ചൊവ്വാഴ്ച, ജൂൺ 18, 2013

കള്ളന്‍ കള്ളമേ പറയൂ

പുരോഗമനം ചിലക്കുന്നവരുടെ ശ്രദ്ധയിലേക്ക്, സരിത എസ് നായരെ മുന്നിര്‍ത്തി ചൂണ്ടിപറയുന്ന രാഷ്ട്രിയത്തിനെതിരെ സ്ത്രീപക്ഷ വാദങ്ങളിള്‍ ഉന്നയിച്ചു കുതറിച്ചുകളയാന്‍ മിനകെടുന്നവരോടും. അല്ലെങ്കില്‍ ശീതീകരിച്ച വലതു കൂടാരത്തില്‍ ഇരുന്നു നൂടിത്സും കെ എഫ് സി-യും നൊട്ടി നുണയുന്നഞ്ഞു ഇടത് പ്രതിക്ഷേധ രൂപങ്ങളെ ഗ്രഹണിപിടിച്ച കുട്ടികള്‍ക്ക് ചക്കപുഴുക്ക് കിട്ടിയതുപോലെയാണെന്നു പുച്ഛിക്കുന്നന്നവരോടും പറയാനുള്ളത്, എല്ലാരും വന്നു കാണുകയും ബന്ധപെടുകയും ചെയ്യുന്നൊതുപോലെയാണ് സരിതയും എന്നു നിഷ് കലങ്ക രാഷ്ട്രിയം കണ്ടെത്തുന്നതിലൂടെ നിങ്ങള്‍ ലക്ഷ്യം വെക്കുന്നത് ഇടത് രാഷ്ട്രിയ വിരുദ്ധതമാത്രമല്ല ശ്രീ ഉമ്മന്‍ ചാണ്ടി എന്ന കൊള്ള തലവനെ സംരക്ഷിക്കാന്‍ തന്നെയാണ്. ഇതിനെതിരെ ഉമ്മന്‍ ചാണ്ടിയുടെ കപട മുഖം പിച്ചി ചീന്താന്‍ തന്നെയാണ് ഞങ്ങള്‍ പറയുന്ന രാഷ്ട്രിയം.



സരിത എട്ടു കെട്ടിയവളാണ്. ഇടത് പക്ഷ ഭരണകാലത്ത് ജയിലില്‍ വെളിച്ചം കാണാതേ പെറ്റുകിടന്നവളാണ്. അവര്‍ ഭൂലോക തിരുടിയാണ്. ആ സ്ത്രീ ശരീരത്തിന്റെ ഉപയോഗം അതു എന്തു തന്നെയാനെലും, ഉമ്മന്‍ ചാണ്ടി അത് എങ്ങനെയല്ലാം ഉപയോഗിച്ചു എന്നതിനപ്പുറം. 10000-കോടി കൊള്ള ചെയ്യാന്‍ സ്വ അധികാരത്തിലൂടെ സാധ്യതമാക്കിയെന്നതാണ്. പറഞ്ഞു വരുന്നത് മുഖ്യമന്ത്രി കള്ളം പറയുന്നവനും കള്ളനുമാണെന്നാണ് ആ ശരീരം ഉമ്മന്‍ ചാണ്ടിയില്‍ ചേര്‍ത്തു വെച്ചുകൊണ്ട് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നത്. നിഷ് പക്ഷതയില്‍ ചമഞ്ഞിരിക്കുന്നവര്‍ ഇതിനെതിരെ നടത്തുന്ന ന്യാവദങ്ങളാല്‍ നിങ്ങള്‍ രക്ഷിച്ചെടുക്കാനുള്ള തന്ത്രപാട് ഈ സംസ്ഥാനത്തില്‍ കട്ടും കൊന്നും കൊള്ളയടിച്ചും വെട്ടിപിടിക്കുന്ന സംഘതലവനെ തന്നെയാണ്.                                                                     

കോണ്‍ഗ്രസ് എന്ന കൂടാരത്തില്‍ നിന്നും നിങ്ങള്‍ നിഷ്കളങ്കതയില്‍ വാറ്റിയെടുക്കുന്ന മിശിഹായായി വാഴ്തുന്നത് മുങ്കാല തന്ത്രശാലികളായ കരുനാകരാന്റണിദ്യാതികാളെ വെട്ടി വിഴ്തിയ കുരുട്ടുബുദ്ധിയില്‍ ആശാനായ ശ്രീ ഉമന്‍ ചാണ്ടിയെ തന്നെയാണ്. ഇദ്ദേഹത്തിന്റെ കീഴിലാണ് പതിവുപോലെ കുഞ്ഞാപ്പ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തു എമര്‍ജിന്‍ മാമാംഗം നടത്തി കള്ളും കൊഞ്ചും വിവിത മൂപ്പുള്ള ഇറച്ചി ചുട്ടും പൊരിച്ചും വെട്ടി വിഴുങ്ങിയതു. ഒരു ഗണേശ മുഖം മന്ത്രിയായതും അതിനോട് ചേര്‍ത്ത് ജീഫ് വളിപ്പതരം കൂട്ടു ചേര്‍ന്നു രാഷ്ട്രിയ ഇദിഹാസങ്ങക്ക് സമം വരുന്ന വ്യക്തിത്വങ്ങളെ മൈക്കയില്‍ കൂടി തെറിപറഞ്ഞു ഘോഷിച്ചു ഉല്‍ഘാടിച്ചു പിന്നീട് അവരുടെ ദുര്‍ഗന്ധം വമിക്കുന്ന സംസ്കാരം മാധ്യമങ്ങളിലൂടെ ഉത്സമാക്കി കൊണ്ടാടിയത് തീര്‍ച്ചയായിട്ടും ലക്ഷ്യം ഒരു വിഭാഗത്തിന്റെ കൊള്ള സുഖകരവും നിര്‍ബാധവും തുടര്‍ന്നുപോവാന്‍ വേണ്ടിയാണ്.

