകൂടമല്ല, എന്നാല്‍ വര്‍ഗീയതയെ ഉപയോഗിക്കുന്ന ഭരണകൂടമാണ്. രണ്ടാമതായി ഇന്ത്യയുടെ ആധുനിക ചരിത്രം പരിശോധിച്ചാല്‍തന്നെ വര്‍ഗീയതയുടേതായ ഒരു അടിയൊഴുക്ക്, ഹിന്ദുത്വത്തിന്റേതായ ഒരു അടിയൊഴുക്ക് നമുക്ക് മിക്കവാറും എല്ലാ കാര്യങ്ങളിലും കാണാനാവും. ഈ രണ്ട് കാര്യങ്ങളും നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ വാസ്തവത്തില്‍ ഒരു മതേതരമാറ്റം സംഭവിക്കാന്‍ ഇടയില്ല.
ഭരണകൂടം മതേതരമാകേണ്ടത് അനിവാര്യമാണ്. ഭരണകൂടം മതേതരമല്ലെങ്കില്‍ നമ്മുടെ പൊതു സമൂഹത്തില്‍ മതേതരത്വം സാധ്യമല്ല. ഇത് വളരെ വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. പക്ഷേ, പിന്നീട് നമ്മുടെ ഭരണകൂടം പല സന്ധികളും ചെയ്തതുകൊണ്ട് മതേതരത്വത്തിന് പല പാളിച്ചകളും പറ്റി.
നമ്മെ സംബന്ധിച്ചിടത്തോളം, ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് എന്തുചെയ്യാന്‍ കഴിയും എന്നതാണ്. നമ്മുടെ പൊതുമണ്ഡലത്തില്‍ മതേതരത്വം സൃഷ്ടിക്കുന്നതിന് ചില സാമൂഹ്യ ഇടപെടലുകള്‍ ആവശ്യമായിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആയിരക്കണക്കിന് സംഘടനകളെ ഉപയോഗിച്ചുകൊണ്ട്, നിലവിലുള്ളവയെ ഉപയോഗിച്ചുകൊണ്ട്, അല്ലാത്തിടത്ത് അത് സൃഷ്ടിച്ചുകൊണ്ടാണ് ആ സാമൂഹ്യ ഇടപെടല്‍ നടത്തേണ്ടത്, സാമൂഹ്യ അവബോധം സൃഷ്ടിക്കേണ്ടത്. ആ പൊതുമണ്ഡലത്തിലാണ് വര്‍ഗീയത നിലനില്‍ക്കുന്നത്. അതിനെ ഇല്ലാതാക്കണമെങ്കില്‍ ഒരു വലിയ പ്രസ്ഥാനം, ചെറിയ ചെറിയ സംഘടനകളുടെ ഒരു വലിയ പ്രസ്ഥാനംതന്നെ, ഉണ്ടാകേണ്ടതാണ്. അത് എനിക്കും നിങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ്; നമ്മുടെ അയല്‍പക്കത്ത് ചെയ്യാന്‍ കഴിയുന്നതാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനം, വാസ്തവത്തില്‍ വളരെ വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
സംസ്കാരമെന്നത് രാഷ്ട്രീയത്തില്‍നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ട് സംസ്കാരവും രാഷ്ട്രീയവും തമ്മില്‍ ഒത്തുചേര്‍ന്നുള്ള ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന്, പുരോഗമന രാഷ്ട്രീയത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് നാം തയ്യാറാകേണ്ടതാണ്. അങ്ങനെ ചെയ്താല്‍ മാത്രമേ മതേതരത്വം സൃഷ്ടിക്കാനും വര്‍ഗീയതയെ തോല്‍പിക്കാനും ഭീകരതയെ അടിച്ചമര്‍ത്താനും നമുക്ക് സാധിക്കുകയുള്ളു.
ഡോ. കെ എന്‍ പണിക്കര്‍ ചിന്ത വാരിക
ഞായറാഴ്‌ച, ജനുവരി 24, 2010
സ്ത്രിയും പുരുഷനും
kn-]n-sF- F-½n-sâ- A-k-ln-jv-Wp-X,- kv-{Xo-]p-cp-j- _-Ô-§-fn-se- hn-¹-hw-þ-C-h-bm-W-tñm- ]p-Xn-b- NÀ-¨m-hn-j-bw.- D-®n-¯m-³ ]n-Sn-¡-s¸-«-t¸mÄ- kv-{Xo-]p-cp-j- kzm-X-{´y-¯n-sâ- a-l-¯m-b- AÀ-Y-X-e-§Ä-¡p-t\-sc- kn-]n-sF- Fw- ssI-tb-äw- \-S-¯p-óp-sh-óv.- kv-{Xo-I-tfm-Spw- kv-{Xo-]p-cp-j- _-Ô-t¯m-Spw- {]-W-b-t¯m-Sp-sa-ñmw- amÀ-Iv-kn-kv-äp-ImÀ-¡p-Å- k-ao-]-\w- G-Xm-bm-epw- D-®n-¯m-\pw- k-¡-dn-b-bpw- {]-t£-]-Ww- sN-¿p-ó-X-ñ.- kz-Im-cy-kz-¯n-s\- A-Sn-Øm-\-am-¡n-bp-Å- k-aq-l-§Ä-¡v- kv-{Xo-I-sf- A-Sn-¨-aÀ-t¯-ï-Xv- B-h-iy-am-Wv.- amÀ-Iv-kn-kv-äp-ImÀ- `u-Xn-I- ]-cn-Xx-Øn-Xn-I-fnð- am-äw-h-cp-¯m-³ k-a-cw- sN-¿p-ó-h-cm-Wv.- kv-{Xo-I-sf- Io-gv-s¸-Sp-¯p-ó-Xv- Aw-Ko-I-cn-¡p-ó-;- kv-{Xo- hn-tam-N-\-¯n-\p- X-S-Ê-am-bn- hÀ-¯n- ¡p-ó- B-i-b-§Ä-¡pw- {]-Xy-b-im-kv-{X-§Ä-¡pw- F-Xn-sc-bm-Wv- amÀ-Iv-kn-kv-äp-Im-c-sâ- hn-Im-cw.- "-"-]-W-tam- km-aq-ly-am-b- A-[n-Im-c-i-àn-tbm- a-tä-sX-¦n-epw- D-]-I-c-W-tam- D-]-tbm-Kn-¨v- kv-{Xo-I-fp-sS- A-[o-i-Xzw- hn-e-bv-¡p- hm-§m-³ X-§-fp-sS- Po-hn-X-¯n-sem-cn-¡-epw- ku-I-cyw- In-«n-bn-«n-ñm-¯- ]p-cp-j-òm-cp-sS- X-e-ap-d-;- b-YmÀ-Y- {]-W-bw- \n-an-¯-a-ñm-sX- a-tä-sX-¦n-epw- ]-cn-K-W-\-IÄ- h-¨v- ]p-cp-j-\p- Io-g-S-§m-t\m- km-¼-¯n-I- ssh-j-ay-§-sf- `-b-óv- kz-´w- t{]-a-`m-P-\-s¯- ssI-sbm-gn-bm-t\m- H-cn-¡-epw- \nÀ-_-Ôn-¡-s¸-«n-«n-ñm-¯- kv-{Xo-I-fp-sS- X-e-ap-d-'-'- þ-C-Xp- c-ïpw- D-ïm-bm-te- Dð-¡r-ã-am-b- kv-{Xo-]p-cp-j- _-Ô-¯n-\pw- A-Xn-sâ- kzm-X-{´y-¯n-\pw- ]qÀ-W-X-bp-Åq.- {]-tem-`n-¸n-¨pw- `o-j-Wn-s¸-Sp-¯n-bpw- A-[n-Im-c-¯n-sâ-bpw- ]-W-¯n-sâ-bpw- lp-¦p-Im-«n-bpw- kv-{Xo-I-sf- ]m-«n-em-¡n- B-fn-ñm-¯- ho-«nð- sIm-ïp-t]m-bn- kp-Jn-¡p-ó- GÀ-¸m-Sn-\p- a-säm-cp- \ym-bo-I-c-W-hpw- tN-cn-ñ.- hy-`n-Nm-c-¯n-\pw- Im-a-{`m-´n-\pw- A-hn-ln-X-th-gv-N-bv-¡pw- F-´v- X-Xzm-[n-jv-Tn-X- ]-cn-th-jw-?- D-®n-¯m-³ sN-bv-X-Xv- F-s´-óv- \m-«p-ImÀ-¡p- ap-gp-h-\pw- A-dn-bmw.- A-Xn-s\- \ym-bo-I-cn-¡m-\pw- a-l-Xz-s¸-Sp-¯m-\pw- "-I-cn- C-Xp-t]m-c-'.- * * * * * * * * * * *
iXa\yp-...
വ്യാഴാഴ്‌ച, ജനുവരി 21, 2010
സക്കറിയ
C-hn-sS- k-¡-dn-b- Ku-c-h-am-b- H-cp- {]-iv-\-am-Wv- kw-hm-Z-¯n-\p-th-ïn- ap-tóm-«v- h-bv-¡p-ó-Xv.- hn-Im-c-hn-t£m-`-§Ä-sIm-tïm- ssI-bm-¦-fn-sIm-tïm- ]-cn-l-cn-¡m-hp-ó-tXm,- ]-cn-l-cn-t¡-ï-tXm- B-b- H-cp- {]-iv-\-a-ñ- A-t±-lw- D-ó-bn-¡p-ó-Xv.- a-dn-¨v,- tem-I-hym-]-I-am-bn- a-\p-jyÀ-¡n-S-bnð- kw-LÀ-j-¯n-\pw- kw-hm-Z-¯n-\pw- hn-hm-Z-¯n-\pw- A-[n-Im-c- \n-jv-Im-k-\-§Ä-¡pw- Im-c-W-am-hm-dp-Å- H-cp- {]-iv-\-]-cn-k-c-am-Wv.-
D-®n-¯m-³ ]-c-kv-{Xo- _-Ô-¯n-teÀ-s¸-Sp-ó- km-l-N-cy-¯nð- ]n-Sn-¡-s¸-Sp-óp- F-ó-Xv- am-[y-a-§Ä-¡pw- Im-Wn-IÄ-¡pw- l-cw- ]-I-cp-ó- Im-gv-N-bm-Wv.- F-ómð- Cu- kw-`-hw- k-¡-dn-b- I-cp-Xp-ó- (]-d-bp-ó)- t]m-se- tI-c-f-¯n-se- G-sX-¦n-epw- H-cp- kw-L-S-\-bp-sS- k-¦p-Nn-X- a-t\m-`m-h-¯n-sâ- ^-e-am-sW-óv- ]-d-bm-³ I-gn-bp-tam-?- ssew-Kn-I-Po-hn-X-¯nð- H-cp- \n-b-{´-W-hpw- B-h-iy-an-sñ-óv- I-cp-Xp-ó-Xm-bn- \mw- hn-iz-kn-¡p-ó- A-ta-cn-¡-bn-em-Wv- {]-kn-U-âv- _nð- ¢n-â-s\- C-cp-]-¯n-c-ïp-Im-cn- tam-Wn-¡- se-hn-³kv-In-bp-am-bn- -"-i-cn-b-ñm-¯- _-Ôw-'- Dïm-sbó shdpw- kw-ib¯n-sâ t]cnð- Cw-]o-¨v- sNbv-XXv.- Atacn-¡t]m-sem-cp- hn-Ikn-X ap-Xem-fn-¯ DZm-c P\m-[n-]Xy- cm-Py-¯v- tam-Wn-¡ sehn-³-kv-In-¡v- ]cm-Xn-bn-ñm-ªn-«pw- kl{]hÀ-¯Ibm-b en-³-U{Sn-]v- tNmÀ-¯n-b t^m¬- kw-`m-jWs¯ Ahew-_n-¨v- tIm-em-le§fpw- A[n-Im-c \n-jv-Im-k\w-hscbpw- \SóXv- F´p-sIm-ïm-Wv?
