വ്യാഴാഴ്‌ച, സെപ്റ്റംബർ 12, 2013

അധികാരഗര്‍വ്വിനെ മുട്ടുകുത്തിച്ച സമര കാഹളം




































പോരാട്ട സമര ഭൂമികയില്‍ എത്തി ചേര്‍ന്ന പതിനായിരങ്ങളുടെ മുദ്രാവാക്യം നെഞ്ചേറ്റിയ ലക്ഷോപ ലക്ഷം ജനങ്ങള്‍ ഒന്നടക്കം പറഞ്ഞത്, വിശ്വാസിച്ചത് അവരുടെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പെരും കള്ളനും. കേരളത്തിന്റെ മാനാഭിമാനം കൊള്ള ചെയ്തു വിറ്റവനുമെന്നാണ്. സമൂഹത്തിന്റെ നെഞ്ചിലത് നെരിപോടായി നീറിയപ്പോഴാണ്, അതില്‍ നിന്നും സമര വീര്യത്തിന്റെ പന്തം കൊളുത്തി

പതിനായിരങ്ങള്‍ സമരമുഖത്തേക്കിറങ്ങിയത്. തിരുവന്തപൂരത്തിലേക്ക് ഇഴഞ്ഞു വരുമെന്നു വമ്പന്‍ മര്‍ദ്ദകോപകരണങ്ങള്‍ ചുറ്റിനും നിര്‍ത്തിയ അധികാര ഹുങ്കില്‍ ഫാസിസ്റ്റ് ജല്പനം നടത്തിയതിനെ തൃണവല്‍ക്കരിച്ചു ആയിരങ്ങള്‍ സമരഭടന്മാരായി എത്തിയത്. സെക്രട്ടേറിയറ്റ് വളഞ്ഞത്.ആ സമരാവേശം ഭരണകൂട ചപ്പടാച്ചിത്തരങ്ങളെ മാത്രമല്ല തകര്‍ത്ത് എറിഞ്ഞത്. അന്നേവരെ ഉണ്ടായിരുന്ന വലതുപക്ഷ മുന്‍ ധാരണകള്‍ അപ്പാടെ, നവ ലിബറല്‍ സാമ്പത്തിക ക്രമത്തില്‍ പരുവപെടുത്തിയെടുത്ത എല്ലാ ശീലങ്ങളെയും അതിന്റെ അരാഷ്ട്രിയ പരിസരത്തില്‍ നിന്നും ബഹുഭൂരിപക്ഷം വരുന്ന യുവത്വത്തെ തന്നെ രാഷ്ട്രിയ ദിശാബോധം നല്‍കിയാണ് അതിലെ മുന്നണി പോരാളികളാക്കിയത്. അതുകൊണ്ടാണ് ഞങ്ങള്‍ നെഞ്ചൂക്കോടെ പറയുന്നത്, സമരം തുടങ്ങിയ കേവലം എട്ടുമണിക്കൂറിനുള്ളില്‍ സെക്രട്ടറിയേറ്റ് പൂട്ടി അവധിനല്‍കി ഓടിയത് നിങ്ങള്‍ പേടിച്ചു തന്നെയാണെന്നു. നിങ്ങളുടെ എല്ലാവിധ ഹുങ്കും ഞങ്ങള്‍ ഇടതുമുന്നണി നേതൃനിരയില്‍ നിന്നുകൊണ്ട് കേവലം 6 മണിക്കൂര്‍കൊണ്ട് നിഷ് പ്രഭമാക്കിയത്.