ബിജു രാധാകൃഷ്ണന്റെ വെളിപെടുത്തല്‍ എന്നരീതിയില്‍ എഷ്യാനെറ്റ് വെളിച്ചത്തകൊണ്ടുവന്ന പിംബ് വാര്‍ത്ത അവതരിപ്പിച്ചത്
 സിന്ധു സൂര്യകമാറാണ്. അതിന്റെ തലച്ചോറായി മുന്നിട്ട് ഇരങ്ങിയത് മേല്‍ ചുന്ന യു ഡി എഫ് സാസ്കാരിക നേതാവു പി സി ജോര്‍ജും. എന്നിട്ടും വിവേചന ബുദ്ധിയില്ലത്ത രാഷ്ട്രിയ പ്രബുദ്ധത കൊഴുത്ത സ്ത്രീ ശരീത്തില്‍ എന്തിനും പോന്ന ഒരുത്തന്റയം പിന്നെയും ബാക്കിയുള്ള മറ്റുള്ളവരെയും മൊക്കെ ചേറ്റില്‍ പിണച്ച കഥമെനയുന്നതിനെ തൊണ്ടതൊടാതേ വിഴുങ്ങുമ്പോള്‍ വികട ചിറിയോടെ ഊറിയിരിക്കുന്നതു മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി കള്ളന്‍ തന്നെയാണ്. അതിലൂടെ കൃത്യമായ പ്രതിഫലം പറ്റുന്നതു രാഷ്ട്രിയ ഉപജാപക പിംബ്  ജീഫ് വീപ്പും.



വിഷയം അഴിമതിയാണ്. കൊള്ളയാണ്. അതിനു മുന്നിട്ടിറങ്ങിയതും നേതൃം നല്‍കിയതും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപെട്ടു കൂടിയാണെങ്കിലും ശ്വസിദ്ധമായ നിഷ് കളങ്കതയുടെ മേനിവഴക്കത്തില്‍ ആഭാസങ്ങളില്‍ നിന്നെല്ലാം ഊരി പുളക്കുന്ന ശ്രീ ഉമ്മന്‍ ചാണ്ടി ചൂണ്ടികാണിക്കുന്ന രീതിയിലാണ് വലതുമാധ്യമ തിട്ടൂരങ്ങള്‍ ഇക്കിളി കഥകള്‍ മെനഞ്ഞുണ്ടാക്കുന്നതു. സരിതയുടെ തുട്ടുകളിലൂടെ എന്നരീതിയില്‍ മുന്നോട്ട് വെക്കപെടുന്ന വാര്‍ത്താശകലങ്ങളില്‍ കുരുക്കിട്ട് ചതച്ചരക്കുന്ന യാഥാര്‍ത്യങ്ങള്‍ ചുരുട്ടികൂട്ടി നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ പടച്ചുണ്ടാക്കുന്നത് പിള്ളയുടെ പിള്ളയുണ്ടോ, കുഞ്ഞൂന്റെ കുഞ്ഞുണ്ടോ അതോ മൂപ്പ് കൂടിയവര്‍ വേരെയും തന്നെയുണ്ടോ എന്ന ഇക്കിളികളാണ്. അതിലൂടെ ഈ സംസ്ഥാനത്തെ ഒരു അഴുകിയ രാഷ്ട്രിയ ആപദസഞ്ചാരികളെ സംരക്ഷിക്കാന്‍ ഉള്ള വെകൃതകൂടിയാണ്. ഇങ്ങനെ കാതലായ വിഷയത്തില്‍ നിന്നും സാമാന്യ ജനത്തിന്റെ വിവേചന ബുദ്ധിയെ വഴക്കിയെടുക്കാന്‍ കഴിയുന്നു എന്നതിലാണ് യു ഡി എഫ്-എന്ന രാഷ്ട്രിയ അശ്രീകരത്തിന്റെ നിലനില്പ്.
അതിനെ ചേര്‍ത്തുതോല്പിക്കണ്ടത് ജനപക്ഷം ചേര്‍ന്നു നിക്കണ്ടവരുടെ കടുത്ത ഉത്തരവാദിത്വമാണ്. അതിനാവശ്യമായ പ്രചരണവും പ്രക്ഷോഭവവും കൈ മെയ് മറന്നു ഉയര്‍ന്നു വരേണ്ടതുണ്ട്. എല്ലാതലത്തിലും തരത്തിലും!!!

അഭിപ്രായങ്ങളൊന്നുമില്ല: