ചൊവ്വാഴ്ച, ജനുവരി 28, 2014

ആരുടെ രാഷ്ട്രിയം?


ആരുടെ രാഷ്ട്രിയമെന്നു പറഞ്ഞില്ല. അത് കീചകപുരാണ നിര്‍മാതാക്കള്‍ക്കുള്ള രാഷ്ട്രിയ ഇടപെടലിന്റെ ആവശ്യത്തിനു മാറ്റിവെച്ചിരിക്കുകയാണ്. പറഞ്ഞു പഠിപ്പിച്ചതു, പതിപ്പിച്ചതു, സിപിഐ(എം)-ആണെന്നത് തിരുത്തണ്ടത് കോടതിയുടെ പണിയല്ലതാനും.

ഞാന്‍ പറയുന്നതും ടി പി-യെ കൊല്ലിച്ചത് രാഷ്ടിയകാരണം തന്നെയാണ് എന്നാണ്. വ്യക്തി വൈരാഗ്യം അതില്‍ ഇടപെട്ടില്ല എന്നും
കെ.സി.രാമചന്ദ്രന്‍ വെട്ടിയ മുറിവില്‍ തന്നെ വീണ്ടും വീണ്ടും വെട്ടിയതും വൈരാഗ്യത്താലല്ല എന്നും പറഞ്ഞു വരുന്നവര്‍,  ചന്ദ്രശേകരന്‍ അത്രമാത്രം സ്വന്തം പരിസരത്തു വിശുദ്ധനാണ് എന്ന സ്ഥാപിക്കല്‍ കൂടിയാണ്. ആ പറയുന്നതിന്റെ കുതന്ത്രവും കാരണവും മാറ്റിവെക്കാതെ തന്നെ ആ വധം രാഷ്ട്രിയ കാരണത്താല്‍ തന്നെയാണ് സൃഷ്ടിക്കപെട്ടതു എന്നു പറയാവുന്നതാണ്. അത് അല്ലെന്നത്, ടി പി യുടെ വലിപ്പവും മഹത്വരവും, പുറത്താക്കപെട്ട് സി പി ഐ (എം)നെ വെല്ലുവിളിയായി ഉയര്‍ന്നതുകൊണ്ടാണ് സി പി ഐ (എം)- നേതൃത്വം ഇതില്‍ നേരിട്ട് ഇടപെട്ടതു എന്നു പറയുന്നവര്‍, 200-ലധികം വരുന്ന സി പി ഐ (എം)-എരിയാകമ്മറ്റികളുടെ അംഗങ്ങളെടെ ഇന്നേവരെ പുറത്താക്കിയവരുടെയും പേരും വിവരങ്ങളും  വിപ്ലവ ഊര്‍ജപ്രവര്‍ത്തനങ്ങളും സവിസ്താരം മനപാഠമാക്കിയിരിക്കുന്നു എന്ന ഊളതരത്തിന്റെ വിളമ്പരം കൂടിയാണ്.

നെയാറ്റിന്‍കര മുന്‍നിര്‍ത്തി ടി പി-യെ സി പി എം കൊല്ലുമോ എന്നല്ല ചോദ്യം, അങ്ങനെയൊന്നു മുന്നിര്‍ത്തുന്നവര്‍
തിരഞ്ഞെടുപ്പ് ജയിക്കുന്നതു വരെ, അധികാരം കൈയില്‍ കിട്ടുന്നതു വരെ വെട്ടാന്‍ മെനക്കെടില്ല, അത് കഴിഞ്ഞാല്‍ വെട്ടിയേനെ” എന്ന കണ്ടത്തിലൂടെ ഒരു വലിപ്പം ടി പിയില്‍ ചാര്‍ത്തുന്നവര്‍ പൊതുബോധത്തില്‍ തന്‍ കാര്യം കാണുന്നവരാണ്.

അവര്‍ മറക്കാന്‍ ശ്രമിക്കുന്നത് ക്രൂരമായ ഈ വധത്തിലൂടെ അതിന്റെ തുടര്‍ വിപണനം കൊണ്ട് സി പി എം-നെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തെയാണ്. സിപിഐ(എം)- നെ എന്ത് വിലകൊടുത്തും തോല്‍പ്പിക്കണ്ടത് മറ്റെന്ത് ധാര്‍മികതയിലും പ്രധാനമാണ് അന്നത്തെ യുഡീഫ് സാഹചര്യം എന്നത് വലത് ചെരിയില്‍ ചേക്കേറിയ മന്ത ബുദ്ധികളില്‍ നിന്നും മറക്കന്‍ വേണ്ടിയാണ്.  പ്രാപ്തരാക്കിയത് കോപ്രേറ്റ് മുലധനാധിപത്യം വാഴുന്ന മാധ്യമ പ്രചരണ തന്ത്രത്തിന്റെ ബഹളത്തില്‍ സ്വയം മറന്നതിന്റെ ഹുങ്കാണ്.

അതുകൊണ്ട് സിപിഐഎം വിരുദ്ധതയുടെ പരിസരത്ത് ഒരുപാട് പൊട്ടന്‍മാര്‍ ഉണ്ട് എന്നല്ല, അമ്മയെ ചൂണ്ടികാണിച്ചും വിലപേശന്‍ കഴിവുള്ള രാഷ്ട്രിയ ഫെയ്ക്കുകളും പിംബുകളും ഉത്തമ കുപ്പായവും അണിഞ്ഞു സമൂഹ്യ പ്രബുദ്ധതയെ തട്ടിപ്പറിക്കാന്‍ വിരുതുള്ളവര്‍, അവര്‍ക്ക് രാഷ്ട്രിയം സ്വന്തം ജീവനോപിതിക്കു വേണ്ടിയുള്ളതും അവര്‍ക്ക് വിലെക്കെടുക്കാനും തെറ്റിധരിപ്പിക്കാനും അതുവരെ ഉണ്ടായിരുന്ന പരിസരത്തെ അമ്മയും, ഭാര്യയും മകനും വഴങ്ങുമെന്നതും,  ഏറ്റം ബീഭല്‍സമായ രാഷ്ട്രിയ വധത്തിനു സധിര്യം മുന്നിട്ടിറങ്ങാന്‍ സഹായകരമായത്.
കൊല്ലിച്ചതിന്റെ വ്യക്തിത്വ കാരനങ്ങള്‍ എന്തു തന്നെയാങ്കിലും, കൊന്നതു അന്നു നിലവിലുണ്ടായിരുന്ന യു ഡി എഫ് സാഹചര്യം തന്നെയാണ്.

അതെ ടി പി-വധം രാഷ്ട്രിയ കൊലപാതകം തന്നെയാണ്!!!

1 അഭിപ്രായം:

binu പറഞ്ഞു...

പരിസരത്ത് ഒരുപാട് പൊട്ടന്‍മാര്‍ ഉണ്ട്!