സമരം തീര്‍ത്തും പരാജയപെട്ടു എന്നു ഏഭ്യതരം യാതൊരു ഉളുപ്പിമില്ലാതേ മനോരമ ടോയ്ലറ്റ് പെപ്പര്‍ കൊണ്ട് മുഖം മിനുക്കി പൊതു സമക്ഷം നിങ്ങള്‍ പറയുമ്പോള്‍, ഓര്‍ത്തില്ല അതിനു മുമ്പ് നടന്ന രാപ്പകൽ സമരത്തെകുറിച്ചും നിങ്ങള്‍ ഈ വായതാരി തന്നെയാണ് വിളിച്ചുപറഞ്ഞിരുന്നത് എന്നുമാത്രമല്ല, നിങ്ങളുടെ അധികാരത്തിന്റെ ജില്ലാകേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണമായും നിശ്ചലമാക്കിയ ജനസഹസ്രങ്ങള്‍ പങ്കെടുത്ത ആ സമരത്തെ, തീര്‍ത്തും നിങ്ങളുടെ മൂലധനാധിപത്യകൊണ്ട് ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തില്‍ നിന്നും ചര്‍ച്ചക്കെടുപ്പിക്കാതേ മാറ്റിവെപ്പിക്കാന്‍ കഴിഞ്ഞു എന്നത്.ദേശാഭിമാനി പത്രമൊഴിച്ചു നിങ്ങളുടെ കൊണ്ടാടപെടുന്ന ഒറ്റ നിഷ്പക്ഷ താമ്രപത്രത്തിലും അതിനെ ഒരിക്കല്‍ പോലും ലീഡാക്കിയില്ല. രണ്ട് സ്ത്രീ ശരീരങ്ങള്‍ പല ആങ്കിളിലും കൊത്തിപറിച്ചു രാഷ്ട്രിയ ചര്‍ച്ചക്കെന്നോണം എടുത്ത് പ്രഹസനം  കാണിച്ചു രസിച്ചതല്ലാതേ, അവരെ മുന്നിര്‍ത്തി കൊള്ളതലവന്മാര്‍ നടത്തിയ അധികാര ദുര്‍ വിനിയോഗത്തിനെതിരെയും, അതിനെതിരെ ഉയര്‍ന്നു വന്ന ജനരോക്ഷത്തെയും അതില്‍ ഉയിര്‍ കൊണ്ട രാപ്പകൽ സമരത്തെയും ഒരു ദൃശ്യമാധ്യമ സിംഹങ്ങളും ചര്‍ച്ചക്കെടുത്തില്ല. നിങ്ങളുടെ താല്പര്യ സംരക്ഷകർ എടുപ്പിച്ചില്ല.
ഏറ്റവും വിപുലമായ മാധ്യമ സംവിധാനങ്ങള്‍ വികസിച്ച, അതിന്റെ പ്രചരണം ഏറ്റവും ചലനാത്മകായൊരു സമൂഹത്തില്‍ രാപ്പകൽ സമരത്തിന്റെ വാര്‍ത്തകള്‍ പൊതു ജനത്തില്‍ നിന്നും മറ്റിവെച്ചു അറിയാനുള്ള ജനത്തിന്റെ പ്രാധമിക അവകാ‍ശത്തിന്മേല്‍ മൂലധന ഫാസിസ്റ്റ് നയം എത്ര സ്വാഭാവികമായാണ് നടപ്പാക്കിയതു. സമൂഹത്തിലെ സാമന്യബോധങ്ങള്‍ ചുറ്റും നടക്കുന്നതെല്ലാം അറിയുന്നു, അറിയിക്കുന്നു എന്ന നിരന്തര വ്യാജ പ്രചരണ ഊക്കില്‍ പുതുഞ്ഞിരിക്കുന്നവരെ മൂലധന താല്പര്യ പ്രകാരം പാകപെടുത്താം എന്ന കേന്ദ്രീകൃത നിര്‍മാതാക്കളാണ് നിലവിലുള്ള ഭരണ ക്രമത്തിന്റെയും ചിന്തകളുടെയും സരംക്ഷകര്‍ എന്നു വ്യക്തമാക്കപെടുകയായിരുന്നു. നിഷ്പക്ഷ മാധ്യമ ചപ്പാടിച്ചിതരം പറഞ്ഞു സമൂഹത്തിന്റെ രാഷ്ട്രിയ ബോധത്തിന്റെ പ്രയോക്താക്കളെന്നു വമ്പ് പറയുന്ന നിങ്ങള്‍, അതിന്റെ പ്രവര്‍ത്തനം ഇരുപത്തി നാലുമണിക്കൂറും നിര്‍ബാധം നടത്തി സമൂഹ മനസ്സില്‍ നിന്നും ഇടതു അനുകൂലം മായിച്ചുകളഞ്ഞെന്ന മലര്‍ പൊടിക്കാരന്റെ സ്വപ്നം പോലേയുള്ള പ്രൊഫഷ്ണലിസംകൊണ്ട് രാപകള്‍ സമരത്തിനെതിരെ മൂലധന താല്പര്യത്തിന്റെ തിരഷ്കരണ രാഷ്ട്രിയം നടപ്പാക്കിയത്
അതെ മൂലധനം മൂലധനത്തിനു വേണ്ടി മൂലധനത്താല്‍ ഭരിക്കപെടുന്നു എന്ന ജനാധിപത്യത്തിന്റെ പുത്തന്‍ പാഠബേധത്തെ വെല്ലുവിളിച്ചാണ് ജില്ലാകേന്ദ്രങ്ങള്‍ നിശ്ചലമാക്കിയത്. ജന ഭാഷ തിരിച്ചറിയാത്ത അധികാര ഹുങ്കിന്റെ ബധിര കര്‍ണങ്ങളിലേക്ക് ഒരു ഇടിനാദമായി ആ സമര പ്രക്രിയയുടെ തുടര്‍ രൂപം നിങ്ങളുടെ കോട്ടതളത്തിലേക്ക് തന്നെ, അധികാരത്തിന്റെ സിരാകേന്ദ്രം തന്നെ അനിശ്ചിതകാലത്തേക്ക് വളഞ്ഞു നിശ്ചലമാക്കുക എന്ന പോര്‍ ലക്ഷ്യത്തിലേക്ക് വളര്‍ന്നത്.ഇഴഞ്ഞല്ല ജങ്ങള്‍ കൊടും കാറ്റിന്റെ രൂപത്തില്‍ തന്നെ പുറപ്പെട്ടു. അവരെ നോക്കി ലോകത്തിലാദ്യമായി ഒരു ഭരണക്രമം ഏറ്റവും മ്ലേച്ചമായി, ഉണ്ണാനും ഉറങ്ങാനും, പോട്ടേ തൂറാന്‍ പോലും സമ്മതിക്കില്ലെന്നു അധികാരത്തിന്റെ കഴപ്പില്‍ അടിച്ചമര്‍ത്തല്‍ ഉമ്മാക്കികളോടൊപ്പം മുണ്ടഴിച്ചു തലയില്‍ കെട്ടി ചെറ്റത്തരം വീമ്പിളക്കിയത്.
വലത് അന്ധ നിരൂപണത്തിലല്ല ഇടത് സമരത്തിന്റെ ജയപരാജയം തീരുമാനിക്കപെടുന്നത്. സമരവും മുദ്രാവാഖ്യങ്ങളും അതിന്റെ ലക്ഷ്യങ്ങളും നിങ്ങളുടെ ഇട്ടാവട്ടത്തില്‍ നിര്‍വചിക്കാവുന്നതല്ല. ഏതൊരു സമരത്തിന്റെയും ഊര്‍ജ പ്രസരണം കാലാന്തര ചരിത്ര നിര്‍മിതിയില്‍ ഇടം നേടിയെടുക്കുന്നതാണ്.അങ്ങനെ കഴിഞ്ഞ ഒരുപാട് സമരങ്ങളുടെ ലക്ഷ്യപൂര്‍ത്തികരണവസ്ഥകള്‍ തന്നെയാണ് വര്‍ത്തമാനം അനുഭവിക്കുന്നത്. തുടര്‍ സംസ്കരണത്തില്‍ അതിന്റെ പൊരാട്ടങ്ങളിലും കഴിഞ്ഞുപോയ ഏതൊരു സമരവും കണിച്ചേര്‍ക്കപെട്ടിട്ടുള്ളതാകുന്നു.ഇന്നേവരെ ചരിത്രത്തിന്റെ ഒരേടിലും അറിയിക്കാത്ത സമരവീര്യമായിരുന്നു സെക്രട്ട്രിയേറ്റിനു ചുറ്റും അണിനിരന്ന ലക്ഷത്തിലേറേ ജനങ്ങളില്‍ നിന്നും അറിഞ്ഞത്. അവരുടെ നിശ്വാസ കാറ്റിന്റെ ചൂടേറ്റ് ശീതികരിച്ച ഭരണക്കാരുടെ ഇരിപിടങ്ങള്‍ക്ക് തീ പിടിച്ചു. അതിന്റെ പ്രതിഫലനമാണ് അവധിയെടുത്ത് ഓടിയത്.സമാനമായ സമര ഭാവം നിങ്ങളറിഞ്ഞത് ഈ സമരപോരാളികളുടെ തന്നെ പിന്മുറക്കാരായിരുന്ന പുന്നപ്ര വയലാര്‍ സമര ഭടന്മാരുടെ ധീരതയിലായിരുന്നു. അവരുടെ പക്കല്‍ മുന കൂര്‍പ്പിച്ച വാരികുന്തമേങ്കിലും ഉണ്ടായിരുന്നുങ്കില്‍. ഇതില്‍ പക്ഷെ നിങ്ങള്‍ ഒരുകൂട്ടി വെച്ച അധികാരധാര്‍ഷ്ഠ്യത്തിനുമുന്നില്‍‍‍ നിന്നത് ഇന്നേവരേ നടന്ന സമര ചൂളയില്‍ വെന്ത് പാകമായ പോരാട്ടവീര്യവും സി പി ഐ (എം) സംഘടിത ശേഷിയും മാത്രമായിരുന്നു.

ജനദ്രോഹ മര്‍ക്കടമുഷ്ടിക്കെതിരെ, അതിന്റെ തീവട്ടി കൊള്ളക്കെതിരെ ഉടുതുണിപോലും ഇല്ലാതേ അഴിഞ്ഞാടിയ നാണവും മാനവും ഇല്ലാത്ത, എല്ലാവിത മൂല്യത്തെയും ചൂണ്ടി വിലപേശി വില്പനക്ക് വെക്കാന്‍ മടിയില്ലാത്ത ഭരണകൂത്താട്ടതിനെതിരെ കേരള സമൂഹത്തിന്റെ മനസ്സ് ഒന്നാകെ ആവശ്യപെട്ടത്, ഇതിനൊക്കെ നേതൃത്വം നല്‍കിയ ഭരണത്തലവന്‍ ശ്രീ ഉമ്മൻ ചാണ്ടി രാജിവെച്ച് ജുഡിഷ്യല്‍ അന്യേഷ്ണം നേരിടണം എന്നതായിരുന്നു. അതിനുവേണ്ടിയുള്ള സമര രൂപത്തിന്റെ ഇന്ദനശക്തി തകര്‍ന്നു തരിപ്പണമായി എന്നു പറഞ്ഞിരുന്ന സി പി ഐ (എം) നേതൃത്വമായിരുന്നു.എല്ലാ വലതുപക്ഷങ്ങളും, കൂട്ടത്തിലുള്ള കുലം കുത്തികളെയും കൂട്ടം തെറ്റിപോയവരെയും കൂട്ടിപിടിച്ചു നടത്തിയ ചരിത്ര സമാനതകളില്ലാത്ത മാര്‍ക്സിസ്റ്റ് വിരുദ്ധ കൊടും ഭീകര പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണി പടയെ നാമാവശേഷമാക്കി എന്നു വിളിച്ചുകൂവി 8, 10 കൊല്ലം നടത്തിയ ചന്താധിപത്യ രാഷ്ട്രിയ രൂപങ്ങളൊക്കെയും അതിന്റെ കൂലിപടയും സി പി ഐ (എം)-ന്റെ ഉരുക്കുപോലെ ഉറച്ച സംഘടിത സംഘടനാ ചെങ്കടലിന്റെ ഇരമ്പലില്‍ ഞെട്ടി, പേടിച്ചു….അതേ കേരള ഇടതുമനസ്സിനെ തോല്പിച്ചു എന്നുകരുതിയവരെ, അതിന്റെ അധികാരഗര്‍വ്വിനെ പേടിപ്പിച്ചു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ വിജയം!!!


















പോരാട്ട സമര ഭൂമികയില്‍ എത്തി ചേര്‍ന്ന പതിനായിരങ്ങളുടെ മുദ്രാവാക്യം നെഞ്ചേറ്റിയ ലക്ഷോപ ലക്ഷം ജനങ്ങള്‍ ഒന്നടക്കം പറഞ്ഞത്, വിശ്വാസിച്ചത് അവരുടെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പെരും കള്ളനും. കേരളത്തിന്റെ മാനാഭിമാനം കൊള്ള ചെയ്തു വിറ്റവനുമെന്നാണ്. സമൂഹത്തിന്റെ നെഞ്ചിലത് നെരിപോടായി നീറിയപ്പോഴാണ്, അതില്‍ നിന്നും സമര വീര്യത്തിന്റെ പന്തം കൊളുത്തി - See more at: http://www.nerrekha.com/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/prasant-kumar-nadakkaavil/%E0%B4%85%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81/#sthash.YsOZJwuL.dpuf
പോരാട്ട സമര ഭൂമികയില്‍ എത്തി ചേര്‍ന്ന പതിനായിരങ്ങളുടെ മുദ്രാവാക്യം നെഞ്ചേറ്റിയ ലക്ഷോപ ലക്ഷം ജനങ്ങള്‍ ഒന്നടക്കം പറഞ്ഞത്, വിശ്വാസിച്ചത് അവരുടെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പെരും കള്ളനും. കേരളത്തിന്റെ മാനാഭിമാനം കൊള്ള ചെയ്തു വിറ്റവനുമെന്നാണ്. സമൂഹത്തിന്റെ നെഞ്ചിലത് നെരിപോടായി നീറിയപ്പോഴാണ്, അതില്‍ നിന്നും സമര വീര്യത്തിന്റെ പന്തം കൊളുത്തിkerala-solar-pktg-2-people പതിനായിരങ്ങള്‍ സമരമുഖത്തേക്കിറങ്ങിയത്. തിരുവന്തപൂരത്തിലേക്ക് ഇഴഞ്ഞു വരുമെന്നു വമ്പന്‍ മര്‍ദ്ദകോപകരണങ്ങള്‍ ചുറ്റിനും നിര്‍ത്തിയ അധികാര ഹുങ്കില്‍ ഫാസിസ്റ്റ് ജല്പനം നടത്തിയതിനെ തൃണവല്‍ക്കരിച്ചു ആയിരങ്ങള്‍ സമരഭടന്മാരായി എത്തിയത്. സെക്രട്ടേറിയറ്റ് വളഞ്ഞത്.ആ സമരാവേശം ഭരണകൂട ചപ്പടാച്ചിത്തരങ്ങളെ മാത്രമല്ല തകര്‍ത്ത് എറിഞ്ഞത്. അന്നേവരെ ഉണ്ടായിരുന്ന വലതുപക്ഷ മുന്‍ ധാരണകള്‍ അപ്പാടെ, നവ ലിബറല്‍ സാമ്പത്തിക ക്രമത്തില്‍ പരുവപെടുത്തിയെടുത്ത എല്ലാ ശീലങ്ങളെയും അതിന്റെ അരാഷ്ട്രിയ പരിസരത്തില്‍ നിന്നും ബഹുഭൂരിപക്ഷം വരുന്ന യുവത്വത്തെ തന്നെ രാഷ്ട്രിയ ദിശാബോധം നല്‍കിയാണ് അതിലെ മുന്നണി പോരാളികളാക്കിയത്. അതുകൊണ്ടാണ് ഞങ്ങള്‍ നെഞ്ചൂക്കോടെ പറയുന്നത്, സമരം തുടങ്ങിയ കേവലം എട്ടുമണിക്കൂറിനുള്ളില്‍ സെക്രട്ടറിയേറ്റ് പൂട്ടി അവധിനല്‍കി ഓടിയത് നിങ്ങള്‍ പേടിച്ചു തന്നെയാണെന്നു. നിങ്ങളുടെ എല്ലാവിധ ഹുങ്കും ഞങ്ങള്‍ ഇടതുമുന്നണി നേതൃനിരയില്‍ നിന്നുകൊണ്ട് കേവലം 6 മണിക്കൂര്‍കൊണ്ട് നിഷ് പ്രഭമാക്കിയത്.
സമരം തീര്‍ത്തും പരാജയപെട്ടു എന്നു ഏഭ്യതരം യാതൊരു ഉളുപ്പിമില്ലാതേ മനോരമ ടോയ്ലറ്റ് പെപ്പര്‍ കൊണ്ട് മുഖം മിനുക്കി പൊതു സമക്ഷം നിങ്ങള്‍ പറയുമ്പോള്‍, ഓര്‍ത്തില്ല അതിനു മുമ്പ് നടന്ന രാപ്പകൽ സമരത്തെകുറിച്ചും നിങ്ങള്‍ ഈ വായതാരി തന്നെയാണ് വിളിച്ചുപറഞ്ഞിരുന്നത് എന്നുമാത്രമല്ല, നിങ്ങളുടെ അധികാരത്തിന്റെ ജില്ലാകേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണമായും നിശ്ചലമാക്കിയ ജനസഹസ്രങ്ങള്‍ പങ്കെടുത്ത ആ സമരത്തെ, തീര്‍ത്തും നിങ്ങളുടെ മൂലധനാധിപത്യകൊണ്ട് ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തില്‍ നിന്നും ചര്‍ച്ചക്കെടുപ്പിക്കാതേ മാറ്റിവെപ്പിക്കാന്‍ കഴിഞ്ഞു എന്നത്.ദേശാഭിമാനി പത്രമൊഴിച്ചു നിങ്ങളുടെ കൊണ്ടാടപെടുന്ന ഒറ്റ നിഷ്പക്ഷ താമ്രപത്രത്തിലും അതിനെ ഒരിക്കല്‍ പോലും ലീഡാക്കിയില്ല. രണ്ട് സ്ത്രീ ശരീരങ്ങള്‍ പല ആങ്കിളിലും കൊത്തിപറിച്ചു രാഷ്ട്രിയ ചര്‍ച്ചക്കെന്നോണം എടുത്ത് പ്രഹസനം  കാണിച്ചു രസിച്ചതല്ലാതേ, അവരെ മുന്നിര്‍ത്തി കൊള്ളതലവന്മാര്‍ നടത്തിയ അധികാര ദുര്‍ വിനിയോഗത്തിനെതിരെയും, അതിനെതിരെ ഉയര്‍ന്നു വന്ന ജനരോക്ഷത്തെയും അതില്‍ ഉയിര്‍ കൊണ്ട രാപ്പകൽ സമരത്തെയും ഒരു ദൃശ്യമാധ്യമ സിംഹങ്ങളും ചര്‍ച്ചക്കെടുത്തില്ല. നിങ്ങളുടെ താല്പര്യ സംരക്ഷകർ എടുപ്പിച്ചില്ല.
ഏറ്റവും വിപുലമായ മാധ്യമ സംവിധാനങ്ങള്‍ വികസിച്ച, അതിന്റെ പ്രചരണം ഏറ്റവും ചലനാത്മകായൊരു സമൂഹത്തില്‍ രാപ്പകൽ സമരത്തിന്റെ വാര്‍ത്തകള്‍ പൊതു ജനത്തില്‍ നിന്നും മറ്റിവെച്ചു അറിയാനുള്ള ജനത്തിന്റെ 1098393_10151741062433548_212689681_nപ്രാധമിക അവകാ‍ശത്തിന്മേല്‍ മൂലധന ഫാസിസ്റ്റ് നയം എത്ര സ്വാഭാവികമായാണ് നടപ്പാക്കിയതു. സമൂഹത്തിലെ സാമന്യബോധങ്ങള്‍ ചുറ്റും നടക്കുന്നതെല്ലാം അറിയുന്നു, അറിയിക്കുന്നു എന്ന നിരന്തര വ്യാജ പ്രചരണ ഊക്കില്‍ പുതുഞ്ഞിരിക്കുന്നവരെ മൂലധന താല്പര്യ പ്രകാരം പാകപെടുത്താം എന്ന കേന്ദ്രീകൃത നിര്‍മാതാക്കളാണ് നിലവിലുള്ള ഭരണ ക്രമത്തിന്റെയും ചിന്തകളുടെയും സരംക്ഷകര്‍ എന്നു വ്യക്തമാക്കപെടുകയായിരുന്നു. നിഷ്പക്ഷ മാധ്യമ ചപ്പാടിച്ചിതരം പറഞ്ഞു സമൂഹത്തിന്റെ രാഷ്ട്രിയ ബോധത്തിന്റെ പ്രയോക്താക്കളെന്നു വമ്പ് പറയുന്ന നിങ്ങള്‍, അതിന്റെ പ്രവര്‍ത്തനം ഇരുപത്തി നാലുമണിക്കൂറും നിര്‍ബാധം നടത്തി സമൂഹ മനസ്സില്‍ നിന്നും ഇടതു അനുകൂലം മായിച്ചുകളഞ്ഞെന്ന മലര്‍ പൊടിക്കാരന്റെ സ്വപ്നം പോലേയുള്ള പ്രൊഫഷ്ണലിസംകൊണ്ട് രാപകള്‍ സമരത്തിനെതിരെ മൂലധന താല്പര്യത്തിന്റെ തിരഷ്കരണ രാഷ്ട്രിയം നടപ്പാക്കിയത്
അതെ മൂലധനം മൂലധനത്തിനു വേണ്ടി മൂലധനത്താല്‍ ഭരിക്കപെടുന്നു എന്ന ജനാധിപത്യത്തിന്റെ പുത്തന്‍ പാഠബേധത്തെ വെല്ലുവിളിച്ചാണ് ജില്ലാകേന്ദ്രങ്ങള്‍ നിശ്ചലമാക്കിയത്. ജന ഭാഷ തിരിച്ചറിയാത്ത അധികാര ഹുങ്കിന്റെ ബധിര കര്‍ണങ്ങളിലേക്ക് ഒരു ഇടിനാദമായി ആ സമര പ്രക്രിയയുടെ തുടര്‍ രൂപം നിങ്ങളുടെ കോട്ടതളത്തിലേക്ക് തന്നെ, അധികാരത്തിന്റെ സിരാകേന്ദ്രം തന്നെ അനിശ്ചിതകാലത്തേക്ക് വളഞ്ഞു നിശ്ചലമാക്കുക എന്ന പോര്‍ ലക്ഷ്യത്തിലേക്ക് വളര്‍ന്നത്.ഇഴഞ്ഞല്ല ജങ്ങള്‍ കൊടും കാറ്റിന്റെ രൂപത്തില്‍ തന്നെ പുറപ്പെട്ടു. അവരെ നോക്കി ലോകത്തിലാദ്യമായി ഒരു ഭരണക്രമം ഏറ്റവും മ്ലേച്ചമായി, ഉണ്ണാനും ഉറങ്ങാനും, പോട്ടേ തൂറാന്‍ പോലും സമ്മതിക്കില്ലെന്നു അധികാരത്തിന്റെ കഴപ്പില്‍ അടിച്ചമര്‍ത്തല്‍ ഉമ്മാക്കികളോടൊപ്പം മുണ്ടഴിച്ചു തലയില്‍ കെട്ടി ചെറ്റത്തരം വീമ്പിളക്കിയത്.
 വലത് അന്ധ നിരൂപണത്തിലല്ല ഇടത് സമരത്തിന്റെ ജയപരാജയം തീരുമാനിക്കപെടുന്നത്. സമരവും മുദ്രാവാഖ്യങ്ങളും അതിന്റെ ലക്ഷ്യങ്ങളും നിങ്ങളുടെ ഇട്ടാവട്ടത്തില്‍ നിര്‍വചിക്കാവുന്നതല്ല. ഏതൊരു സമരത്തിന്റെയും ഊര്‍ജ പ്രസരണം കാലാന്തര ചരിത്ര നിര്‍മിതിയില്‍ ഇടം നേടിയെടുക്കുന്നതാണ്. അങ്ങനെ കഴിഞ്ഞ ഒരുപാട് സമരങ്ങളുടെ ലക്ഷ്യപൂര്‍ത്തികരണവസ്ഥകള്‍ തന്നെയാണ് വര്‍ത്തമാനം അനുഭവിക്കുന്നത്. തുടര്‍ സംസ്കരണത്തില്‍ അതിന്റെ പൊരാട്ടങ്ങളിലും കഴിഞ്ഞുപോയ ഏതൊരു സമരവും കണിച്ചേര്‍ക്കപെട്ടിട്ടുള്ളതാകുന്നു.ഇന്നേവരെ ചരിത്രത്തിന്റെ ഒരേടിലും അറിയിക്കാത്ത സമരവീര്യമായിരുന്നു സെക്രട്ട്രിയേറ്റിനു ചുറ്റും അണിനിരന്ന ലക്ഷത്തിലേറേ ജനങ്ങളില്‍ നിന്നും അറിഞ്ഞത്. അവരുടെ നിശ്വാസ കാറ്റിന്റെ ചൂടേറ്റ് ശീതികരിച്ച ഭരണക്കാരുടെ ഇരിപിടങ്ങള്‍ക്ക് തീ പിടിച്ചു. അതിന്റെ പ്രതിഫലനമാണ് അവധിയെടുത്ത് ഓടിയത്.സമാനമായ സമര ഭാവം നിങ്ങളറിഞ്ഞത് ഈ സമരപോരാളികളുടെ 1146570_10151741001723548_39939700_nതന്നെ പിന്മുറക്കാരായിരുന്ന പുന്നപ്ര വയലാര്‍ സമര ഭടന്മാരുടെ ധീരതയിലായിരുന്നു. അവരുടെ പക്കല്‍ മുന കൂര്‍പ്പിച്ച വാരികുന്തമേങ്കിലും ഉണ്ടായിരുന്നുങ്കില്‍. ഇതില്‍ പക്ഷെ നിങ്ങള്‍ ഒരുകൂട്ടി വെച്ച അധികാരധാര്‍ഷ്ഠ്യത്തിനുമുന്നില്‍‍‍ നിന്നത് ഇന്നേവരേ നടന്ന സമര ചൂളയില്‍ വെന്ത് പാകമായ പോരാട്ടവീര്യവും സി പി ഐ (എം) സംഘടിത ശേഷിയും മാത്രമായിരുന്നു.