-
H-cp- ¢n-â-sâ- Im-cyw- am-{X-a-ñ- C-Xv.- km-{am-Py-Xz-s¯-bpw- ^m-jn-k-s¯-bpw- sN-dp-¯p-sIm-ïv- ]-{X-{]-hÀ-¯-\-hpw- kmw-kv-Im-cn-I- {]-hÀ-¯-\-hpw- \-S-¯p-ó- A-ta-cn-¡-¡m-c-\m-b- A-e-Iv-km-ïÀ- tIm-Iv-t_-¬- {]kn-²o-Icn-¡p-ó "Iu-ïÀ-]ôv'- DÄ-s¸sS an-¡ am-[y-a§fn-epw- Atacn-¡³- sk\äÀ-am-cp-sS "Ahn-ln-X _Ô'-s¯¡p-dn-¨v- ^o-¨dp-Ifpw- NÀ-¨Ifpw- \SóXm-bn- \ap-¡v- Im-Wm³- Ign-bpw.- Iu-ïÀ- ]ônð- Um-hn-Uv- tdm-U³- Fgp-Xn-b te-J-\w- hn-hm-ln-X-cm-b- `-c-Wm-[n-Im-cn-IÄ- ]-c-kv-{Xo-I-fp-am-bn- th-gv-N-bn-teÀ-s¸-«-Xn-s\-bm-Wv- Nn-{Xo-I-cn-¡p-ó-Xv.- P-¸m-\n-epw- {_n-«-\n-epw- a-äv- hn-I-kn-X- ap-X-em-fn-¯- cm-Py-§-fn-epw- ssew-Kn-I-_-Ô-s¯- Np-än-¸-än- hn-hm-Z-§Ä- ]-Xn-hm-Wv.- A-Sp-¯-Im-e-¯v- AbÀ-e-³Un-se- A-dp-]-Xp-Im-cn-bm-b- tdm-_n-³k-Wp-am-bn- ]-s¯m-¼-Xp-Im-c-sâ- ssew-Kn-I-_-Ôw- am-[y-a-§-fn-epw- t»m-Kp-I-fn-epw- h-en-b- tIm-em-l-e-am-Wv- kr-ãn-¨-Xv.- am-{X-a-ñ- N-cn-{X-]-Þn-X-\m-b- tUm.- Fw- Kw-Km-[-c-³ ap-Én-§-fpw- I-ayq-Wn-kv-äp-Im-cp-an-ñm-¯-Xp-sIm-ïv- H-cp- Ip-g-¸-hp-an-ñm-sX- \n-e-\n-ev-¡p-ó-Xm-bn- \n-co-£n-¨- P-¸m-\nð-t¸m-epw- "-hn-hm-tl-X-c- _-Ô-§Ä-'- \n-c-h-[n- hn-hm-Z-§Ä-¡v- Im-c-W-am-bn-«p-ïv.-
hn-hmtlXc ssew-Kn-I_Ôw F-´p-sIm-ïv- tem-I- hym-]-I-am-bn- kw-i-b-Zr-ãn-tbm-sS- ho-£n-¡-s¸-Sp-I-bpw- Nn-e-t¸m-sg-¦n-epw- B-{I-an-¡-s¸-Sp-I-bpw- sN-¿p-óp- F-ó-Xv- Ku-c-h-am-b- {]-iv-\-am-Wv.- \m-ev- hn-hm-lw- I-gn-¡p-I-tbm,- ]-e- L-«-§-fn-em-bn- ]-e- hn-hm-l-§Ä- sN-¿p-I-tbm- sN-¿p-ó-Xnð-\n-óv- hn-`n-ó-am-bn- hn-hm-tl-X-c-_-Ôw- kw-i-bn-¡p-ó-Xn-sâ- ap-Jy-Im-c-Ww- an-¡-hm-dpw- Cu- _-Ô-¯n-sâ- H-cp- h-i-¯v- H-cp- C-c-bp-sï-ó-Xm-Wv.- A-Xp-sIm-ïm-Wv- jm-\n-tamÄ- D-kv-am-\v- a-äv- ]p-cp-j-òm-cm-b- tIm-¬-{K-Êp-Im-cnð-\n-óv- hy-Xy-kv-X-am-b- kz-c-ap-ïm-hp-ó-Xv.- cm-Pv-tam-l-³ D-®n-¯m-s\-ó- tIm-¬-{K-Êv- t\-Xm-hv- (G-Xv- t\-Xm-hpw)- F-hn-sS- t]m-Ip-só-ópw- F-´p- sN-¿p-I-bm-sW-ópw- t\m-¡m-\pw- C-S-s]-Sm-\pw- a-tô-cn-bn-se- (a-sä-hn-sS-bp-ap-Å)- P-\-§Ä-¡v- (A-h-cnð- Un-ssh-F-^v-sF-bpw- ]n-Un-]n-bpw- DÄ-s¸-Spw)- A-h-Im-iw- D-tïm- F-ó-Xm-Wv- H-cp- {]-iv-\w.- ssew-Kn-I- Po-hn-X-hp-am-bn- _-Ô-s¸-«v- {]-Xy-£-¯nð- ssh-cp-[y-sa-óv- tXm-óp-ó-Xm-sW-¦n-epw- B-tcm-Ky-I-c-am-b- H-cp- kw-hm-Z- ]-c-¼-c- tem-I-hym-]-I-am-bn- C-óv- \-S-¡p-óp-ïv.- G-ä-hpw- H-Sp-hn-em-bn- Um-hn-Uv- tdm-U-³ Iu-ïÀ- ]-ônð-- teJ\w- k¡dn-bsbt¸m-ep-Å DZm-c ssew-Kn-Ihm-Zn-IÄ- \nÀ-_Ôam-bpw- hm-bn-¨n-cn-t¡ïXm-Wv.-
hdp-Xn-bp-sSbpw- km-¼¯n-I¯IÀ-¨bp-sSbpw- Im-e¯v- s]®p-§Ä- ico-cw- hn-ev-¡p-ó KXn-tISv-Xsóbm-Wv- Atacn-¡bn-epw- NÀ-¨ sN¿p-óXv.- Btcm-Ky-Icam-b kv-{Xo-þ]p-cp-j _Ôsaómð- F´m-sWóv- \nÀ-hNn-¡m³- \mw- \nÀ-_Ôn-Xcm-hp-óXn-sâ km-lNcy-am-Wv- kq-Nn-¸n-¡p-óXv.- kz-X{´hpw- kz-Ohp-am-b ssew-Kn-I _Ôsaómð- Cóv- tem-Ihym-]Iam-bn- kv-{Xo-hn-cp-²Xbpw- kv-{Xo-IÄ-¡p-taep-Å ssItbähp-am-bm-Wv- ]cn-Wan-¡p-óXv.- Po-hn-X¯n-sâ A\n-hm-cy-Xbnð- ]p-cp-jm-[n-]Xy- aq-ey-¯n-sâ CcIfm-bn- kv-{Xo-IÄ- ico-cw- hn-ev-¡p-Itbm,- kv-{Xo-Isf ]p-cp-j³- Io-gS¡p-Itbm- sN¿p-ó AhØbm-Wv- an-¡hm-dpw- tem-Ihym-]Iam-bn- \S¡p-óXv.- AXp-sIm-ïp-Xsó kv-{Xo-hm-Z ap-tóä§Ä- Dïm-¡p-ó Xn-cn-¨dn-hv- Hcp-hi¯v- Btcm-Ky-Icam-bn- hn-Ikn-¡p-t¼m-gpw- adp-hi¯v- BtKm-fhð-¡cWhpw- km-¼¯n-I A[n-\n-thihpw- kv-{Xo-]p-cp-j_Ôs¯ shdpw- ssew-Kn-I hy-hkm-bam-¡n- am-än-bn-«p-ïv.- amw-k¡¨hSam-bn- A[x-]Xn-¨ ]p-¯³- DZm-c ssew-Kn-I _Ôs¯ {]Xn-\n-[m-\w- sN¿p-ó cm-Pv-tam-l³- D®n-¯m-s\ ]cky-am-bn- \ym-bo--Icn-¡m³- F§s\bm-Wv- k¡dn-bsbt¸m-sem-cp- P\m-[n-]Xy-hm-Zn-¡v- Ign-bp-óXv.-
ap-Xem-fn-¯ tem-I{Iaw- ASn-t¨ð-¸n-¡pó- PoÀ-W kw-kv-Im-c¯n-sâ `m-Kam-bn- hen-sbm-cp- hn-`m-Kw- P\X ab¡p-acp-ón-\pw- aZy-¯n-\pw- hy-`n-Nm-c¯n-\pw- ASn-as¸Sp-óp-sïósXm-cp- bm-YmÀ-Yy-am-Wv.- Fómð- ]p-Xp-hÀ-jm-tLm-j¯n-t\m- {In-kv--akv- BtLm-j¯n-t\m- tIm-Sn-¡W¡n-\v- cq-]bp-sS aZy-hn-ev-]\ tIcf¯nð- \SóXn-s\ am-[y-a§sfm-ópw- Çm-Ln-¡p-Ibñ sNbv-XXv.- ]Icw,- \n-µn-¡pw-hn-[am-Wv- hmÀ-¯IÄ- AhXcn-¸n-¨Xv.- Btcm-Ky-ap-Å Hcp- kaq-l¯n-sâ Ahkm-\ e£Whpw- A{]Xy-£amhp-óXnð- XoÀ-¨bm-bpw- CXnð- Ip-Sp-§n-t¸m-bhÀ-¡p-t]m-epw- thhem-Xn-bp-ïv.- ^m-jn-ks¯ [o-cam-bn- sNdp-¡p-ó k¡dn-b a\p-jy-Xz- hn-cp-²hpw- kv-{Xo-hn-cp-²hp-am-b bp-àn-sb Dñw-Ln-¡m³- C\n-sb¦n-epw- kó²am-hWw.-
hÀ-j§Ä-¡v- ap-¼v- k¡dn-b hn- Sn- Ip-am-c³-am-kv-äÀ- A\p-kv-acW¯nð- ]dbm³- Xp-S§n-b asäm-cp- Im-cy-ap-ïv.- ]ïv- Iayq-Wn-kv-äp-ImÀ- \ñhcm-bn-cp-sóó al¯m-b Iïp-]n-Sn--¯am-WXv.- Fóm-en-t¸mÄ- Sn- ]n- cm-Po-hsâ t\m-hð- hm-bn-¨Xp-sIm-tïm,- ]m-tecn- am-Wn-Iy-saó kn-\n-a IïXp-sIm-tïm- F´m-sWódn-bn-ñ k¡dn-bbpw- ]ïv- Iayq-Wn-kv-äp-ImÀ- ssew-Kn-I DZm-chm-Zn-Ifm-bn-cp-sóóv- ]dbm³- Xp-S§n-bn-cn-¡póp! - Iayq-Wn-kv-äp-Im-cpw- ap-Én-§fp-an-ñm-¯Xp-sIm-ïm-Wv- P¸m-\nð- Ip-g¸§fn-ñm-¯sXóv- ASp-¯Im-e¯m-Wv- Ncn-{X]Þn-X\m-b tUm.- Fw- Kw-Km-[-c-³ I-ïp-]n-Sn-¨-Xv-!- G-Xm-bm-epw- H-cp-h-i-¯v- k-Zm-Nm-c- k-òmÀ-K-hm-Zn-bm-b- Sn- ]n- cm-Po-h-s\-t¸m-ep-Å-hÀ- ]-ïv-ap-X-te- I-ayq-Wn-kv-äp-ImÀ- s]-®p-]n-Sn-b-òmÀ-¡pw- I-Åp-Ip-Sn-b-òmÀ-¡pw- Im-hð-¡m-cm-bn-cp-só-óv- ]-d-bp-I-bpw- a-dp-h-i-¯v- k-¡-dn-b-sb-t¸m-ep-Å-hÀ- ]-ïv- ap-X-te- Xp-S-§n-b- B- ]m-X- ssI-hn-Sm-sX- D-®n-¯m-òmÀ-¡v-Iq-Sn- I-ayq-Wn-kv-äp-ImÀ- Im-hð-\nð-¡-W-sa-óv- D-Zv-tLm-jn-¡p-I-bpw- sN-¿p-t¼mÄ- \-ò-bp-sS-bpw- a-\p-jy-Xz-¯n-sâ-bpw- N-cn-{X-t_m-[-¯n-sâ-bpw- X-cn-s¼-¦n-epw- A-h-ti-jn-¡p-ó- a-e-bm-fn-IÄ- C-hn-sS-bp-sï-óv- hn-fn-¨p-]-d-bm-\p-Å- BÀ-P-hw- \n-e-\nÀ-¯-W-tam- F-ó-Xm-Wv- tNm-Zyw.- A-`n-{]m-b-§Ä- ]-d-bm-\pw- tIÄ-¡m-\pw- kw-hm-Z-¯n-teÀ-s¸-Sm-\pw- F-gp-¯p-ImÀ-¡v- am-{X-a-ñ- F-ñm- ap-\p-jyÀ-¡pw- A-h-Im-i-ap-ïv.- \-½p-sS- {Km-a-§-fn-se- km-[m-c-W- a-\p-jyÀ- BÀ-Pn-¨- aq-ey-t_m-[-s¯-bpw- N-cn-{X-t_m-[-s¯-bpw- ]-cn-l-kn-¡p-t¼mÄ- A-hÀ-¡v- \n-Ê-lm-b-X-bnð- X-e-Ip-¯n-ho-gm-t\m- hn-Im-c-hn-t£m-`-¯nð- X-Ån-¡-b-dm-t\m- am-{X-ta- I-gn-bq- F-óm-Wv- N-cn-{Xw- \ð-Ip-ó- ]m-Tw.- A-Xp-sIm-ïv- _p-²n-im-en-I-fpw- Iu-i-e-¡m-cpw- F-gp-¯p-Im-cpw- {]-`m-j-I-cp-am-b- _p-²n-Po-hn-IÄ- kz-´w- A-cm-P-I- A-cm-{ão-b- sl-U-Wn-k-s¯- B-ZÀ-i-hð-¡-cn-¡p-t¼mÄ- Im-Wn-I-fpw- tIÄ-hn-¡m-cp-am-b- km-[m-c-W- a-\p-jyÀ- X-§Ä- sh-ñp-hn-fn-¡-s¸-Sp-I-bm-tWm- F-óv- kw-i-bn-¡pw.- \n-§Ä-s¡m-¸-ap-Å- "-A-hÄ-'- sh-dp-sam-cp- C-c-bm-tWm- F-ó- \ym-b-am-b- Dð-¡-Wv-T-bpw- B-i-¦-bpw- A-hÀ- {]-I-Sn-¸n-¡pw.- kq-cy-s\-ñn-I-sf- A-hÀ- `-b-s¸-Sp-óp.- am-{X-a-ñ- C-cp-«n-sâ- a-d-hnð- _-joÀ- tIÄ-¸n-¨- `-bm-\-I-am-b- "-i-Ð-§-fp-'-sS- tem-I-s¯-bpw- A-hÀ- `-b-¡p-óp.- ]-¿-óq-cnð- am-{X-a-ñ- ]m-te-cn-bn-epw- Nn-´n-¡p-ó- a-\p-jyÀ- A-h-ti-jn-¡p-ón-tñ- F-ó-Xv- am-{X-am-Wv- C-t¸mÄ- \-s½- A-e-t«-ï-Xv.-
tUm.- ]n- sI t]m-¡À
ബുധനാഴ്‌ച, ജനുവരി 20, 2010
മുസ്ളിം.............
ബുഷ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്, ഭീകരതക്കൊപ്പമോ എനിക്കൊപ്പമോ എന്ന നിര്‍ണായകമായ ചോദ്യം ലോകത്തോട് ചോദിക്കുകയുണ്ടായി. അതായത്, തന്റെ നടപടികളെ പിന്തുണക്കാത്തവര്‍ എല്ലാം ഭീകരന്മാരാണെന്നര്‍ത്ഥം. ഏതാണ്ടതുപോലുള്ള ഒരവസ്ഥ കേരളത്തിലും നടപ്പിലാക്കാന്‍ വലതുപക്ഷവും സംഘപരിവാര്‍ ആഭിമുഖ്യമുള്ള മൃദുഹിന്ദുത്വ പൊതുബോധവും വ്യാജ ഇടതുപക്ഷവും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുയാണ്. വാര്‍ത്താ ചാനലുകളില്‍ തുള്ളിക്കളിക്കുകയും ഇഴയുകയും മിന്നിമറയുകയും ചെയ്യുന്ന അക്ഷരവരികളില്‍ തടിയന്റവിട, സൂഫിയ എന്നൊക്കെ ദിവസങ്ങള്‍ നിറയുമ്പോള്‍ അത് ഒരു സമുദായത്തിനെതിരെയുള്ള വംശഹത്യയുടെ തുടക്കമാണെന്ന ബോധം നാം എന്തുകൊണ്ട് കാണാതെ പോകുന്നു?
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്തു രൂപപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ/മുസ്ളിം വിരുദ്ധ ഐക്യമുന്നണി, ലവ് ജിഹാദ് പ്രചാരണത്തിലും തുടര്‍ന്ന് പുലി വരുന്നേ മാതൃകയിലുള്ള ഭീകരതാ ഭൂതത്തെ സംബന്ധിച്ച കോലാഹലത്തിലും പൂര്‍വ്വാധികം ശക്തി പ്രാപിച്ചത് കേരളം നടുക്കത്തോടെയാണ് കാണുന്നത്. ഈ ഐക്യമുന്നണിയുടെ ചലച്ചിത്രാവതാരമായിരുന്നു പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. അമ്പതുകളില്‍ അലിഗഢില്‍ പഠിച്ചു വന്ന ഒരു മുസ്ളിം യുവാവ് മദ്യപിച്ച് മദോന്മത്തനായി ഈഴവസമുദായത്തില്‍ പെട്ട നവവധുവിനെ കൂട്ടം ചേര്‍ന്ന് കടന്നു പിടിച്ച് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ കൊലപാതകിയെ രക്ഷിക്കാനായി കമ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അതായത്, മുസ്ളിങ്ങള്‍ സാമാന്യേന ബലാത്സംഗക്കാരും കൊലപാതകികളും അസാന്മാര്‍ഗികളും കള്ളന്മാരും സൂത്രവിദ്യകളിലൂടെ സമ്പന്നരാകുന്നവരും ആണെന്നും, ഇതിലേതെങ്കിലും പിടിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ കമ്യൂണിസ്റ്റുകാരുടെ അടുക്കല്‍ അഭയം തേടുമെന്നും അഥവാ അത്തരം പ്രതിസന്ധികളില്‍ മാത്രമാണ് മുസ്ളിമിങ്ങള്‍ കമ്യൂണിസ്റ്റുകാരോട് ചേരുന്നതെന്നും, ആ കാര്യസാധ്യം കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുമെന്ന മിത്താണ് പൊതുബോധത്തിലേക്ക് വിലയിപ്പിച്ചു ചേര്‍ത്തിരിക്കുന്നത്. ബോംബിവിടെ ഇഷ്‌ടം പോലെ മലപ്പുറത്ത് കിട്ടുമല്ലോ(ആറാം തമ്പുരാന്‍), കാസറഗോഡു മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലൊന്നു സഞ്ചരിച്ചുനോക്കൂ; ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏതു സമുദായക്കാരുടേതാണ് ? ഒരൊറ്റ ബ്രാഹ്മണന്റേതുമതിലില്ല (മഹാത്മ), ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്‌ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അതു ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള(ആര്യന്‍), ഇന്ത്യന്‍ മുസ്ളിമിന്റെ യശസ്സുയര്‍ത്തിയ ചിത്രങ്ങള്‍ (കീര്‍ത്തി ചക്ര, കുരുക്ഷേത്ര) തുടങ്ങി മലയാളസിനിമയില്‍ കഴിഞ്ഞ രണ്ടു ദശകമായി തുറന്നാടിയ മുസ്ളിം വിരുദ്ധ തരംഗത്തിന്റെ പുനരാവര്‍ത്തനം തന്നെയായിരുന്നു പാലേരി മാണിക്യവും.
ദേശീയത, സാംസ്‌ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്‌ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും സ്റ്റീരിയോടൈപ്പായി പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന വസ്‌തുത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വസ്‌തുതയല്ലാതാകുന്നില്ല. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്‌ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?
പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ / ഒരു സമുദായത്തെ / ഒരു സംസ്ക്കാരത്തെ / ഒരു ഭാഷയെ / ഒരു സ്ഥലത്തെ / ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിലൂടെ ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലം കേരളത്തിന്റെ ചരിത്രത്തിലില്ലാത്തവണ്ണം കലുഷിതമായിത്തീരുകയും വ്യാജമായ ഒരു 'ജനപ്രിയ' വിധി നിര്‍ണയം സംഭാവ്യമാകുകയും ചെയ്‌തു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്‌ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന - മതേതര - ജനാധിപത്യ - ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് (പി പി ഷാനവാസുമായുള്ള അഭിമുഖം). ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്‌നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്‌ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്‌തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്‌തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം / വൈരൂപ്യം, നന്മ / തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം / കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്‌മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്‌മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്‌ട്രീയ-സാംസ്‌ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി / ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു / തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്‌ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിച്ചത് എന്നതാണ് വാസ്‌തവം. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്‌ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു / തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ / ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.
പ്രൊഫസര്‍ അസീസ് ചൌധരി പറയുന്നതു പോലെ സൈനികവത്ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ അക്രമണോത്സുകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത്. യുദ്ധം, അധിനിവേശം, ദേശീയസുരക്ഷാ പ്രത്യയശാസ്‌ത്രങ്ങള്‍, എതിരഭിപ്രായങ്ങളെ ദേശത്തും വിദേശത്തും മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെയും വെട്ടിപ്പിടുത്തത്തിന്റെയും അനന്തസാധ്യതകളാണ് സൃഷ്‌ടിക്കുന്നത്. മറ്റൊരു രീതിയില്‍ അവോലകനം ചെയ്‌താല്‍, 'തീവ്രവാദ'ത്തിനും 'ഭീകരത'ക്കുമെതിരെയുള്ള യുദ്ധങ്ങളും പടപ്പുറപ്പാടുകളും പ്രചാരണകോലാഹലങ്ങളും വര്‍ദ്ധിച്ച തോതിലുള്ള തീവ്രവാദങ്ങളും ഭീകരതകളുമായി പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. അച്ചടി / ദൃശ്യ മാധ്യമങ്ങളും ഈ ഭീകരതാ ഭൂത സൃഷ്‌ടിയിലും ഭീകരതാവിരുദ്ധ മാസ് ഹിസ്‌റ്റീരിയയിലും കാര്യമായ പങ്കു വഹിക്കുന്നുണ്ട്. പി സായ്‌നാഥ് നിരീക്ഷിക്കുന്നതു പോലെ എംബെഡഡ് ജേര്‍ണലിസം, മാധ്യമ പ്രവര്‍ത്തനത്തെ അമേരിക്കയിലും ഇന്ത്യയിലും സമാന 'ജനാധിപത്യ' സമൂഹങ്ങളിലും അപമാനത്തിന്റെ പടുകുഴിയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. ഓരോരോ പ്രചാരണങ്ങളിലും ആരൊക്കെ, ഏതു സമുദായം, ഏതു ഭാഷ, ഏതു വേഷം പൈശാചികവത്ക്കരിക്കപ്പെടുമെന്നും ആക്രമിക്കപ്പെടുമെന്നും നിശ്ചയമില്ലാതായിരിക്കുന്നു. ഇന്ദിരാഗാന്ധിയെ വധിച്ചതിനു ശേഷം ദില്ലിയില്‍ ആയിരക്കണക്കിന് സിക്കുകാര്‍ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 9/11 നു ശേഷം അമേരിക്കയിലും സിക്കുകാര്‍ സംശയത്തിന്റെ നിഴലിലായി. താടിയും തലേക്കെട്ടുമുള്ളവരെ വര്‍ഷങ്ങളായി പിശാചുക്കളായി കാണുന്നവര്‍, സെപ്‌തംബര്‍ 11 നുശേഷം ഇതു രണ്ടുമുള്ള സിക്കുകാരെ പ്രതികാരത്തിനുള്ള ലക്ഷ്യമാക്കുകയായിരുന്നു. ലവ് ജിഹാദ് ആരോപണം, മീശയും താടിയും വടിച്ച് ഹിന്ദി സിനിമാതാരങ്ങളെ പ്പോലെ അടിപൊളി വേഷത്തില്‍ നടക്കുന്ന മുസ്ളിം കുമാരന്മാരെയും സംശയത്തിന്റെ നിഴലിലേക്ക് മാറ്റുകയും ഭീകരവേഷത്തിലേക്ക് പരിണാമപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സൂഫിയയെ അറസ്‌റ്റ് ചെയ്യുന്നതിന്റെ ആവര്‍ത്തിക്കപ്പെട്ട ദൃശ്യങ്ങള്‍, പര്‍ദ ഭീകരതയുടെ ആവരണമായി സ്ഥിരീകരിക്കുന്നതിനു വേണ്ടിയായിരുന്നു. മുസ്ളിം നാമമുള്ളവരെ മുഴുവന്‍ മറ്റുള്ളവര്‍ സംശയിച്ചു തുടങ്ങുന്നു എന്നത്, തങ്ങളുടെ സര്‍ക്കുലേഷന്‍ വ്യാപനത്തിന്റെയും വാര്‍ത്താവതരണത്തിന് സത്യവുമായുള്ള പാരസ്‌പര്യത്തിന്റെയും മികവായി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കണക്കു കൂട്ടാം! അരുന്ധതി റോയ് വിവരിക്കുന്നതു പോലെ, 'ഭീകരതാ' കഥകളുടെ ചുരുളഴിക്കുമ്പോള്‍, കാലാള്‍പ്പടയും പരിശീലകരും റിക്രൂട്ടിങ്ങുകാരും ഇടനിലക്കാരും ഇന്റലിജന്‍സ് - കൌണ്ടര്‍ ഇന്റലിജന്‍സ് വക്താക്കളുമടങ്ങുന്ന അതിര്‍ത്തികളും മനുഷ്യവാസപ്രദേശങ്ങളും അടങ്ങുന്ന ഒരു ആഗോള നെറ്റ് വര്‍ക്കിനെയാണ് നമുക്ക് അനാവരണം ചെയ്യേണ്ടി വരുക. ഇസ്ളാമിക ഭീകരത എന്ന പദസംയുക്തം പോലും ഒരു സമൂഹത്തില്‍ വിശ്വാസപരമായോ അല്ലാതെയോ ഉള്‍പ്പെട്ട മുഴുവന്‍ മനുഷ്യരെയും കുറ്റവാളി മുദ്ര പതിപ്പിക്കുന്നതിനുള്ള കാര്യപരിപാടിയെ ഉള്‍വഹിക്കുന്നുണ്ടെന്ന് കെ ഇ എന്‍ ഓര്‍മ്മിപ്പിച്ചപ്പോഴും നാം കണക്കിലെടുത്തില്ല. ദുരന്തങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളൂ. വരാനിരിക്കുന്ന വേട്ടകളുടെ കാലങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നാം ചകിതരായി മാറും.
ജി. പി. രാമചന്ദ്രന്
ഞാന്‍.......
എന്നെ തനിച്ചാക്കി മരണത്തിന്‍ കീഴടങ്ങിയത് എന്തിനാണ്‍ നീ ? നീ എന്‍റെ ഹ്രിദയത്തില്‍ ജീവിക്കുന്നു, മരണം എന്നെ നിന്നിലേക്ക് മാടി വിളിക്കുന്ന നിമിഷം വരെ. ഇപ്പോള്‍ എനിക്ക് മരണത്തെ ഭയമില്ല, നീ ഇല്ലാത്ത ലോകത്ത് എനിക്ക് എപ്പോഴാണ്‍ സന്തോഷത്തോടെ പുഞ്ചിരിക്കാന്‍ പറ്റുക ? നിന്നെ ഓര്‍ക്കുന്ന ഓരോ നിമിഷവും... എത്ര തന്നെ കഴുകിക്കളഞ്ഞാലും മാഞ്ഞുപോകാത്ത പ്രണയത്തിന്‍റെ സുന്ദരനിമിഷത്തില്‍ നാം അറിയാതെ നമ്മുടെ പേര്‍ എഴുതിയ ഇരിപ്പിടവും എന്‍റെ മനസ്സില്‍ തെളിഞ്ഞു വരുന്നു. എന്ത് രസമായിരുന്നു നമ്മുടെ ആ പ്രണയമുഹൂര്‍ത്തം അല്ലേ ...?. ആകാശത്തു തിളങ്ങി നില്‍ക്കുന്ന കോടിക്കണക്കിന്‍ നക്ഷത്രങ്ങളില്‍ ഏതാണ്‍ നീ ?. നിന്നെ അറിയാന്‍ എന്‍റെ മനസ്സ് വല്ലാതെ കൊതിക്കുന്നത് അറിയുന്നുണ്ടോ നീ ..?.
ഈ ലോകത്ത് ഏകനായി കഴിയുന്ന എന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും മനസ്സില്‍ ഓടിയെത്തുന്ന പ്രയാസങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുമോ നിനക്ക് ? ഈ പ്രയാസത്തിന്‍റെ കാഠിന്യം കുറക്കാന്‍ സ്വപ്നത്തിലെങ്കിലും എന്‍റെ അരികില്‍ വന്ന് ഒന്ന് സംസാരിക്കുമോ ? അതിനു കഴിയുന്നില്ലെങ്കില്‍ നിന്‍റെ അരികിലേക്ക് എന്നെ വിളിക്കുമോ..? പൂര്‍ണ്ണമനസ്സോടെ അതിലേറെ സന്തോഷത്തോടെ വരാന്‍ ഞാന്‍ തയ്യാറാണ്‍. ദു:ഖം മറന്നാല്‍ ശാന്തി കിട്ടും, നീ എന്ന ദു:ഖം മറന്ന് കൊണ്ടുള്ള ശാന്തി എനിക്കാവശ്യമില്ല, നമ്മുടെ ജീവിതത്തിലെ പ്രണയനിമിഷങ്ങളിലെല്ലാം നിഴലിനെപ്പോലെ എന്നോടൊപ്പം ഉണ്ടായിരുന്നിട്ടും അവസാന നിമിഷം എന്നെ കരയിപ്പിച്ചു കൊണ്ട് എങ്ങോട്ടാണ്‍ നീ പോയ് മറഞ്ഞത്, ഒരിക്കലും വാടാത്ത ഒരുപാട് നല്ല ഓര്‍മ്മകളുമായി പ്രണയത്തിന്‍റെ ദു:ഖം മനസ്സില്‍ ഒതുക്കിപ്പിടിച്ചുകൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ എളിമയോടെ പുഞ്ചിരിച്ചുകൊണ്ട് നിന്‍റെ വിളികേള്‍ക്കാനായി ഒരുപാട് ദൂരെ കാത്തിരിക്കുന്നു, വേറെ ഏതോ ഒരു ലോകത്തില്‍ ഒരുമിച്ചു ജീവിക്കാം എന്ന വിശ്വാസത്തില്‍....
തിങ്കളാഴ്‌ച, ജനുവരി 18, 2010
അണയില്ല ജ്യോതി
ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകതലത്തിലേക്ക് ഉയര്‍ത്തിയ ധിഷണാശാലി, ആധുനിക ബംഗാളിന്റെ ശില്‍പ്പി, വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരെ ദേശീയതലത്തില്‍ ഐക്യമുന്നണി കെട്ടിപ്പടുത്തവരില്‍ പ്രധാനി, സര്‍വാദരണീയനായ രാഷ്ട്രീയ നയതന്ത്രജ്ഞന്‍-വിശേഷണങ്ങള്‍ക്ക് ഒതുങ്ങാത്ത ബസു ചരിത്രത്തിലേക്ക് മറയുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന്റെ സമരഭരിതമായ ഒരു അധ്യായം. ശ്വാസതടസ്സത്തെയും ചുമയെയും തുടര്‍ന്ന് ജനുവരി ഒന്നിനാണ് ബസുവിനെ സാള്‍ട്ട്ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തണുപ്പ് കൂടിയതിനെത്തുടര്‍ന്ന് ജലദോഷവും ന്യുമോണിയയും ബാധിച്ചതാണ് ശ്വാസതടസ്സത്തിന് ഇടയാക്കിയത്. ഏഴുപേരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ചികിത്സയോട് ഒരു ഘട്ടത്തില്‍ നല്ലരീതിയില്‍ പ്രതികരിച്ച അദ്ദേഹത്തിന് ദ്രവരൂപത്തിലുള്ള ആഹാരവും നല്‍കിയിരുന്നു. ബസു സംസാരിച്ചതായും വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ബസുവിന് ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാരും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ബസുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമാകുകയായിരുന്നു. ആശുപത്രി അധികൃതര്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിനെ വിവരം അറിയിച്ചു. കൊല്‍ക്കത്തയിലുണ്ടായിരുന്നന്നപാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനും മറ്റു നേതാക്കളോടുമൊപ്പം അദ്ദേഹംഅശുപത്രിയിലേക്ക് കുതിച്ചു. 12. 07ന് ബിമന്‍ ബസുവാണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. 'ജ്യോതിബാബു അമാദേര്‍ ഛേഡെ ചൊലേഗയ്ഛേ'”( ജ്യോതിബാബു നമ്മളെ വിട്ടുപോയി) എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ത്യസമയത്ത് ജ്യോതിബസുവിന്റെ മകന്‍ ചന്ദന്‍ബസുവും ആശുപത്രിയിലുണ്ടായിരുന്നു.
ബസുവിന്റെ നിര്യാണവാര്‍ത്ത സംസ്ഥാനത്തെയൊട്ടാകെ ദുഃഖത്തിലാഴ്ത്തി. മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ് ആശുപത്രിയിലേക്ക് പ്രവഹിച്ചത്. കാരാട്ടും ബിമന്‍ബസുവും ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ചന്ദന്‍ബസുവിന്റെ സാള്‍ട്ട് ലേക്കിലുള്ള വസതിയിലേക്ക് കൊണ്ടുപോയി. പിന്നീട്, ഒരു ദശാബ്ദത്തിലേറെ ബസു താമസിച്ചന്ന ഇന്ദിര ഭവനില്‍ എത്തിച്ചു. വൈകിട്ട് നാലോടെ മധ്യ കൊല്‍ക്കത്തയിലെ പീസ് ഹെവന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പീസ് ഹെവന്‍ ആശുപത്രിയില്‍നിന്നു വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം 10ന് റൈറ്റേഴ്സ് ബില്‍ഡിങ്ങിലും 10.30ന് അസംബ്ളി ഹാളിലും മൂന്നിന് പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലോടെ എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിലാപയാത്രയായി എത്തിച്ച് മൃതദേഹം കൈമാറും. ഡോ. നിഷികാന്ത് ബസുവിന്റെയും ഹേമലതയുടെയും മൂന്നാമത്തെ മകനായി 1914 ജൂലൈ എട്ടിനാണ് ജ്യോതിബസു ജനിച്ചത്. ഭാര്യ: പരേതയായ കമലബസു. ചന്ദന്‍ബസു ഏകമകനാണ്.
മാതൃകാ കമ്യൂണിസ്റ്റ്: പിബി
സിപിഐ എമ്മിന്റെ സമുന്നത നേതാവ് ജ്യോതിബസുവിന്റെ നിര്യാണത്തില്‍ പാര്‍ടി പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്ന് പിബി അറിയിച്ചു. പശ്ചിമബംഗാളില്‍ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയുടെ വിഷമഘട്ടങ്ങളില്‍ പാര്‍ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാക്കളില്‍ ഒരാളാണ് ബസു. 1977ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി. 23 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ബംഗാള്‍ മതനിരപേക്ഷ മൂല്യങ്ങളുടെ പ്രധാനകേന്ദ്രമായി. 1984ല്‍ സിഖ് വിരുദ്ധകലാപം കത്തിപ്പടര്‍ന്നപ്പോഴും 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ബംഗാളിനെ ശാന്തമാക്കി നിര്‍ത്തുന്നതിന് ബസു നേതൃത്വം നല്‍കി. രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ പ്രതീകമായും ജ്യേതിബസു മാറി.
പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനും ജനങ്ങളെ എങ്ങനെ സേവിക്കണമെന്നതിനും മാതൃകയായിരുന്നു ബസു. ഏഴ് പതിറ്റാണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച ബസു മൂന്നര വര്‍ഷം ജയിലിലായിരുന്നു. രണ്ടു വര്‍ഷം ഒളിവിലും. 1980കളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും 1990കളില്‍ ബിജെപിക്കെതിരെയും ഇടതുപക്ഷ മതേതര ശക്തികളെ അണിനിരത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ബസുവിന് ഒരിക്കലും ചാഞ്ചല്യമുണ്ടായില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴും സോഷ്യലിസത്തിന് തിരിച്ചടിയേറ്റപ്പോഴും മറ്റ് പിബി അംഗങ്ങളുമായി ചേര്‍ന്ന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ പാര്‍ടിയെ സഹായിച്ചു. ജീവിതകാലം മുഴുവന്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടു. ജനപിന്തുണയുള്ള നേതാവായി ഉയര്‍ന്നപ്പോഴും പാര്‍ടിയുടെ അച്ചടക്കമുള്ള അംഗമായി പ്രവര്‍ത്തിച്ച് മാതൃകയായി. ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. അവസാനകാലംവരെ പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ബംഗാളിനും സിപിഐ എമ്മിനും ഇത്തരമൊരു നേതാവിനെ ലഭിച്ചതില്‍ അഭിമാനിക്കാം. ഒപ്പം രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും. വിലപിടിച്ച അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും അനുകരണീയമായ മാതൃകയാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി പിബി പ്രസ്താവനയില്‍ പറഞ്ഞു.
(വി ബി പരമേശ്വരന്‍)
ഒരു യുഗത്തിന്റെ അവസാനം: കാരാട്ട്
സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉന്നതനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്. അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഒരു യുഗമാണ് അവസാനിച്ചതെന്ന് അനുശോചനസന്ദേശത്തില്‍ കാരാട്ട് പറഞ്ഞു. 70 വര്‍ഷത്തെ പൊതുജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും രാജ്യത്തെ ഏറ്റവും ഉജ്വല നേതാവായി ബസുവിനെ മാറ്റി. തൊഴിലാളിവര്‍ഗത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവന്ന നേതാക്കളിലൊരാളാണ് ബസു. തൊഴിലാളിവര്‍ഗത്തിന്റെയും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങള്‍ക്കൊപ്പം അദ്ദേഹം നിലകൊണ്ടു. ഇടതു, ജനാധിപത്യ, മതേതര ശക്തികളുടെ പ്രതീകമായി ബസു മാറി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞങ്ങള്‍ അങ്ങേയറ്റം ദുഃഖിതരാണ്. കാരണം ജ്യോതിബസുവിനെ പോലൊരാള്‍ ഇനിയുണ്ടാവില്ല- കാരാട്ട് പറഞ്ഞു.
കേരളവുമായി അടുത്ത ബന്ധം
കേരളവുമായി എന്നും അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന നേതാവായിരുന്നു ജ്യോതിബസു. കേരളത്തിന്റെ ചുവന്ന മണ്ണ് അദ്ദേഹത്തിന് നിരവധിവട്ടം വരവേല്‍പ്പ് നല്‍കി. സംസ്ഥാനത്തെ പൊതുയോഗങ്ങള്‍ക്ക് ബസു ആവേശമായി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കടലിരമ്പം തീര്‍ത്തു. 2000 ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടന്ന സിപിഐ എമ്മിന്റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ജ്യോതിബസു അവസാനമായി കേരളത്തിലെത്തിയത്. ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്നാവശ്യപ്പെടുന്ന ശക്തികളെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചു. പ്ളീനറി സമ്മേളനത്തോടനുബന്ധിച്ച്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യവല്‍ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ജ്യോതിബസുവായിരുന്നു. സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പടുകൂറ്റന്‍ റാലിക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്തെ ഇ എം എസ് നഗറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനും ബസുവായിരുന്നു. ബസുവിന്റെ വാക്കുകള്‍ പതിനായിരങ്ങള്‍ കരഘോഷത്തോടെ ഏറ്റുവാങ്ങി.
പ്രളയക്കെടുതി നേരിട്ട ബംഗാളിനെ സഹായിക്കാന്‍ കേരള എന്‍ജിഒ യൂണിയന്‍ സമാഹരിച്ച ആറുലക്ഷത്തിലേറെ രൂപ അന്നത്തെ യൂണിയന്‍ നേതാക്കളായ കെ വരദരാജനും സി എച്ച് അശോകനും ചേര്‍ന്ന് ബസുവിന് കൈമാറി. 23ന് ബംഗാളിലേക്ക് മടങ്ങുംമുമ്പ് ദേശാഭിമാനിക്ക് പ്രത്യേക അഭിമുഖവും അനുവദിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ ആദ്യ സഞ്ചികയുടെ പ്രകാശനം നിര്‍വഹിച്ചതും ജ്യോതിബസുവായിരുന്നു. 1999 ജനുവരി ഏഴിനായിരുന്നു അത്. ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന വന്‍ പൊതുയോഗത്തിലും അന്ന് അദ്ദേഹം പ്രസംഗിച്ചു.
കണ്ണുകള്‍ ദാനംചെയ്തു മൃതദേഹം പഠനത്തിന്
ജ്യോതിബസുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനു നല്‍കും. മരണാനന്തരവും തന്റെ ശരീരം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടണമെന്ന ആഗ്രഹമാണ് ബസുവിനെ ഇതിനു പ്രേരിപ്പിച്ചത്. മരണാനന്തരചടങ്ങും മറ്റും നടത്തുന്നതിലും അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നു. ഇക്കാരണങ്ങളാല്‍ ബംഗാളിലെ മറ്റ് സിപിഐ എം നേതാക്കളെപ്പോലെ ബസുവും വര്‍ഷങ്ങള്‍ക്കുമുമ്പേ മൃതദേഹം മെഡിക്കല്‍ കോളേജിനു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനാണ് മൃതദേഹം നല്‍കുക. ബസുവിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ ദാനംചെയ്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്ന ബിനോയ് ചൌധരി, അനില്‍ ബിശ്വാസ്, ചിത്തബ്രത മജുംദാര്‍, കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബിപ്ളവ്ദാസ് ഗുപ്ത തുടങ്ങിയ സിപിഐ എം നേതാക്കളുടെയും മൃതദേഹം മെഡിക്കല്‍ പഠനത്തിനു നല്‍കിയിരുന്നു.
കാസ്ട്രോയുമായുള്ള ബസുവിന്റെ കൂടിക്കാഴ്ച്ചയും അവിസ്മരണീയം: യെച്ചൂരി
ഫിദല്‍ കാസ്ട്രോ കാണാന്‍ താല്‍പ്പര്യപ്പെട്ടാല്‍ ആരെങ്കിലും വിസമ്മതിക്കുമെന്ന് ചിന്തിക്കാനാകില്ല. എന്നാല്‍,ജ്യോതിബാബു അതിനും തയ്യാറായെന്ന് ജ്യോതിബസുവിനൊപ്പം നടത്തിയ യാത്രയുടെ ഓര്‍മ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. 1993 ലാണ് ജ്യോതിബസുവിനൊപ്പം ക്യൂബ സന്ദര്‍ശിച്ചത്. ജ്യോതിബാബു തന്റെ ദിനചര്യകളില്‍ ഏറെ ചിട്ട പാലിക്കുന്ന ആളാണ്. അന്ന് പത്തുമണിക്ക് തന്നെ ഉറങ്ങുന്ന ശീലമുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഫിദല്‍ കാസ്ട്രോ കാണാന്‍ താല്‍പ്പര്യപ്പെടുന്നതായി അറിയിപ്പ് വന്നത്. രാവിലെ വരാമെന്നായിരുന്നു ജ്യോതിബാബുവിന്റെ പ്രതികരണം. പിന്നീട് ഏറെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയെടുത്ത് ഫിദലിനെ കാണാന്‍ പോയത്.
ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയില്‍ എങ്ങനെ ദീര്‍ഘകാലം ഭരണത്തില്‍ തുടരാന്‍ കഴിയുന്നുവെന്നായിരുന്നു ഫിദലിന് അറിയേണ്ടത്. പിന്നീട് ഓരോ മേഖലയിലും ബംഗാള്‍ കൈവരിച്ച കുതിപ്പ് ഫിദല്‍ അന്വേഷിച്ച് അറിഞ്ഞു. സോവിയറ്റ്യൂണിയനിലെ പ്രതിവിപ്ളവത്തിനുമുമ്പ് അവിടെ നടക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന് 1988ല്‍ ഇ എം എസ്, സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതിബസു എന്നിവരും താനുമടങ്ങുന്ന സംഘം സോവിയറ്റ്യൂണിയനും ചൈനയും വടക്കന്‍കൊറിയയും സന്ദര്‍ശിച്ചു. രാഷ്ട്രീയ-സാമ്പത്തിക പരിഷ്കാരങ്ങള്‍ ഒരേസമയം കൊണ്ടുവരുന്നതിനോടുള്ള വിയോജിപ്പ് ആ യാത്രയില്‍ തന്നെ തങ്ങള്‍ സോവിയറ്റ് നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇ എം എസും ബസവ പുന്നയ്യയുമാണ് നേതാക്കളുമായി പ്രധാനമായി ചര്‍ച്ച നടത്തിയത്. ജ്യോതിബാബു ഇടയ്ക്ക് ചില ഇടപെടലുകള്‍ നടത്തും. വളരെ കൃത്യതയാര്‍ന്ന സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്യും- യെച്ചൂരി അനുസ്മരിച്ചു.
ബംഗാളിന്റെ അമരത്ത് അഞ്ചു തവണ
ബംഗാളിന്റെ പ്രിയങ്കരനായ ജ്യോതിദായുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് സര്‍വസമ്മതനായ നേതാവിനെ. 1977 ജൂണ്‍ 21ന് മുഖ്യമന്ത്രിയായ ബസു അഞ്ചുതവണ തുടര്‍ച്ചയായി പശ്ചിമബംഗാളിന്റെ അമരക്കാരനായി റെക്കോഡിട്ടു. 23 വര്‍ഷത്തെ ഭരണനേതൃത്വത്തിലൂടെ ആധുനിക ബംഗാളിന്റെ മുഖച്ഛായ വരച്ച അദ്ദേഹം 2000 നവംബര്‍ ആറിനാണ് ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞത്. അതിനുശേഷവും പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. 2008ലെ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി തുടര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചലനങ്ങളിലും ജ്യോതിബസു നിര്‍ണായക സാന്നിധ്യമായി. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യം ബസുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. 1996ല്‍ ഐക്യമുന്നണി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ബസുവിനെ നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ലെന്ന പാര്‍ടി തീരുമാനത്തിനൊപ്പം അടിയുറച്ചുനിന്നു. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍നിന്ന് ബിഎ ഓണേഴ്സ് പാസായശേഷം 1935ല്‍ നിയമപഠനത്തിനായി ലണ്ടനിലേക്കു പോയി. അവിടെ ബ്രിട്ടീഷ് കമ്യൂണിസ്റ് പാര്‍ടി നേതാക്കളുമായി അടുത്തിടപഴകിയ ബസു മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി. 1940ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം കമ്യൂണിസ്റ് പാര്‍ടി അംഗമായി. ബിഎന്‍ റെയില്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്റെയും ഓള്‍ ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറേഷന്റെയും ഉള്‍പ്പെടെ നിരവധി ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തിലെത്തി. 1952 മുതല്‍ '57 വരെ കമ്യൂണിസ്റ്റ് പാര്‍ടി പശ്ചിമബംഗാള്‍ പ്രൊവിഷണല്‍ കമ്മിറ്റി സെക്രട്ടറിയായി. 1964ല്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി. 1946ല്‍ ബംഗാള്‍ നിയമസഭയിലെത്തിയ അദ്ദേഹം 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ '67 വരെ പ്രതിപക്ഷനേതാവായ ബസു 1967ലും '69ലും ഐക്യമുന്നണി സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
(ഗോപി)
വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവം
ലളിതമായ ഭാഷയില്‍ സങ്കീര്‍ണമായ രാഷ്ട്രീയപ്രശ്നങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ജ്യോതി ബസുവിനെ കൊച്ചിയില്‍ നടന്ന എട്ടാം പാര്‍ടികോണ്‍ഗ്രസിലാണ് ആദ്യം കണ്ടത്. അദ്ദേഹത്തിന്റെ ഈ കഴിവ് ആദരപൂര്‍വം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് മധുരയിലും ബര്‍ദ്വാന്‍ പ്ളീനത്തിലും ഇത് കാണാനായി. ആശയപരമായ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് ഹ്രസ്വമായ പ്രസംഗം അദ്ദേഹം നടത്തി. തുടര്‍ന്നുള്ള പാര്‍ടികോണ്‍ഗ്രസുകളിലെല്ലാം ഈ സവിശേഷതകള്‍ നേരിട്ട് കണ്ടു. 1984ല്‍ കേന്ദ്രകമ്മിറ്റിയിലേക്ക് ക്ഷണിതാവായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍മുതല്‍ അദ്ദേഹം കമ്മിറ്റികളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരില്‍ കണ്ടു.
മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ അതിസങ്കീര്‍ണമായ സാര്‍വദേശീയ, ദേശീയപ്രശ്നങ്ങള്‍ വിലയിരുത്താനും പ്രയോഗിക്കാനുമുള്ള അസാമാന്യമായ കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ജനാധിപത്യം, മതനിരപേക്ഷത, രാജ്യത്തിന്റെ പരമാധികാരം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു. ഇക്കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. പാര്‍ടി കാഴ്ചപ്പാട് അനുസരിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്നതിനും അദ്ദേഹം മികവുകാട്ടി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ നിലവിലുള്ള പാര്‍ലമെന്ററി സംവിധാനംകൊണ്ട് കഴിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയും പരമാവധി ആശ്വാസം നല്‍കിയും ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചും ഈ രംഗത്ത് അദ്ദേഹം നേതൃപരമായി പ്രവര്‍ത്തിച്ചു. ഇതുവഴി പുതിയ ജനവിഭാഗങ്ങളെ പാര്‍ടിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും കാട്ടിത്തന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ ഇതനുസരിച്ച് നയിക്കുന്നതില്‍ അദ്ദേഹം മികവുകാട്ടി. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതില്‍ ബസു നല്ല പങ്കുവഹിച്ചു. ശത്രുവര്‍ഗത്തിലെ വൈരുധ്യം ഇതിനായി ഉപയോഗപ്പെടുത്താമെന്നും ജനങ്ങളുടെയും രാഷ്ട്രീയകക്ഷികളുടെയും ഐക്യം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. ബംഗാളില്‍ ഐക്യമുന്നണിയെ ദീര്‍ഘകാലം നയിക്കാന്‍ കഴിഞ്ഞത് ബസുവിന്റെ നേതൃപരമായ പങ്ക് കൊണ്ടുകൂടിയാണ്. ഈ കഴിവ് അംഗീകരിച്ചതുകൊണ്ടാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് മറ്റു പാര്‍ടികള്‍തന്നെ മുന്നോട്ടുവച്ചത്.
പാവപ്പെട്ടവരോടും തൊഴിലാളിവര്‍ഗത്തോടുമുള്ള കടുത്ത പക്ഷപാതിത്വം അദ്ദേഹം എന്നും മുറുകെപ്പിടിച്ചു. സമ്പന്നവര്‍ഗത്തില്‍ ജനിച്ചിട്ടും തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെ ഗുണങ്ങള്‍ അദ്ദേഹം എക്കാലത്തും കാത്തുസൂക്ഷിച്ചു. കമ്യൂണിസ്റ് യോഗ്യതകളും സ്വഭാവഗുണങ്ങളും അദ്ദേഹത്തില്‍ തിളങ്ങിനിന്നിരുന്നു. എല്ലാവരെയും അദ്ദേഹം തുല്യരായിക്കണ്ടു. കമ്മിറ്റികളില്‍ പുതുതായി എത്തുന്ന പുതിയ തലമുറയിലുള്ളവരെ വളര്‍ത്തിയെടുക്കുന്നതിലും എന്ത് അഭിപ്രായവും തുറന്നുപറയാന്‍ പ്രേരിപ്പിക്കുന്നതിലും പാര്‍ടിയിലെ മറ്റു മുതിര്‍ന്ന അംഗങ്ങളെപ്പോലെ അദ്ദേഹവും ശ്രദ്ധിച്ചിരുന്നു. ഉയര്‍ന്ന ജനാധിപത്യബോധവും തൊഴിലാളിവര്‍ഗ രാഷ്ട്രീയവും തികഞ്ഞ സംഘടനാ അച്ചടക്കവും ലാളിത്യവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു ജ്യോതിബസുവിന്റേത്.
അധ്വാനിക്കുന്നവരുടെ ആവേശം
തൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യപ്രസ്ഥാനങ്ങളുടെയും മഹാനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവുമായ ബസുവിന്റെ നിര്യാണത്തില്‍ സിഐടിയു അഗാധമായി ദുഃഖിക്കുന്നതായി പ്രസ്താവനയില്‍ അറിയിച്ചു. മര്‍ദ്ദിതരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശം പകര്‍ന്ന നേതാവായിരുന്നു ജ്യോതിബസുവെന്ന് അഖിലേന്ത്യാ കിസാന്‍സഭ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. അധ്വാനിക്കുന്ന ദശലക്ഷങ്ങള്‍ക്ക് അദ്ദേഹം ആശ്വാസം നല്‍കി. സമാനതകളില്ലാത്ത നേട്ടമാണ് കാര്‍ഷികരംഗത്ത് ബസു കൈവരിച്ചതെന്ന് സന്ദേശത്തില്‍ പറഞ്ഞു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കിയ നേതാവാണ് ജ്യോതിബസുവെന്ന് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പറഞ്ഞു. തൊഴിലാളി സമരങ്ങള്‍ക്കെതിരെ പൊലീസിനെ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച അദ്ദേഹം വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ബസുവിനെ പാവപ്പെട്ട ജനങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
രാജ്യത്തിന് നല്ലൊരു ഭരണാധികാരിയെയും രാഷ്ട്രീയനേതാവിനെയുമാണ് നഷ്ടമായതെന്ന് ഡിവൈഎഫ്ഐ. ആദര്‍ശത്തെ പ്രായോഗികതയുമായി കൂട്ടിയിണക്കിയ നേതാവായിരുന്നു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതായി ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ജീവിതംതന്നെ പോരാട്ടമാക്കിയ മനുഷ്യനാണ് ജ്യോതിബസുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് നേതാവാണ് ബസുവെന്ന് പറഞ്ഞ സിപിഐ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇടതുപക്ഷ മുന്നണിയും ഐക്യമുന്നണിയും കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്- സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.
ഞായറാഴ്‌ച, ജനുവരി 17, 2010
'മതവിശ്വാസം'
കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം സര്‍വ മതനിരപേക്ഷ പാര്‍ട്ടികളുടെയും ദൗത്യം, അതില്‍ അംഗങ്ങളായിച്ചേരുന്നവരുടെ 'മതവിശ്വാസം' ആവിഷ്‌കരിക്കാന്‍ അവസരമൊരുക്കലല്ലെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഒരു സെക്യുലര്‍ രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്ന വ്യത്യസ്ത മതവിശ്വാസികളും അങ്ങനെയല്ലാത്തവരും സ്വന്തം മതതത്ത്വങ്ങള്‍ നടപ്പിലാക്കാനല്ല, മറിച്ച് ആ പാര്‍ട്ടിയുടെ നയപരിപാടികള്‍ നടപ്പിലാക്കാനാണ് ആ പാര്‍ട്ടിയില്‍ ചേരുന്നത്.
മറ്റു സെക്യുലര്‍ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടികള്‍, വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിലധിഷ്ഠിതമായ പ്രപഞ്ചവീക്ഷണമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിന്നര്‍ഥം, അതിലംഗമാകുന്നവരെ മുഴുവന്‍, അത് മതരഹിതരാക്കുന്നു എന്നല്ല; മത-മതരഹിത അവസ്ഥയെക്കുറിച്ച് അപഗ്രഥിക്കാനും അന്വേഷിക്കാനും അവര്‍ക്കുമുമ്പില്‍ അവസരമൊരുക്കുന്നു എന്നാണ്.
അഗാധമായ സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തില്‍, വിശ്വാസിയോ അവിശ്വാസിയോ ആയി തുടരാനുള്ള സ്വാതന്ത്ര്യം ഓരോ അംഗത്തിനുമുണ്ട്. അഴിമതി, സ്വജനപക്ഷപാതം, പാര്‍ട്ടി അംഗങ്ങള്‍ക്ക് ചേരാത്തവിധത്തിലുള്ള ബിസിനസ്സ് താത്പര്യം എന്നിവയുടെ പേരില്‍ പലകാലങ്ങളിലായി പാര്‍ട്ടിയില്‍നിന്ന് പലരെയും പുറത്താക്കിയിട്ടുണ്ടെങ്കിലും, സ്വന്തം 'മതവിശ്വാസം' കൃത്യമായി 'കലര്‍പ്പില്ലാതെ' പുലര്‍ത്തിയതിന്റെ പേരില്‍, ആരെയെങ്കിലും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി അറിയില്ല.
മതത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് വീക്ഷണം, വസ്തുനിഷ്ഠ അവസ്ഥകളില്‍ വരുന്ന മാറ്റത്തിന്നനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതും അതിനാല്‍ത്തന്നെ സംവാദാത്മകവുമാണ്.
പ്രശ്‌നം സത്യത്തില്‍, മതത്തിനെതിരെയുള്ള മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തിന്റെതോ, മാര്‍ക്‌സിസത്തിനെതിരെയുള്ള മതവിമര്‍ശനത്തിന്റെതോ അല്ല, മറിച്ച് 'മതനിരപേക്ഷത'യെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ഒരു വലതുപക്ഷ അജന്‍ഡയുടേതാണ്. അതിനെ പരാജയപ്പെടുത്തണമെങ്കില്‍ മതവിശ്വാസികള്‍ എന്നോ മതരഹിതര്‍ എന്നോ ഉള്ള വ്യത്യാസം കൂടാതെ സര്‍വരും ഒന്നിച്ചുനില്‍ക്കണം.
പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയിലെ മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെപ്പറ്റിയുള്ള ഒരൊറ്റ വാക്യം മാത്രമെടുത്ത്, മതത്തോടുള്ള മാര്‍ക്‌സിസ്റ്റ് സമീപനം, മുമ്പത്തേതില്‍നിന്ന് ഇതാ മാറിയിരിക്കുന്നു എന്ന് ധൃതിപിടിച്ച് പ്രഖ്യാപിക്കുന്നതിലാണ് പലരുമിപ്പോള്‍ പുളകം കൊള്ളുന്നത്. എന്നാല്‍ തെറ്റുതിരുത്തല്‍ രേഖയിലെ പ്രസ്തുത ഭാഗം 'നേതൃത്വത്തിലുള്ള പാര്‍ട്ടി ഭാരവാഹികളുടെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും പെരുമാറ്റത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന ഭാഗത്തുനിന്നുള്ളതാണ്. മേലുദ്ധരിച്ച രേഖയിലെ വാക്യം കൃത്യമായും ഇതിനെ 'മാര്‍ഗനിര്‍ദേശങ്ങളില്‍' ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേതൃത്വത്തിലുള്ളവരെ ഉദ്ദേശിച്ച് എന്ന് കൃത്യമായും വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വിവാദവിധേയമായിക്കഴിഞ്ഞ ഒരു വാക്യം, രേഖയിലെ രണ്ടാം നമ്പറിലുള്ള ഒരുഖണ്ഡികയിലെ ഒരുവരി മാത്രമാണ്. രണ്ടാംനമ്പറില്‍ ആ വരിയടക്കമുള്ള മുഴുവന്‍ ഭാഗവും ഇന്നത്തെ പശ്ചാത്തലത്തില്‍ വായിച്ചാല്‍, ഒരുപാട് അവ്യക്തതകള്‍ അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ''നേതൃനിരയിലുള്ള പാര്‍ട്ടി ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ലളിതമായ ജീവിതശൈലി സ്വീകരിക്കണം. അവര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ചെലവേറിയ വിവാഹച്ചടങ്ങ് നടത്തിക്കൂടാ. സ്ത്രീധനം വാങ്ങിക്കരുത്. അവര്‍ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ മതാനുഷ്ഠാനങ്ങള്‍ സ്വയം ചെയ്യുകയോ അരുത്.''
ചെലവേറിയ വിവാഹച്ചടങ്ങ്, സ്ത്രീധനം തുടങ്ങി, നവോത്ഥാന മതപ്രസ്ഥാനങ്ങള്‍ വരെ എതിര്‍ക്കുന്ന ഒരാശയത്തില്‍ ഊന്നിക്കൊണ്ടാണ് അവര്‍ (നേതൃത്വത്തിലുള്ളവര്‍) വിവാഹ സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും, സ്വയം 'പുരോഹിതവേഷത്തിലോ', അല്ലെങ്കില്‍ അതിന് പിന്തുണയായോ പെരുമാറരുത് എന്ന് തെറ്റുതിരുത്തല്‍ രേഖ നിഷ്‌കര്‍ഷിക്കുന്നത്. ഇതിനെ വിശ്വാസിയായ ഒരു പാര്‍ട്ടി നേതാവ് പ്രാര്‍ഥിക്കരുത് എന്നുള്ള കല്പനയായി ചുരുക്കേണ്ട ഒരു കാര്യവുമില്ല.
മാര്‍ക്‌സിസം ഒരു മതത്തെപ്പോലും,'ഏകവചന'മായിട്ടല്ല കാണുന്നത്. അത് ഒരു മതത്തിലെ വ്യത്യസ്ത പ്രവണതകളോട് ഒരേ നിലപാടല്ല നാളിതുവരെയായും പങ്കുവെച്ചുപോന്നത്. മതഭ്രാന്തും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്ന, നിഷേധാത്മക മതമൗലിക കാഴ്ചപ്പാടിനോടും സാമ്രാജ്യത്വ വിരുദ്ധ നിലപാട് പരിമിതികളോടെയാണെങ്കിലും പങ്കുവെക്കുന്ന മൗലികവാദത്തോടുപോലും അതിന് ഒരേ സമീപനം സ്വീകരിക്കാന്‍ കഴിയില്ല. തെങ്ങിനും കഴുങ്ങിനും ഒരേ തളപ്പെന്ന തത്ത്വം, മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മാത്രമല്ല ആര്‍ക്കും സ്വീകാര്യമാവുകയില്ല. ഏതു മതം എന്ന ചോദ്യത്തേക്കാള്‍ ഇന്നു പ്രസക്തം ഒരുപ്രത്യേക മതത്തിലെതന്നെ ഏതു പ്രവണതയെക്കുറിച്ചാണ് നിങ്ങള്‍ അപഗ്രഥനം നിര്‍വഹിക്കുന്നതെന്നുള്ളതാണ്. വിശകലന സൗകര്യത്തിനുവേണ്ടി ചുരുങ്ങിയത് ഏത് മതത്തെയും എട്ട് വിഭാഗങ്ങളായി വേര്‍തിരിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.
മതാത്മകമതം, സാമ്പ്രദായികമതം, നവോത്ഥാനമതം, പുനരുത്ഥാനമതം, വ്യക്തിഗതമതം, കമ്പോളമതം, വിമോചനദൈവശാസ്ത്രമതം, മതരഹിതമതം എന്നിങ്ങനെ. ഇവയോരോന്നിലും ഉപവിഭാഗങ്ങള്‍ ഉണ്ടെന്നും എട്ടിന് ഒരു മാന്ത്രികവിശുദ്ധിയുമില്ലെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് മതത്തെ ഇവ്വിധം വിഭജിക്കുന്നത്. ഇതില്‍ തെറ്റുതിരുത്തല്‍ രേഖ പ്രധാനമായും ലക്ഷ്യംവെക്കുന്നത്, അനുഷ്ഠാനങ്ങളെ പെരുപ്പിക്കുന്ന കമ്പോള പുനരുത്ഥാന മതങ്ങള്‍ക്കെതിരെയാണ്. പല ഘട്ടങ്ങളിലായി 'മതത്തെക്കുറിച്ച്' പാര്‍ട്ടി വ്യക്തമാക്കിയ നിലപാടുകളിലെ 'തുടര്‍ച്ചയില്‍വെച്ചാണ്', മതാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള രേഖയിലെ പരാമര്‍ശത്തെ അപഗ്രഥിക്കേണ്ടത്.
കെ.ഇ.എന്‍.
വ്യാഴാഴ്‌ച, ജനുവരി 14, 2010
തെറ്റുതിരുത്തല്‍ പ്രക്രിയയും മതവും
മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ പാര്‍ടിയാണ് സിപിഐ എം. മാര്‍ക്സിസം ഭൌതികവാദപരമായ തത്വചിന്തയാണ്, മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം 18-ാം നൂറ്റാണ്ടിലെ പ്രബുദ്ധരായ ചിന്തകരുടെ കാഴ്ചപ്പാടില്‍ വേരൂന്നിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മതത്തെ സ്വകാര്യകാര്യമായി ഭരണകൂടം പരിഗണിക്കണമെന്ന് മാര്‍ക്സിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഭരണകൂടവും മതവും തമ്മില്‍ അതിര്‍വരമ്പ് ഉണ്ടാകണം.
മാര്‍ക്സിസ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരുമതത്തിലും വിശ്വസിക്കുന്നില്ല. പക്ഷേ, മാര്‍ക്സിസ്റ്റുകാര്‍ മതത്തിന്റെ ഉത്ഭവവും സമൂഹത്തില്‍ അത് വഹിക്കുന്ന പങ്കും മനസ്സിലാക്കുന്നു. മാര്‍ക്സ് പറഞ്ഞതുപോലെ, "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ''. അതുകൊണ്ട് മാര്‍ക്സിസം സ്വാഭാവികമായിത്തന്നെ മതത്തിന് എതിരല്ല. മതത്തെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ നെടുവീര്‍പ്പ് ആക്കിമാറ്റുന്ന സാമൂഹ്യസാഹചര്യമാണ് അതിന്റെ ശത്രു.
