ഒരു വംശത്തെ മുഴുവന്‍ തുടച്ചുനീക്കി. കുറ്റമല്ലായിരുന്നു. കാരണം, അവിടം മുഴുവന്‍ വന്‍കിട കുത്തകകള്‍ക്ക് നല്കി വികശനത്തിന്റെ പൂങ്കാവാനം തീര്‍ത്തു. ഗാന്ധിയെ കൊന്നവര്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കയറികൂടി ജവന്മാര്‍ക്കുള്ള ശപ്പെട്ടിക്കു കമ്മിഷന് വാങ്ങി. തെറ്റല്ല. കാരണം, അവര്‍ രാജ്യത്തിന്റെ നേരവകാശികളാണ്...! മഅ്ദനി അതുപോലെയാണോ? അന്യരാജ്യത്തിലേക്ക് പോവണ്ടവന്, അന്യദൈവത്തെ വണങ്ങുന്നവന്. വായാടി. 10-വര്‍ഷം, ചോദ്യങ്ങളില്ലാത്ത കോടതിയില്‍ കഴിച്ചുകൂട്ടി. കുറ്റവാളിയാണെന്നതിന്റെ ഒരൊ തരി തെളിവുപോലും കിട്ടിയില്ല. ഇന്ത്യന്‍ നീതിന്യായവെവസ്ഥ സൈക്കിളിനിന്നു വീണ ചിറി ചിറിച്ചുകൊണ്ട് ആ തീവ്ര വാദിയായ RDX-നെ പുറത്തേക്ക് വിട്ടു.
പുറത്തുവന്ന അയാള്‍ വീണ്ടും തുടങ്ങി വായാടിതം. അതില്‍നിന്നു ലോകമറിഞ്ഞതു അന്നേവരെ സമുദായത്തിന്റെ അട്ടിപേറായിനടന്നവര് പിച്ച എടുപ്പിക്കുന്ന മാഫിയകളെപോലേ ഇത്രയും കാലം തിരഞ്ഞെടുപ്പായ തിരെഞ്ഞെടുപ്പിലെല്ലം CPI(M)-ന്റെ ന്യൂനപക്ഷ ആക്രമണം പറഞ്ഞു ഓട്ട് തെണ്ടലായിരുന്നു. അവര്‍ക്ക് പള്ളിപൊളിച്ചാലും 8- വയസുകാരി ബാലികയുടെ മാനം തൂക്കിവിറ്റാലും അധികാരത്തില്‍ ഇരുന്നു ഐസ്ക്രീം കഴിക്കണം. ഐസ്ക്രീം കഴിച്ചു ഉണ്ടാക്കിയ സന്തതി തെരുവിലേക്ക് ഇറക്കിവിട്ട് സമുദായത്തിന്റെ മുന്തിയ പടപ്പാക്കി.
അവര്‍ ഈ കേരളത്തെ തീവര്‍വാദി റിക്കൂര്‍ട്ട് താവളമ്മാക്കിയപോഴും, താലിബാന് നിയമം വരച്ചുകളിച്ചപ്പോഴും, കൈ കൊത്തി തപ്പൊട്ടിയപ്പോഴും കാണാന്‍ നെഹറുവിന്റെ പിന്മുറക്കാര്ക്കു കഴിഞ്ഞില്ല. ഒരുതരം കോന്തനായ ഭര്‍ത്താവിന്റെ ഭാവമായിരുന്നു പ്രതിപക്ഷനേതാവിനു ബ ബ ബ.
എത്രവട്ടം പൊതിചോറുമായി കൊയമ്പത്തൂര്‍ക്ക് പോയി... നന്ദി എന്നൊരു വാക്ക്, അല്ലെങ്കില്‍ തങ്ക്സ് എന്നൊന്നുണ്ടല്ലൊ അതില്ലാതെ ആ ഗുണ്ടാ നേതാവിന്റെയൊപ്പം പൊന്നാനിയില്‍ വേദി പങ്കിട്ടത് ഒരിക്കലും പൊറുക്കാന്‍ പാടില്ലാത്ത തീവര് വാദം തന്നെയാണ്.
ഇവനെ കൊല്ലുക, കാരണം 10-കൊല്ലമുമ്പ് പാപം ചെയ്തവന്. ഇവന് മുസ്ലീമായതു പൊറൂക്കാമെങ്കിലും ഇന്നു ഇവന് കമ്യൂണിസ്റ്റുകളുടെ ഒപ്പം കൂടി....കഴിയുമെങ്കില്‍ ഗുജാറാത്തിലേക്ക് കൊണ്ടുപോവണം. അവിടെ കൊണ്ടുപോയി കൊല്ലണം......!!!
2 അഭിപ്രായങ്ങൾ:
സഖാവേ,മദനിയുടെ കാര്യത്തില്‍ യോജിക്കുന്നത് ഒരു കാര്യത്തില്‍ മാത്രം:
അദ്ദേഹം ഇപ്പോള്‍ മറു പക്ഷത്തിനു വേണ്ടി വോട്ടഭ്യര്ത്ഥിച്ചാല് മാധ്യമങ്ങളുടെ പ്രശ്നം തീര്‍ന്നു!
ബാലിശമായ തെളിവുകളും ദുര്‍ബലമായ വകുപ്പുകളുമായി പ്രതിയോഗികളെ ശാരീരികമായും രാഷ്ട്രീയമായും ഉന്മൂലനം ചെയ്യാനിറങ്ങിത്തിരിക്കുന്നവര്ക്ക് എല്ലാ പഴുതുകളുമൊരുക്കുകയും നിരപരാധികള്‍ക്ക് നേരുപറയാനുള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ്, നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോള്‍ സംഭവിക്കുന്നതെന്ന് കോയമ്പത്തൂര്ജയിലില് ഹോമിക്കപ്പെട്ട തന്റെ ഒമ്പതുകൊല്ലം ചൂണ്ടി മഅ്ദനി പറയുമ്പോള്‍, ഉത്തരം മുട്ടുന്നത് നമ്മുടെ നിയമവ്യവസ്ഥക്കു തന്നെയാണ്. വരുംനാളുകളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിഷയം സംബന്ധിച്ച് കരുതലോടെയായിരിക്കണം മഅ്ദനിയുടെ കേസില്‍ സംസ്ഥാന ഭരണകൂടവും വിവിധ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും തുടര്‍നിലപാടുകള്‍ സ്വീകരിക്കേണ്ടത്. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടും മറ്റു കോടതി നടപടികളിലും ഇടപെടേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ നിയമസംവിധാനത്തെ നീതിയുടെയും ന്യായത്തിന്റെയും വഴിക്കു നയിക്കും വിധം സത്യസന്ധവും നീതിനിഷ്ഠവുമായി വിഷയത്തെ സമീപിക്കാന്‍ കേരളസര്‍ക്കാര്‍ തയാറാവണം. കക്ഷിരാഷ്ട്രീയത്തിനും മതജാതി ചിന്തകള്‍ക്കും അതീതമായി, നിരപരാധികള്‍ അന്യായമായി വേട്ടയാടപ്പെടുന്നതിനെതിരെ ശക്തമായ ജനാധിപത്യ പൊതുബോധം രൂപപ്പെടുത്താന്‍ പൗരസമൂഹം മുന്നിട്ടിറങ്ങണം.http://bit.ly/aEijID
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