ജനദ്രോഹ മര്‍ക്കടമുഷ്ടിക്കെതിരെ, അതിന്റെ തീവട്ടി കൊള്ളക്കെതിരെ ഉടുതുണിപോലും ഇല്ലാതേ അഴിഞ്ഞാടിയ നാണവും മാനവും ഇല്ലാത്ത, എല്ലാവിത മൂല്യത്തെയും ചൂണ്ടി വിലപേശി വില്പനക്ക് വെക്കാന്‍ മടിയില്ലാത്ത ഭരണകൂത്താട്ടതിനെതിരെ കേരള സമൂഹത്തിന്റെ മനസ്സ് ഒന്നാകെ ആവശ്യപെട്ടത്, ഇതിനൊക്കെ നേതൃത്വം നല്‍കിയ ഭരണത്തലവന്‍ ശ്രീ ഉമ്മൻ ചാണ്ടി രാജിവെച്ച് ജുഡിഷ്യല്‍ അന്യേഷ്ണം നേരിടണം എന്നതായിരുന്നു. അതിനുവേണ്ടിയുള്ള സമര രൂപത്തിന്റെ ഇന്ദനശക്തി തകര്‍ന്നു തരിപ്പണമായി എന്നു പറഞ്ഞിരുന്ന സി പി ഐ (എം) നേതൃത്വമായിരുന്നു.എല്ലാ വലതുപക്ഷങ്ങളും, കൂട്ടത്തിലുള്ള കുലം കുത്തികളെയും കൂട്ടം തെറ്റിപോയവരെയും കൂട്ടിപിടിച്ചു നടത്തിയ ചരിത്ര സമാനതകളില്ലാത്ത മാര്‍ക്സിസ്റ്റ് വിരുദ്ധ കൊടും ഭീകര പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണി പടയെ നാമാവശേഷമാക്കി എന്നു വിളിച്ചുകൂവി 8, 10 കൊല്ലം നടത്തിയ ചന്താധിപത്യ രാഷ്ട്രിയ രൂപങ്ങളൊക്കെയും അതിന്റെ കൂലിപടയും സി പി ഐ (എം)-ന്റെ ഉരുക്കുപോലെ ഉറച്ച സംഘടിത സംഘടനാ ചെങ്കടലിന്റെ ഇരമ്പലില്‍ ഞെട്ടി, പേടിച്ചു….അതേ കേരള ഇടതുമനസ്സിനെ തോല്പിച്ചു എന്നുകരുതിയവരെ, അതിന്റെ അധികാരഗര്‍വ്വിനെ പേടിപ്പിച്ചു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ വിജയം.
- See more at: http://www.nerrekha.com/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/prasant-kumar-nadakkaavil/%E0%B4%85%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81/#sthash.2QRxaSrc.dpuf

1 അഭിപ്രായം:

Sputnicnetwork. പറഞ്ഞു...

ഏതൊരു സമരത്തിന്റെയും ഊര്‍ജ പ്രസരണം കാലാന്തര ചരിത്ര നിര്‍മിതിയില്‍ ഇടം നേടിയെടുക്കുന്നതാണ്.അങ്ങനെ കഴിഞ്ഞ ഒരുപാട് സമരങ്ങളുടെ ലക്ഷ്യപൂര്‍ത്തികരണവസ്ഥകള്‍ തന്നെയാണ് വര്‍ത്തമാനം അനുഭവിക്കുന്നത്. തുടര്‍ സംസ്കരണത്തില്‍ അതിന്റെ പൊരാട്ടങ്ങളിലും കഴിഞ്ഞുപോയ ഏതൊരു സമരവും കണിച്ചേര്‍ക്കപെട്ടിട്ടുള്ളതാകുന്നു.