മതത്തെയും നിരീശ്വരവാദകാഴ്ചപ്പാടിനെയും സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം അവതരിപ്പിക്കവെ ലെനിന്‍ സ്വയം ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചു:
"'ഇങ്ങനെയാണെങ്കില്‍, എന്തുകൊണ്ട് നമ്മുടെ പരിപാടിയില്‍ നാം നിരീശ്വരവാദികളാണെന്നു പ്രഖ്യാപിക്കുന്നില്ല? ക്രൈസ്തവരും ദൈവത്തില്‍ വിശ്വസിക്കുന്ന മറ്റുള്ളവരും പാര്‍ടിയില്‍ ചേരുന്നത് എന്തുകൊണ്ട് വിലക്കുന്നില്ല?''
ലെനിന്‍ ഇതിനുള്ള വിശദീകരണം നല്‍കിയത് ഇപ്രകാരമാണ്,
"മാര്‍ക്സിസ്റുകാര്‍ മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത് വര്‍ഗസമരത്തിലെ മൂര്‍ത്തമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. തൊഴിലാളിവര്‍ഗപാര്‍ടി മുന്‍ഗണന നല്‍കേണ്ടത് മതവിശ്വാസികളാണോ അല്ലാത്തവരാണോ എന്നു നോക്കാതെ എല്ലാ തൊഴിലാളികളെയും മുതലാളിത്തക്രമത്തിനെതിരായ വര്‍ഗസമരത്തില്‍ അണിനിര്‍ത്താന്‍ സംഘടിപ്പിക്കുന്നതിലാണ്.“
ലെനിന്‍ ചൂണ്ടിക്കാട്ടുന്നു:
"ഭൂമിയില്‍ സ്വര്‍ഗം സൃഷ്ടിക്കാന്‍ മര്‍ദിതജനവിഭാഗങ്ങള്‍ നടത്തുന്ന വിപ്ളവകരമായ പോരാട്ടത്തിലുള്ള ഐക്യമാണ് സ്വര്‍ഗത്തെക്കുറിച്ച് തൊഴിലാളിവര്‍ഗത്തിനുള്ള അഭിപ്രായ ഐക്യത്തിനേക്കാള്‍ നമുക്ക് പ്രധാനം''.
അതുകൊണ്ട് സിപിഐ എം ഭൌതികവാദ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ മതവിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നതിനെ തടയുന്നില്ല. പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പാര്‍ടിസംഘടനാ ഘടകത്തില്‍ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ് പാര്‍ടി അംഗത്വത്തിനുള്ള നിബന്ധന.
ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സിപിഐ എം എതിര്‍ക്കുന്നത് മതത്തെയല്ല, മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീയതയെയാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി നിരന്തരം വാദിക്കുന്ന പാര്‍ടിയാണ് സിപിഐ എം.
സിപിഐ എം അംഗങ്ങള്‍ക്കിടയില്‍ മതവിശ്വാസികളായ ചിലരുണ്ട്. അവര്‍ തൊഴിലാളിവര്‍ഗത്തിലും കര്‍ഷകരിലും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരാണ്. അവരില്‍ ചിലര്‍ ക്ഷേത്രത്തിലും മോസ്കിലും പള്ളിയിലും ആരാധനയ്ക്കു പോകുന്നു. അവര്‍, ഡോ. മനോജ് പറഞ്ഞതുപോലെത്തന്നെ, സ്വന്തം മതവിശ്വാസത്തെ ദരിദ്രര്‍ക്കും അധഃസ്ഥിതര്‍ക്കുമൊപ്പമുള്ള പ്രവര്‍ത്തനവുമായി കൂട്ടിയോജിപ്പിക്കുന്നു.
പാവപ്പെട്ടവരുടെ ഉന്നമനത്തിനായി, പ്രത്യേകിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി വിശ്വാസികളുമായും മതനേതാക്കളുമായും കൈകോര്‍ക്കാന്‍ സിപിഐ എമ്മിനു മടിയില്ല. കേരളത്തില്‍ത്തന്നെ ഇത്തരം സഹകരണത്തിന്റെ ദീര്‍ഘമായ ചരിത്രമുണ്ട്. മാര്‍ക്സിസ്റ്റ്-ക്രൈസ്തവ സഹകരണത്തെക്കുറിച്ച് ഇ എം എസ് എഴുതിയിട്ടുണ്ട്, സഭയുടെ ചില നേതാക്കളുമായി അദ്ദേഹം സംവാദം നടത്തിയിട്ടുമുണ്ട്. ഇത്രയും പറഞ്ഞതില്‍നിന്ന് ഇപ്പോഴത്തെ പ്രശ്നം മതത്തെക്കുറിച്ചുള്ള സിപിഐ എം നിലപാടും വിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നതുമല്ലെന്ന് വ്യക്തം. പാര്‍ടി ഏറ്റെടുത്തിരിക്കുന്ന തെറ്റുതിരുത്തല്‍ പ്രക്രിയയാണ് കാര്യം.
വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍ ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു. മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.
കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയില്‍ മതപരമായ പ്രവര്‍ത്തനത്തിന്റെ രണ്ടു വശം പരാമര്‍ശിക്കുന്നു.
കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്കു നിരക്കാത്ത സാമൂഹ്യവും ജാതീയവും മതപരവുമായ ആചാരങ്ങള്‍ വെടിയുന്നതിലേക്ക് പാര്‍ടി അംഗങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്നതാണ് രേഖയിലെ മാര്‍ഗനിര്‍ദേശങ്ങളിലൊന്ന്. മതവിശ്വാസമോ ആചാരമോ ഉപേക്ഷിക്കാന്‍ പാര്‍ടി അംഗങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നാല്‍, കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത, അയിത്തമോ വിധവാവിവാഹം തടയല്‍പോലുള്ള സ്ത്രീവിവേചനപരമായ നടപടികളോ മതാചാരങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയ്ക്കെതിരായ നിലപാട് എടുക്കാന്‍ പാര്‍ടി അംഗങ്ങള്‍ ബാധ്യസ്ഥരാണ്. ജാതി, ലിംഗം, സാമൂഹ്യപദവി എന്നിവയുടെ പേരിലുള്ള സാമൂഹ്യ വിവേചനത്തിലേക്ക് നയിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വച്ചുപുലര്‍ത്താന്‍ പാടില്ല എന്നാണ് പാര്‍ടി അംഗങ്ങള്‍ക്ക് തെറ്റുതിരുത്തല്‍രേഖയില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
രണ്ടാമത്തേത്, പ്രമുഖരായ പാര്‍ടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും ബാധകമായതാണ്. അവരുടെ കുടുംബാംഗങ്ങളുടെ വിവാഹം ആര്‍ഭാടത്തോടെ നടത്തരുതെന്നും സ്ത്രീധനസമ്പ്രദായം ഉപേക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്നും വ്യക്തിപരമായി മതാചാരങ്ങള്‍ നടത്തരുതെന്നും അവരോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന- ജില്ലാ കമ്മിറ്റി അഗങ്ങള്‍, സോണല്‍- ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെപ്പോലുള്ള പ്രമുഖരായ പ്രവര്‍ത്തകര്‍ വ്യക്തി-സാമൂഹ്യ ജീവിതത്തില്‍ പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നു പ്രതീക്ഷിക്കുന്നു. അവര്‍ മതചടങ്ങുകള്‍ സംഘടിപ്പിക്കുകയോ വ്യക്തിപരമായി അവ നടത്തുകയോ ചെയ്യരുത്. അവര്‍ക്ക് മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന മതപരമായ ചടങ്ങുകളുള്ള സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കാമെന്നതു വേറെ കാര്യം; പ്രത്യേകിച്ച് എംഎല്‍എ, പഞ്ചായത്ത് അംഗം എന്നിവരെപ്പോലുള്ളവര്‍ക്ക്. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ക്ക് പരസ്യമായി ഒന്നു പറയാനും വ്യക്തിപരമായി മറിച്ച് പ്രവര്‍ത്തിക്കാനും കഴിയില്ല.
ചുരുക്കത്തില്‍, മതവിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നത് കമ്യൂണിസ്റ്റ് പാര്‍ടി തടയുന്നില്ല. അവര്‍ സ്വന്തം വിശ്വാസത്തില്‍ തുടരുമ്പോള്‍ത്തന്നെ മതനിരപേക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഭരണകൂടത്തിന്റെ കാര്യങ്ങളില്‍ മതം നുഴഞ്ഞുകയറുന്നത് തടയുകയും ചെയ്യണം.
കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളെ കമ്യൂണിസ്റ്റ് മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നതിനാണ് തെറ്റുതിരുത്തല്‍ രേഖ തയ്യാറാക്കിയത്. പ്രമുഖരായ പ്രവര്‍ത്തകരുടെ കാര്യത്തില്‍ അവര്‍ പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും മാര്‍ക്സിസ്റുകളായി ജീവിക്കണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു.
പ്രമുഖരായ നേതാക്കളുടെ കാര്യത്തില്‍ സിപിഐ എം മാര്‍ഗനിര്‍ദേശം ഭരണഘടനാവിരുദ്ധമാണെന്ന് ഡോ. മനോജ് പ്രസ്താവിച്ചത് തീര്‍ത്തും തെറ്റാണ്. ഓരോ പൌരനും തന്റെ മതവിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന മതനിരപേക്ഷരാജ്യമാണ് ഭരണഘടനയില്‍ വിഭാവന ചെയ്തിട്ടുള്ളത്. മതമില്ലാതെ ജീവിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നു. പാര്‍ടിയുടെ തത്വങ്ങളോട് യോജിപ്പുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചേരാന്‍ കഴിയുന്ന സംഘടനയാണ് സിപിഐ എം
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം 2010 ജനുവരി 14
ബുധനാഴ്‌ച, ജനുവരി 13, 2010
പ്രതീക്ഷകളോടെ.........!
kz-]v-\-§Ä- Im-W-Ww-þ-\-ñ- kz-]v-\-§Ä,-- a-t\m-l-c-am-b- \m-sf-I-fp-sS- kz-]v-\-§Ä.- A-h-bn-se-ñmw- \n-d-tb-ï-Xv- \-ò-I-fpw...-\n-[n-tX-Sn- \-S-¡p-ó- a-\p-jyÀ- F-hn-sS-bp-ap-ïm-hpw.- A-hÀ- tX-Sn-t¯-Sn- \-S-tóm-s«-!- \-ap-¡v- Np-äp-ap-Å- h-gn-I-sfm-s¡- ]-c-kv-]-c-_-Ôn-Xw,- F-hn-sS-¡q-Sn- t]m-bm-epw- H-cn-S-s¯-¯p-ó- A-Ûp-X-¸m-X-IÄ...- A-t¸mÄ-¸n-só- A-Xn-eq-sS- bm-{X- sN-¿p-ó- a-\p-jy-cpw- H-óp-X-só-bm-Im-sX- h-¿-tñm...- \-ap-¡v- ]-c-kv-]-cw- kv-t\-ln-¡m-\pw- Iq-«p-Iq-Sm-\pw- ]-¦p-h-bv-¡m-\pw A-t\ym-\yw- I-cp-X-tem-sS- Im-¡m-\pw- I-®p-\o-scm-¸m-\p-sam-s¡-b-sñ-¦nð- ]n-só-´n-\v- `q-an-bn-sem-cp- Po-hn-Xw....-?-
{]-Xo-£-IÄ- ssI-hn-S-cp-Xv- kp-lr-t¯,- C-ó-se-I-fn-eq-sS- C-ón-se-¯n- \m-tf-¡v- \o-§p-t¼mÄ- a-cp-`q-an-I-sf- ]q-¦m-h-\-am-¡p-ó-Xv- a-\p-jy-\-ò-bn-ep-Å- hn-izm-kw- am-{Xw.
-F-{X- s]-s«-óm-Wv- Im--ep-IÄ-¡v- I-cp-¯p-- In-«p-ó-Xv,- F-{X- s]-s«-óm-Wv- a-\-Ênð- DuÀ-Pw- \n-d-bp-ó-Xv....- H-ä-bv-¡v- Xm-ïm-\p-Å-X-ñ- Po-hn-X-h-gn-IÄ...- H-cp- N-c-Sv,- A-Zr-iy-am-b- B- N-c-Sn-\v- t]-cv- am-\-hn-IX-sb-óp-am-Imw.- B- N-c-Sn-\v- C-ópw- {]-k-àn-bp-ïv- F-óp-- I-cp-Xp-ó-h-cm-Wv- Cu- `q-an-sb- C-{X-tað- a-t\m-l-cn-bm-¡p-ó-Xv...- A-h-cm-Wv- C-hn-sS- kzÀ-K-§Ä- N-a-¨p-ïm-¡p-ó-Xv....-
B-cm-sW-gp-Xn-b-Xv- "-`-b-an-ñm-¯-h-t\- hn-P-bn-bm-hq-sh-óv-',- A-[zm-\n-¡p-ó-h-t\- k-½m-\w- In-«q-sh-óv,- kv-t\-l-sa-s´-ó-dn-ª-h-t\- k-am-[m-\n-¡m-\m-hq-sh-óv.- G-Xm-bm-epw- J-eoð-- Pn-{_m-s\- a-d-¡p-I- h-¿.-
"-A-f-hn-ñm-¯-Xpw- A-f-¡m-\m-hm-¯-Xp-am-b- Im-e-s¯- \o- A-f-¡pw,- C-ó-se- C-ón-sâ- HmÀ-a- am-{Xw,- \m-sf- C-ón-sâ- kz-]v-\-am-Wv.- kv-t\-ln-¡pm-\p-Å- A-]-cn-ta-b-am-b- i-àn- \n-§-fp-sS- Po-h-k-¯-¡p-Ånð- Ip-Sp-§n-¡n-S-¡p-óp-sh-óv- B-cm-W-dn-bm-¯-Xv- ?- A-sX,-- Im-ew- Im-¯n-cn-¡p-ó-Xv- a-\p-jy-\-ò-IÄ-¡p-th-ïn-bm-Wv.- I-W-¡p-]p-kv-X-I-¯m-fn-se- A-¡-§-fnð-\n-óv- I-\n-hn-sâ- I-cp-X-en-sâ- Im-cp-Wy-¯n-sâ- A-£-c-¡q-«-§-fn-te-¡v- Im-e-s¯- \-bn-¡p-ó-hÀ-¡v- kz-kv-Xn....- B- kz-kv-Xn-bn-em-Wv- am-\-h-cm-in-bp-sS- `m-hn.-
Po-hn-X-¡-W¡p-]p-kv-X-Iw- þ- \n-b-X-am-sbm-cp- hy-h-Ø-bn-ñm-¯-Xv- A-Xn-sâ- K-Xn-tI-Sv...- kv-t\-l-¯n-sâ- tIm-cn-s¨m-cn-¨n-enð- \-\p-¯- a-g-t]m-se- A-cn-¨n-d-§p-ó- _-Ô-§Ä....- F-´m-Wv- i-cn,- F-´m-Wv- sX-sä-óv- A-¼-c-óp-t]m-Ip-ó-Xv- lr-Z-b-¯n-\v- Im-Tn-\y-an-ñm-¯-Xn-\m-em-tWm.- F-ñm- _-Ô-§-fp-sS-bpw- `m-Þw- t]-dn- \-S-óp-\o-§p-ó-Xv- Po-hn-X-¯n-te-¡p-X-só.- a-\p-jy-\m-bn- C-t¸m-gpw- \n-e-\nð--¡m-\m-hpw- F-óv- D-d-¸p-X-cp-ó- a-cp-¸-¨-IÄ- D-ïm-hp-sa-ó- hn-izm-k-am-Wv- bm-{X-bv-¡v- t{]-c-W...-
kzmÀ-Y-X-bp-sS- I-cn-¼p-I-s¡-«nð- izm-kw-ap-«p-ó-Xv- tIm-¸-³ tl-K-\nð-\n-óp- a-S-§p-ó-hÀ-¡v- am-{X-a-ñ..- hn-ip-²- ]p-kv-X-I-§-sf- ]n-Sn-¨m-W-bn-Sp-ó-h-cpw- kw-{I-an-¸n-¡p-ó-Xv- ar-Ko-b-X-bp-sS- Ip-Sn-e-Im-e-Nn-´-IÄ...- A-¸p-d-s¯- ho-«n-se- kp-lr-¯n-\pw- kz-´w- Xmð-¸-cyw- am-{X-am-Wv- {]-[m-\w....-
\m-W-b-¯p-«p-IÄ-¡p-- am-{Xw- {`-an-¸n-¡m-\m-hp-ó- ]m-hw- a-\p-jyÀ-þ- am-¸v- \ð-Ip-ó-Xv- ]q-¡-fpw- sN-Sn-I-fpw ]q-¼m-ä-I-fpw Xp-¼n-I-fpw,- {]-]-ôm-am-sI-¯-só-bp-am-Wv...- \-ap-¡pw- B- h-gn-X-só- sX-c-sª-Sp-¡mw.- {]-Xo-£-I-fp-sS- Nn-d-In-te-dn- ap-tóm-t«-¡v- þ-
h-gn- hn-P-\-a-ñ,- ]-e-bn-S-¯m-bn- ]-e-cpw- Im-¯p-\nð-¡p-óp-ïv...- {]-Xo-£-bm-Wv- Po-hn-X-¯n-sâ- c-k-X-{´w.- ]p-Xn-b- ]p-e-cn-IÄ-¡v- Xp-Sp-¸p-- Iq-Sp-sa-óv- a-\-Êv- F-gp-Xn-¡q-«p-óp.- I-S-óp-t]m-ó- h-gn-I-fn-epw- H-cp-]m-Sv- B-izm-k-hpw- Xr-]v-Xn-bpw- _m-¡n-bp-ïv- þ- G-Xp- sIm-Sp-¦m-än-epw- X-I-cm-sX- ]n-Sn-¨p-\nÀ-¯n-b- _-e-ap-Å- Xq-Wp-IÄ- kv-t\-lwsIm-ïv- D-ïm-¡n-b-h-bm-bn-cp-óp- F-óv- Xn-cn-¨-dn-ª-Xv- H-tóm- c-tïm- h-«-a-ñ-tñm...- BÀ-¡m-Wv- ]-Ww-sIm-ïpw- ]-Z-hn-sIm-ïpw- kv-t\-lw- hm-§m-³ I-gn-ªn-«p-Å-Xv- ?- A-{I-aw-sIm-ïpw- ]-I-sIm-ïpw- hn-tZz-jw-sIm-ïpw- B-cm-Wv- k-am-[m-\w- t\-Sn-bn-«p-Å-Xv....-?- kzmÀ-Y-X- B-sc-bm-Wv- k-½m-\n-X-\m-¡n-b-Xv-?-
\-ap-¡v- ]-ï-s¯-t¸m-se- ]p-Xp-hÀ-j-kz-]v-\-§Ä- Im-Wmw,- Hm-tcm- ]p-Xn-b- hÀ-j-¯n-ep-sa-ó-t]m-se- Xo-cp-am-\-§-sf-Sp-¡mw- þ- U-b-dn-¯m-fnð- h-Sn-shm-¯- A-£-c-¯nð- Ip-dn-¨n-Smw....-
"-"-\-½-sfm-s¡- a-\p-jy-cm-Wv,- \-½-fn-sem-s¡- \-ò- \n-d-ªn-cn-¡p-óp...- \-ap-¡v- kv-t\-ln-¡m-\pw- kv-t\-ln-¡-s¸-Sm-\pw- AÀ-l-X-bpw- I-gn-hp-ap-ïv....- \-ap-¡p-Å-Xv- \-ñ- \m-sf-IÄ- am-{Xw...'മാധ്യമങ്ങള്‍ ഇന്ത്യയില്‍....
Sm-ä,- Aw-_m-\n,- Ym-¸À,- tam-Uo-kv,- _nÀ-f- Xp-S-§n-b- Ip-¯-I-¡p-Spw-_-§Ä-s¡-ñmw- C-óv- am-[y-a- km-{am-Py-§-fp-ap-ïv.- sk-ñp-emÀ- t^m-¬- amÀ-¡-änð- I-gn-ª- ]-¯p-hÀ-j-¡m-e-s¯- N-cn-{Xw- kw-tbm-P-\-¯n-sâ-bpw- sh-«n-¸n-Sn-¯-¯n-sâ-bp-am-Wv.- 1990I-fnð- C-âÀ-s\-äv- kÀ-ho-kv- s{]m-ssh-UÀ- sse-k-³kn-\v- 437t]À- A-t]-£n-¨n-cp-óp.- 2000 Un-kw-_À- B-b-t¸m-tg-bv-¡pw- A-h-cnð- 75 t]-tc- A-h-ti-jn-¨p-f-fq.- A-ôp-hÀ-jw- ]n-ón-«-t¸mÄ- A-Xv- A-ôm-bn- ho-ïpw- Np-cp-§n.-
tI-_nÄ- Sn-hn-bn-epw- tI-{µo-I-c-Ww- h-f-sc- {]-I-S-am-Wv.- C-ón-t¸mÄ- A-ôp-t]À-¡m-Wv- ta-[m-hn-¯w-:- ko- Sn-hn-bp-sS- kn-än- tI-_nÄ,- ln-µp-P-bp-sS- C-³U-kv- C-âv- ao-Un-b,- c-tl-P-bp-sS- lm-¯v-th- tI-_nÄ-kv,- k-¬- Sn-hn-bp-sS- kp-aw-K-en- tI-_nÄ,- lÀ-jv- tKm-sb-¦-bp-sS- BÀ-]n-Pn- F-ón-h-bm-W-h.-
8500 tIm-Sn- cq-]-bp-sS- ]-c-ky-amÀ-¡-äv- Aw-_m-\n-bp-sS- ap-{Zm- I-½yq-Wn-t¡-j-³kv,- ln-µp-Øm-³ tXmw-k-¬- A-tkm-jn-tb-äv-kv,- a-¡-³ þ- F-dn-Iv-k-¬,- H-Knð-hn- B-âv- am-t¯-gv-kv,- dn-Un-^yq-j-³ F-ón-h-bp-sS- \n-b-{´-W-¯n-em-Wv.- hn-tZ-i- ]-c-ky- G-P-³kn-IÄ- C-´y-³ hn-]-Wn-bn-te-bv-¡v- I-S-óp- I-gn-ªp.-
sXm-®q-dp-I-fp-sS- a-[y-¯n-em-Wv- aÀ-tUm-¡n-sâ- B-tKm-f- Ip-¯-I- C-´y-bnð- cw-K-{]-th-i-\w- sN-bv-X-Xv.- 150 hÀ-jw- ]-g-¡-ap-Å ssSw-kv- Hm-^v- C-´y-bp-sS- {Kq-¸n-sâ- sXm-«-Sp-¯v- aÀ-tUm-¡v- F-¯n-¡-gn-ªp.- ‘-F-³.-Un.- Sn-hn-’-bp-sS- k-lm-b-t¯m-sS- ÌmÀ- Sn.-hn- \yq-kv- cw-K-t¯-¡pw- I-S-óp- I-gn-ªp.- aÀ-tUm-¡n-sâ- ÌmÀ- \yq-kv- A-ho-Iv- kÀ-¡mÀ- \yq-kv- t]-¸À- {Kq-¸p-am-bn- Iq-«p-tNÀ-ón-«p-ïv.- kv-s]-bn-kv- sS-en-hn-j-sâ- Un.-Sn.-F-¨n-\v- Sm-äm-bp-sS- 20 i-X-am-\w- sj-b-dp-ïv.- c-tl-Pm-kn-\v- Fw.-F-kv.-H- (lm-¯v-sh-bv-kn-\v)- 26 i-X-am-\w- ]-¦m-fn-¯-ap-ïv.- Ìoð- Ip-¯-I- an-¯-en-\v- aÀ-tUm-¡n-sâ- td-Un-tbm-bnð- 20 i-X-am-\-¯n-sâ- ]-¦m-fn-¯-ap-ïv.- ^n-enw- Un-hn-j-\nð- tKm-b-¦-bp-am-bn-«m-Wv- Iq-«v.- C-§-s\- C-´y-³ Ip-¯-I-I-fp-am-bn- Iq-«p-Iq-Sn-s¡m-ïm-Wv- C-´y-³ I-t¼m-fw- ]n-Sn-¡p-ó-Xn-\v- I-¨-sI-«n- C-d-§n-bn-«p-Å-Xv.-tIm-¬-¥m-a-td-j-³ {]-h-W-X-I-fpw- C-´y-bnð- {]-I-S-am-Wv.- ‘-k-¬- Sn.-hn-’-¡v- Zn-\-]-{Xw,- Un.-Sn.-F-¨v,- tI-_nÄ,- td-Un-tbm,- am-K-kn-³ ta-J-e-I-fnð- I-¼-\n-I-fp-ïv. ko- Sn.-hn,-ÌmÀ- Sn.-hn.- F-ón-h-bpw- ]-{X,- ^n-enw- ta-J-e-I-fn-te-¡v- I-S-ón-«p-ïv.- Cu-\m-Sv,- Zn-\-X´n-’-Xp-S-§n-b- ]-{X-§Ä- sS-en-hn-j-³,- tI-_nÄ,- am-kn-I- Xp-S-§n-b- ta-J-e-I-fnð- {]-hÀ-¯n-¡p-óp.- ‘-Cu-\m-Sv-’- {]-ap-J- ^n-enw- \nÀ-½m-Xm-¡Ä- Iq-Sn-bm-Wv.- C-Xp-t]m-se- ssh-hn-[y-hð-¡-c-Ww- {]-ap-J- am-[y-a-Øm-]-\-§-fp-sS- ap-J-ap-{Z-bm-bn-«p-ïv.-
]-{X-§Ä- tI-c-f-¯nð-
tI-c-f-¯nð- _-lp-P-\-am-[y-a-§-fp-sS- Xp-S-¡w- ]-s¯m-¼-Xmw- \q-äm-ïn-sâ- A-h-km-\-t¯m-sS-bm-Wv.- A-hn-sS- \n-óv- C-t§m-«p-f-f- N-cn-{Xw- t\m-¡n-bmð- am-[y-a-§-fp-sS- hm-Wn-Py-h-Xv-I-c-W-hpw- D-f-f-S-¡-hpw- X-½n-ep-f-f- _-Ô-¯n-sâ- \m-gn-I-¡-ñp-IÄ- Im-Wmw.- C-cp-]-Xmw- \q-äm-ïn-sâ- B-Zy- ]-Ip-Xn-bn-em-Wv- C-óp- \mw- A-dn-bp-ó- ]-{X-§-fpw- am-kn-I-I-fpw- cq-]w- sIm-ï-Xv.- A-óv- ]-{X-{]-hÀ-¯-\w- em-t`-Ñ-tbm-sS- B-bn-cp-ón-ñ.- Nn-e- km-aq-ly- cm-jv-{So-b- e-£y-§Ä-¡p- th-ïn-bm-bn-cp-óp.- kzm-X-{´y- k-a-c-¯n-sâ- `m-K-am-bn-«m-Wv- am-Xr-`q-an- cq-]w- sIm-ï-Xv.- tZ-im-`n-am-\n- t]m-ep-f-f-h- C-S-Xp-]-£- {]-hÀ-¯-\-¯n-sâ- `m-K-am-bn- D-bÀ-óp-h-óp.- tI-c-f- Iu-ap-Zn,- Zo-]n-I- t]m-ep-f-f-h- km-aq-ly- ]-cn-jv-I-c-W- {]-hÀ-¯-\-§-fp-sS- ]-Ým-¯-e-¯n-em-Wv- D-ïm-b-Xv.-
F-ómð- em-`-s¯-¡m-fp-]-cn- a-e-bm-f- km-ln-Xy- t]m-j-Ww,- tÌ-äv- tIm-¬-{K-kv- cm-jv-{So-bw,- \n-hÀ-¯-\- {]-t£m-`w,- Xn-cp-hn-Xmw-Iq-dn-se- km-aq-ly- ]-cn-jv-I-c-W- {]-hÀ-¯-\-§Ä- F-ón-h-sbm-s¡-bm-bn- a-t\m-c-a-bv-¡v- k-Po-h-am-b- _-Ô-ap-ïm-bn-cp-óp- F-ó-Xv- \n-kv-XÀ-¡-am-Wv.- tI-h-e- hm-Wn-Py-h-Xv-I-c-W-¯n-eq-sS-bpw- s{]m-^-j-W-en-k-¯n-eq-sS-bpw- am-{X-a-ñ- a-t\m-c-a- h-fÀ-ó-Xv- F-óv- Np-cp-¡w.-
1923\m-Wv- am-Xr-`q-an- Xp-S-§p-ó-Xv.- tZ-io-b- {]-t£m-`-Im-cn-I-fp-sS- ap-J-]-{X-am-bm-Wv- ]-{X-¯n-sâ- Xp-S-¡w.- kzm-X-{´y-k-a-c- tk-\m-\n-bm-b- sI- ]n- tI-i-h-ta-t\m-³ B-Wv- B-Zy- ]-{Xm-[n-]À.- H-cp-e-£w- cq-]- aq-e-[-\-¯nð- A-ôp-cq-]-bp-sS- 20000 Hm-l-cn-IÄ- hn-äm-Wv- am-Xr-`q-an- {]n-ânw-Kv- B-âv- ]-»n-jnw-Kv- I-¼-\n- {]-hÀ-¯-\-am-cw-`n-¨-Xv.- F-ómð- ]-Xn--\-¿m-bn-cw- cq-]- am-{X-ta- ]n-cn-¡m-\m-bp-f-fq.- C-§-s\- F-fn-b- Xp-S-¡-am-bn-cp-óp- am-Xr-`q-an-bp-tS-Xv.- Xp-S-¡-¯nð- am-Xr-`q-an- \-jv-S-¯n-em-bn-cp-óp.- tIm-¬-{K-kv- ^-ïnð- \n-óv- ]-Ww- \ð-In- am-Xr-`q-an- A-S-¨p- t]m-Im-sX- t\m-t¡-ïn- h-ó- N-cn-{Xw- t]m-ep-ap-ïv.- ]n-óo-Sv- am-Xr-`q-an-bpw- ap-X-em-fn-¯-h-Xv-I-c-W-¯n-\v- hn-t[-b-am-bn.- tIm-¬-{K-kn-sâ- A-\u-]-Nm-cn-I- ap-J-]-{Xw- F-ó- \n-e-]m-Sv- am-dn.- A-¯-c-¡m-cp-sS- t\-Xr-Xz-¯n-\p- ]-I-cw- {Sm-³kv-t]mÀ-«v- hy-h-km-bn-I-fm-b- sI-Sn-kn- {Kq-¸n-sâ-bpw- tXm-«w- D-S-a-bm-b- ho-tc-{µ-Ip-am-dn-sâ-bpw- ssI-I-fn-te--¡v- ]-{X-sa-¯n.- tZ-io-b- {]-Øm-\-¯n-sâ- aq-ey-§-fn-e-ñ- ]-{X-¯n-sâ- am-t\-Pnw-Kv- U-b-d-Iv-SÀ- ho-tc-{µ-Ip-am-dn-sâ- ]-c-ky-hpw- c-l-ky-hp-am-b- cm-jv-{So-b- A-`n-em-j-§Ä-s¡m-¯m-Wv- Cu- \q-äm-ïn-sâ- B-Zy-]Xn-äm-ïnð- am-Xr-`q-an- \n-e-]m-sS-Sp-¡p-ó-Xv.- F-ómð- c-ïp- ]-Xn-äm-ïp- ap-¼v- am-Xr-`q-an-bp-sS- D-S-a-Ø-Xm-am-äw- tI-c-f-¯nð- Im-cy-am-b- NÀ-¨m-hn-j-b-am-bn-cp-óp.- 420 Hm-l-cn-IÄ- \m-e-¸m-«v- Ip-Spw-_-¯nð- \n-óv- ssSw-kv- Hm-^v- C-´y- D-S-a-Ø-cm-b- s_-ó-äv- tImÄ-am-³ B-âv- I-¼-\n- hm-§n-b-Xv- h-³tIm-em-l-e-§Ä-¡v- h-gn-sh-¨n-cp-óp.- \yq-\-]-£- Hm-l-cn-IÄ- ssI-am-dn-bn-«p- t]m-epw- A-Xv- tI-c-f-¯n-sâ- sam-¯w- {]-iv-\-am-bn- am-dn.- a-e-bm-f- am-[y-a- cw-K-¯v- Np-h-Sp-d-¸n-¡m-\p-f-f- tam-lw- P-bn-³ k-tlm-Z-c-òmÀ D-t]-£n-¨--t¸mÄ- am-{X-am-Wv- \-½p-sS- kmw-kv-Im-cn-I- cw-Kw- im-´-am-b-Xv.-
B-Zy-Im-e-s¯- a-e-bm-f- ]-{X-¯n-sâ- D-¯-a- am-Xr-I- kz-tZ-im-`n-am-\n- cm-a-Ir-jv-W- ]n-f-f-bm-Wv.- km-aq-ly- ]-cn-jv-I-c-W-¯n-\pw- tZ-io-b- kzm-X-{´y- k-a-c-¯n-\pw- a-äpw- th-ïn- Xq-en-I-sb- ]-S-hm-fm-¡p-I-bm-bn-cp-óp- A-ó-s¯- ]-{X-{]-hÀ-¯-I-cp-sS- Zu-Xyw.- F-ómð- C-óv- A-Sn-Øm-\- {]-tNm-Z-\w- D-S-a-Ø-sâ- em-`-am-Wv.- a-e-bm-f- ]-{X-§-fp-sS- D-S-a-Ø-X,- Cu- hm-Wn-Py- \n-£n-]v-X- Xmð-]-cy-§-fp-sS- cm-jv-{So-b- ]-S-hm-fp-I-fm-bn-«pw- ]-{X-§Ä- am-dn-bn-«p-ïv.-
a-e-bm-f- Zr-iy-am-[y-a-§Ä-
sS-en-hn-j-³ Nm-\-ep-IÄ- i-à-am-b-tXm-sS- am-[y-a- aq-e-[-\-¯n-sâ- {]-iv-\-§Ä- Iq-Sp-Xð- Xo-{h-am-bn.- G-jym-s\-äv- B-tKm-f-am-[y-a- {]-`p- dq-¸À-Uv- aÀ-tUm-¡n-sâ- h-I-bm-b- ÌmÀ- C-´y-bp-sS- ssI-bnð.- G-jym-s\-äv- \yq-kv- _n-]n-Fð- D-S-a- cm-Po-hv- N-{µ-ti-J-dn-sâ- ssI-bnð.- C-´ym- hn-j-³ ap-Énw-eo-Kv- t\-Xm-hv- tUm.- Fw.- sI.- ap-\o-dn-sâ-bpw- tdm-bv- Fw- ap-¯q-än-sâ-bpw- ssI-bnð.- a-t\m-c-a- hn-j-³ I-ï-¯nð- Ip-Spw-_-¯n-sâ- h-I.- C-Xm-Wv- sS-en-hn-j-³ ta-J-e-bn-se- D-S-a-Ø-X-bp-sS- Øn-Xn.-
a-e-bm-f- sS-en-hn-j-³ cw-K-¯v- D-S-a-Ø-X-bp-sS- \n-e-bnð- t\m-¡n-bmð- H-cp- hy-Xy-kv-X- kw-cw-`-ap-f-f-Xv- a-e-bm-fw- I-½yq-Wn-t¡-j-³kv- en-an-ä-Uv- B-Wv.- c-ï-c-e-£w- Hm-l-cn-bp-S-a-IÄ- tNÀ-óv- D-ïm-¡n-b- P-\-Io-b- kw-cw-`-am-Wv- Cu- I-¼-\n.- D-S-a-Ø-cnð- a-lm-`q-cn-]-£-hpw- kn.-]n.-sF-(Fw)- Aw-K-§-tfm- A-\p-`m-hn-I-tfm- B-Wv.- ssI-c-fn,- ]o-¸nÄ,- hn- F-óo- Nm-\-ep-IÄ- kw-t{]-j-Ww- sN-¿p-óp.-
Xo-{h-aq-e-[-\-hð-¡-c-W-¯n-sâ- {]-iv-\-§-fm-Wv- sS-en-hn-j-³ ta-J-e- t\-cn-Sp-ó-Xv.
ചൊവ്വാഴ്ച, ജനുവരി 12, 2010
വെറും പക്ഷം
നക്ഷത്ര
എന്റെ
അരിവാളിന്‍റെ
വായ്ത്തല
ഉറവ
അതില്‍
പിന്തുണ
ആയിരം
സുര്യ
മോചന
ഉണരിന്‍
__________
അനില്‍കുര
വെറും
__________________________
അധ്യായം
പരിവര്‍ത്തന
ജിവന്‍റെ
എന്റെ
ഒരു
നിന്റെ
ചീഞ്ഞളിഞ്ഞ
നഗരവീഥിയോ
പൊട്ടിച്ചിതറി
അധ്യായം_
പാതിരിമാരും
ക്രിസ്തുവിനെ
മഠങ്ങളില്‍
പൌരോഹിതത്വ
പുതിയ
അവന്‍റെ
നല്‍കാത്ത
സ്വരണ
യേശു
അവര്‍ക്കറിയാം
ദേഹം
അധ്യായം
വനവാസം
അശ്വമേധത്തിനിറ
ചുടുചോര
ഉടവാള്‍
ആത്മരോദനത
ഉന്മത്തരായി
ഹേ,..
ഘോരവനത്തി
വൈദേഹിയുടെ
പിളര്‍ന്ന
________________
ഉപസംഹാരം
___________________
മാതെതരത്വത
തോലണിഞ്ഞ
ഇനി
ഞാനൊരു
ഇതില്‍
വെറും
ഒടുങ്ങാത്ത
അനില്‍കുര്യാത്തി.
തിങ്കളാഴ്‌ച, ജനുവരി 11, 2010
''ബഗാളില്‍ 4 cpi(m)- പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു''
ഈ വിനോദം കുറേ കഴിയുമ്പോള്‍ കണ്ടുമാടുക്കും. അവരുടെ ഭാവം ഏതു രൂപത്തിലുള്ളതായാലും ശരി, കൊന്നും വെട്ടിപിടിച്ചും, കൈയിട്ട് മന്തിയുമുള്ള അവരുടെ പ്രയാണത്തില്‍ സ്വാഭാവിക ക്രിയകളാണ് ഇതൊക്കെ! തമസ്കരണം ഒരു രാഷ്ട്രിയ പ്രവര്‍ത്തനമാണ്, രാഷ്ട്രിയത്തെ പരിഹസിക്കുമ്പോള്‍ തന്നെ, ബോധത്തെ കഴുതയാക്കുന്ന്‍ രാഷ്ട്രിയം കൈയ്യടക്കത്തോടെ അവര്‍ചെയ്യും!
അതിനെ പ്രതിരോധിക്കാനുള്ള പങ്ക് ദേശാഭിമാനിക്കു മാത്രമുള്ളതാണ്. അതിന്റെ ഉദാഹരണമാണ് ഇന്നത്തെ ദേശാഭിമാനി(12.01.10).....!
നിന്നെയും കാത്ത്
ഞാന്‍ സ്നേഹിച്ചിരുന്നു.. നിന്നെ അല്ല നിന്റെ കണ്ണുകളെ അല്ല നിന്റെ ഇമവെട്ടാത്ത കണ്‍പീലികളെ അല്ല നിന്റെ നോട്ടത്തെ അല്ല നിന്റെ സ്പര്‍ശനത്തെ അല്ല നിന്റെ ചുംബനത്തെ അല്ല നിന്റെ യൌവ്വനത്തെ അല്ല നിന്റെ ആത്മാവിനെ അതൊന്നുമല്ല എനിക്കുനിന്റെ ഹൃദയത്തെ മാറോടുചേര്‍ക്കണം.
നിന്റെ മനസ്സിന്റെ ഹരിത സാന്ദ്രതയില്‍ നിന്ന് എനിക്കൊരു പൂമരം തരിക എന്റെ കരിയുന്ന സ്വപ്നങ്ങള്‍ക്ക് പ്രത്യാശയുടെ ഹരിതം പകര്‍ന്ന് നിന്റെ ഒര്‍മ്മകള്‍ക്ക് ചാമരം വീശുവാന്‍...!
ജീവിതത്തിന്‍റെ അര്‍ഥം തേടിയുള്ള യാത്രയില്‍
എവിടെയോ വെച്ച് എപ്പോഴോ എന്‍റെ യാത്രക്ക് കൂട്ടായി നീയും എത്തി.
പുരാതന കാലത്തിലെ വഴിപടം നോക്കി നീ യാത്ര ചെയ്യുമ്പോള്‍
ഒരു നിലാവെളിച്ചം പോലെ കുളിരായി ഒരിളം പട്ടുപോലെ
പരിഭവങ്ങളോ ലാഭനഷ്ട കണക്കു പറച്ചിലോ ഇല്ലാതെ
കൈ എത്താ ദൂരത്തോ കണ്ണെത്താ ദൂരത്തോ ആയാല്‍ പോലും
ആ കൈ പിടിച്ചു കൂട്ടിനായി നിന്‍റെ ലക്ഷ്യത്തിലേക്ക് ഞാനുമുണ്ടാകും.
ചയ്യുസ്
ദന്തക്ഷതങ്ങള്‍
നിന്‍റെ വാക്കുകളില്‍ നിന്നും
പ്രണയം
പടിയിറങ്ങി പോയിരിക്കുന്നു
നിലാവിനെ സ്നേഹിച്ച നീ
നക്ഷത്രങ്ങളെ
കണ്ടില്ലെന്നു നടിച്ചു
നിന്‍റെ വികലമായ
ചിന്തകളുടെ മച്ചകത്ത്
എട്ടു കാലികള്‍ക്കൊപ്പം
വല വിരിച്ചു കാത്തിരുന്നത്
ആരെയാണ് നീ
നിന്‍റെ ദന്ത ക്ഷതങ്ങലെറ്റ്
പിളര്‍ന്നു കരിവാളിച്ച അധരങ്ങള്‍
നിനക്കായി ചൊരിഞ്ഞത്
ശാപ വചനങ്ങളല്ല
ആ മാറില്‍ തല ചയ്ച്ചുറങ്ങാനും
ആ കൈ വിരലുകളുടെ
തലോടലില്‍ അലിഞ്ഞു
ഉണരാനും കൊതിച്ചവള്‍ ഞാന്‍
ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല
എന്നറിയാമെങ്കിലും
നിനക്കായി കാത്തിരിക്കുന്നു
കാത്തിരിപ്പിന്റെ
നിര്‍വൃതി
അത് നിനക്കറിയില്ലല്ലോ
അടി വയറ്റില്‍
ഇളക്കം വച്ച് തുടങ്ങിയ
നീ വിതച്ച വിഷ വിത്ത്
ഉറക്കം കെടുത്തുവോളം
എനിക്ക് നിന്നെ
കാത്തിരിക്കാതെ വയ്യ
==================
വെള്ളിയാഴ്‌ച, ജനുവരി 08, 2010
നീയെന്നെ മോഹിക്കരുത്
മഴത്തുള്
നീയെന്നെ മോഹിക്കരുത്
മഴമേഘഗര്‍ജനങ്ങളുടെ
ഉതിരും ഇടവരാവുകളില്‍
ശരറാന്തല്‍ അണക്കാതെ
നീയെന്നെ ചുംബിക്കരുത്
നീയറിയാതെ പോയത്.. ഞാനും..,
നിന്‍റെ വിഷാദ നയനങ്ങള്‍ക്കും ,
എന്‍റെ ഹൃദയതാളങ്ങല്‍ക്കുമിടയില്‍
ഇനിയും പെയ്തൊഴിയാത്ത
രതിമോഹസ്വപ്‌നങ്ങള്‍
നിന്‍റെ ഉറഞ്ഞ ചുംബനങ്ങളിലെ
പ്രണയാഗ്നിയില്‍ ,
ഇന്നലെകളുടെ രാസവാക്ക്യങ്ങള്‍
വഴി മാറുന്നു ..
ആയതിനാല്‍,
മഴത്തുള്ളികളുടെ ഈറന്‍ കാഴ്ചകളില്‍
നീയെന്നെ പ്രണയിക്കരുത്
നിന്‍റെ ആദ്യാന്തഗര്‍ഭത്തിന്‍ ചൂടില്‍
ചുരുണ്ടു കൂടി മയങ്ങുമ്പോള്‍
എന്‍റെ അരക്കെട്ടില്‍ ഇനിയും അണയാത്ത
അഗ്നിഗോളം .
പ്രണയത്തിനും , കാമത്തിനുമപ്പുറം
ഇനിയും തെളിയാത്ത ഹൃദയരേഖകളുടെ
അഭയ സംഗമങ്ങള്‍ .
മഴനൂലുകള്‍ കൂട് കൂട്ടിയ
വര്‍ഷകാല യാമങ്ങളുടെ കണ്ണീര്‍ നനവില്‍
തളര്‍ന്നുറങ്ങിയത് ,
നിന്‍റെയെന്ന പോലെ എന്‍റെയും കിനാവുകള്‍ .
ഒരിക്കലും,
മഴത്തുള്ളികളുടെ ഈറന്‍ കാഴ്ചകളില്‍
നീയെന്നില്‍ ഇണ ചേരരുത്
എന്നും ,
നിന്‍റെ തീഷ്ണ നയനങ്ങളില്‍ ,
തപ്ത നിശ്വാസങ്ങളില്‍..,
അണിവയറിലെ രോമരാജികളില്‍ .,
എരിഞ്ഞാല്‍ ഒടുങ്ങാത്ത അഗ്നികുണ്ഡം ..
നിന്‍റെ മോഹ സ്വപ്നങ്ങളുടെ
ഉദയം അവസാനിച്ചിരുന്നത്
വര്‍ഷകാല സൂര്യന്‍റെ
ആര്‍ദ്ര സന്ധ്യകളില്‍..
നീ തീര്‍ത്ത നഷ്‌ടസ്വപ്‌നങ്ങള്‍
നിറം ചാലിച്ചിരുന്നത് ,
മഴമേഘങ്ങളുടെ പെയ്തൊഴിയാത്ത
രതി ലാസ്യ ഭാവങ്ങളില്‍..
എങ്കിലും.., ഒടുവില്‍ ,
നീ പെയ്തൊഴിയുമ്പോള്‍,
കരഞ്ഞടങ്ങുമ്പോള്‍ ,
ഇല താളുകളില്‍
മുകില്‍ മുത്തുകള്‍ വാരി വിതറി
വഴി മാറുമ്പോള്‍ ,
ഞാന്‍ നിന്നെ മോഹിക്കുന്നു..
പ്രണയിക്കുന്നു.. കാമിക്കുന്നു ..
മഴത്തുള്ളികളില്‍ ഒടുങ്ങുന്ന
ഈറന്‍ കാഴ്ച്ചകളിലെന്ന പോല്‍ ...
വെറുതെ കൊതിക്കുന്നു ...